ആ വാചകം കൃത്യമായി തറയ്ക്കേണ്ടിടത്ത് തന്നെ തറച്ചു. തന്റെ ഏകാന്തത ഒരു വേലക്കാരൻ പോലും തിരിച്ചറിയുന്നു എന്നത് അവളെ അസ്വസ്ഥയാക്കിയെങ്കിലും, ഉള്ളിന്റെയുള്ളിൽ അവൾക്ക് ഒരു ആശ്വാസം തോന്നി.
ജോർജ്ജ് തന്റെ അടുത്ത നീക്കം നടത്തി. വില്ലയിലെ സിസിടിവി ക്യാമറകളുടെ നിയന്ത്രണം ഇപ്പോഴും അവന്റെ കൈവശമായിരുന്നു. സെക്യൂരിറ്റി റൂമിലെ മോണിറ്ററിൽ സൂസന്റെ ഓരോ ചലനവും അവൻ രഹസ്യമായി നിരീക്ഷിച്ചു.
ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുമ്പോൾ അവളുടെ ടൈറ്റ് വസ്ത്രങ്ങൾക്കുള്ളിൽ വിങ്ങുന്ന ശരീരവും, സ്വിമ്മിങ് പൂളിന്റെ അരികിൽ അവൾ നഗ്നത മറയ്ക്കാതെ കിടക്കുന്നതും അവൻ സൂം ചെയ്ത് നോക്കി. തന്റെ മൊബൈലിൽ അവൻ ആ ദൃശ്യങ്ങൾ പകർത്തി വെച്ചു. പക്ഷേ അതുകൊണ്ട് മാത്രം അവൻ തൃപ്തനായിരുന്നില്ല. അവൾ അറിയാതെ അവളുടെ സ്വകാര്യതയിലേക്ക് അവൻ കടന്നുകയറാൻ തുടങ്ങി.
ഒരു ദിവസം സൂസൻ കുളിക്കാൻ കയറിയ സമയം ജോർജ്ജ് അവളുടെ റൂമിലെത്തി. ബെഡ് സൈഡ് ടേബിളിൽ ഇരുന്ന അവളുടെ ഫോൺ ലോക്ക് ചെയ്തിരുന്നില്ല. വേഗത്തിൽ അവൻ അതിലെ മെസേജുകൾ പരിശോധിച്ചു.
അവിടെയാണ് അവൻ ആ വജ്രായുധം കണ്ടെത്തിയത്. മാത്യു അറിയാത്ത, സൂസന്റെ പഴയൊരു സുഹൃത്തുമായുള്ള വളരെ ‘പേഴ്സണൽ’ ആയ ചാറ്റുകൾ. ചില ഫോട്ടോകളും അതിലുണ്ടായിരുന്നു. ജോർജിന്റെ ചുണ്ടിൽ ഒരു ക്രൂരമായ ചിരി വിരിഞ്ഞു.
“സൂസൻ… നിന്റെ പതനം ഇവിടെ തുടങ്ങുന്നു.”
അന്ന് വൈകുന്നേരം സൂസൻ പൂളിന് അരികിലിരുന്ന് ചായ കുടിക്കുമ്പോൾ ജോർജ്ജ് അങ്ങോട്ട് ചെന്നു. പതിവിലും വിപരീതമായി അവൻ അവളുടെ മുഖത്തേക്ക് നോക്കി നിന്നു.
“എന്താ ജോർജ്ജ്? ചായ വെച്ചിട്ട് പോകാതെ അവിടെ നിൽക്കുന്നത്?” സൂസൻ ഗമയിൽ ചോദിച്ചു.
ജോർജ്ജ് പതിയെ അവളുടെ അടുത്തേക്ക് നീങ്ങി. “മാഡം, ആ പഴയ സുഹൃത്ത്—അനിൽ—അയാൾ മാത്യു സാറിനെ വിളിച്ചിരുന്നു എന്ന് തോന്നുന്നു.”
സൂസന്റെ കയ്യിലിരുന്ന ചായക്കപ്പ് വിറച്ചു. അവൾ ഞെട്ടലോടെ ജോർജിനെ നോക്കി. “നീ… നീ എന്തൊക്കെയാണ് ഈ പറയുന്നത്?”
ജോർജ്ജ് ശബ്ദം താഴ്ത്തി, അവളുടെ ചെവിക്ക് അരികിലായി പറഞ്ഞു, “ഞാൻ എല്ലാം കണ്ടു മാഡം. നിങ്ങളുടെ ഫോണിലെ ആ ഫോട്ടോകളും മെസേജുകളും… എല്ലാം എന്റെ കയ്യിലുണ്ട്.”
സൂസൻ എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും ജോർജ്ജ് അവളുടെ തോളിൽ അമർത്തിപ്പിടിച്ചു. ആ പിടിയിൽ ഒരു വേലക്കാരന്റെ വിനയമായിരുന്നില്ല, ഒരു വേട്ടക്കാരന്റെ കരുത്തായിരുന്നു.
“ഇനി മുതൽ കാര്യങ്ങൾ എന്റെ രീതിയിൽ നടക്കും സൂസൻ. നീ എന്നെ വേലക്കാരനാക്കിയില്ലേ? ഇനി ഞാൻ നിന്നെ എന്ത് ചെയ്യണമെന്ന് നീ തന്നെ തീരുമാനിക്കൂ…”
ജോർജ്ജ് തിടുക്കം കാണിച്ചില്ല. പെട്ടെന്ന് ഒരു ശാരീരിക ബന്ധത്തിന് മുതിർന്നാൽ അവൾ ഒരുപക്ഷേ തകർന്നേക്കാം അല്ലെങ്കിൽ പോലീസിനെ സമീപിച്ചേക്കാം എന്നവൻ കരുതി. പകരം, അവളുടെ അഹങ്കാരത്തെ ഓരോ ഇഞ്ചായി തകർക്കാനാണ് അവൻ തീരുമാനിച്ചത്. ഭയവും ലജ്ജയും കലർന്ന ഒരുതരം ‘മാനസിക അടിമത്തത്തിലേക്ക്’ അവളെ കൊണ്ടുവരികയായിരുന്നു അവന്റെ ലക്ഷ്യം.
ഇടുക്കിയിലെ ആ വലിയ മരങ്ങൾക്കിടയിലൂടെ മഞ്ഞ് പെയ്തിറങ്ങുന്ന മറ്റൊരു പ്രഭാതം.
പതിവുപോലെ രാവിലെ ആറുമണിക്ക് സൂസൻ എഴുന്നേറ്റു. മാത്യു തലേദിവസം രാത്രി വൈകി വന്നതുകൊണ്ട് നല്ല ഉറക്കത്തിലാണ്. ബെൽ അടിച്ച് ജോർജിനെ വിളിക്കാനായി അവൾ കൈ നീട്ടിയപ്പോഴാണ്, വാതിലിന് താഴെ ഒരു ചെറിയ കുറിപ്പ് അവൾ കണ്ടത്.
“മാഡം, ഇനി മുതൽ ബെൽ അടിക്കണ്ട. നിങ്ങൾ താഴെ അടുക്കളയിലേക്ക് വന്ന് എനിക്ക് ചായ ഇട്ടു തരണം. ഞാൻ ബാൽക്കണിയിലുണ്ടാകും.”
സൂസന്റെ രക്തം തിളച്ചു. “അവനോ… ഒരു വേലക്കാരനോട് ഞാൻ ചായ ഇട്ടു കൊടുക്കണമെന്നോ?” അവൾക്ക് ദേഷ്യം വന്നെങ്കിലും, ഉടനെ തന്നെ ആ പഴയ ഫോട്ടോകളുടെയും മെസേജുകളുടെയും കാര്യം അവളുടെ ഓർമ്മയിൽ വന്നു. മാത്യു അതറിഞ്ഞാൽ തന്റെ ജീവിതം തീർന്നു.
