“അകത്തേക്ക് കളയല്ലേ… പാല് എനിക്ക്.. എനിക്ക് തായോ….” ലക്ഷ്മിയുടെ ഭർത്താവ് കെഞ്ചി. ആളുടെ മുഖത്ത് തെളിഞ്ഞ ഭാവം രവിയിൽ ചിരിയുണർത്തി. അധികം വൈകാതെ മൂവരുടെയും ആഗ്രഹം സഫലമായി. ലക്ഷ്മിക്ക് ഭർത്താവിൻ്റെ മുന്നിൽ വച്ച്, നാളിതുവരെ കിട്ടാത്ത രതിമൂർച്ഛ ലഭിച്ചു.
അതിലവർ ആറാടി. അവർ തളർന്ന് ചരിഞ്ഞപ്പോൾ, അവരുടെ ഭർത്താവിനായി രവി സ്ഖലനത്തിന് തയ്യാറായി. വൈകാതെ, അദ്ദേഹത്തിൻ്റെ വാ നിറയെ രവിയുടെ പാൽ അടിച്ചൊഴിച്ച്, രുചിയോടെ, അവസാന തുള്ളിയും സംതൃപ്തിയോടെ കുടിച്ചിറക്കി. ഏറെ നാളായി കൊണ്ടുനടക്കുന്ന അയാളുടെ ആഗ്രഹം പൂർത്തീകരിച്ച് കൊടുത്തതിൽ അദ്ദേഹം രവിയുടെ കരം ഗ്രഹിച്ചു.
രവി കണ്ണുകൾ തുറന്നു…
പിന്നീടെപ്പോഴോ ബസ്സ് നിന്നു.
“അരമണിക്കൂർ സമയമുണ്ട്… കഴിക്കേണ്ടവർക്ക് കഴിക്കാം….” കണ്ടക്ടർ പറഞ്ഞു.
മൂത്രമൊഴിക്കാൻ ചായക്കടയുടെ പിൻഭാഗത്തേക്ക് നടന്നപ്പോൾ, തൊട്ടുപിന്നിൽ അവർ – തൻ്റെ സീറ്റ് “അപഹരിച്ചവൾ”. ആഗമനോദ്യേശ്യം മുള്ളൽ ആണെന്ന് പറയേണ്ടല്ലോ.
“ദാ അവിടെ ഒരു മറയുണ്ട്… അവിടെ ചെന്ന് കാര്യം സാധിച്ചോളൂ..” രവി ഒരു മര്യാദരാമനായി.
“ഒഴിക്കുന്നില്ലേ…” അവർ കൂളായി ചോദിച്ചു. ഒരു സീറ്റ് നൽകിയതിൻ്റെ പരിചയം ഇങ്ങനെയൊരു ചോദ്യത്തിൽ എത്തി നിൽക്കുന്നു.
“ആദ്യം നിങ്ങൾ… അത് കഴിഞ്ഞ് ഞാൻ..” രവി വീണ്ടും മര്യാദ അഭിനയിച്ചു. അവർ മറയുള്ള ഭാഗത്തേക്ക് നീങ്ങി.
രവിയുടെ അവസ്ഥ ഏറെ കഷ്ടമായിരുന്നു. ഇനിയും വൈകിയാൽ തൻ്റെ മൂത്രക്കുടുക്ക പൊട്ടുമെന്ന് അയാൾ ഭയന്നു. അതുകൊണ്ടുതന്നെ, മറയുടെ അപ്പുറത്ത് കാര്യം സാധിക്കാൻ അയാൾ നിർബന്ധിതനായി.
ചുറ്റും നോക്കി, വിങ്ങിപ്പൊട്ടാറായ കണയെ രവി പൂർണ്ണമായും പുറത്തേക്കിട്ട്, മൂത്രം ചീറ്റിച്ചു… എന്നിട്ട് അയാൾ എണ്ണാൻ തുടങ്ങി… ഒന്ന്… രണ്ട്… മൂന്ന്… അങ്ങിനെ നൂറ്റിമുപ്പതിലെത്തി എന്നുവച്ചാൽ, രണ്ട് മിനിറ്റിലധികം അയാൾ മൂത്രം ഒഴിച്ചുകൊണ്ടിരുന്നു.
“ഇടുക്കി ഡാം തുറന്നുവിട്ടോ….” അരികിൽ കിളിനാദം. അവസാനത്തെ തുള്ളി നൽകിയ ഇക്കിളി ആസ്വദിച്ച്, രവി സൈഡിലേക്ക് നോക്കി. തൻ്റെ കണയെ സാകൂതം നോക്കിനിൽക്കുന്നു “ആ സ്ത്രീ”. രവിക്ക് നേരിയ ചമ്മൽ. അയാൾ ചുറ്റും നോക്കി. ആരും ഇല്ല.
“എത്ര നേരാ മുള്ളിയത്… ഇത്രമാത്രം സ്റ്റോക്ക് ഉണ്ടായിരുന്നോ…” അവരുടെ ചോദ്യം രവിയെ വീണ്ടും ചമ്മിച്ചു. ഒരു അപരിചിത എത്ര സ്വാതന്ത്ര്യത്തോടെ തന്നോട് പെരുമാറുന്നു.
“രാവിലെ വീട്ടിൽനിന്നും കാര്യം സാധിച്ചതാ…” അവർ കാണട്ടെ എന്ന് തീരുമാനിച്ച് രവി മുണ്ട് വകഞ്ഞ് മാറ്റി, കണയെ രണ്ട് മൂന്ന് വട്ടം കുടഞ്ഞു. അവർക്കും കിട്ടട്ടെ ഒരു നയന സുഖം. മാത്രമല്ല, നല്ലോണം തൊലിച്ച്, അവർ കാൺകെ, മുണ്ടുകൊണ്ട് തുടച്ച് തിരികെ നടന്നു. പിന്നാലെ അവരും.
“എന്ത് വളമാ അതിന് ഇട്ട് കൊടുക്കുന്നത്…” അവർ ചോദിച്ചു. രവിക്ക് കാര്യം പിടികിട്ടി. അവർ തൻ്റെ ആയുധത്തിൻ്റെ വലുപ്പത്തിൻ്റെ കാര്യമാണ് പറയുന്നത്. എന്നാൽ പിന്നെ, നമ്മളായി എന്തിന് കുറയ്ക്കണം.
“അടിവളമായി… വിളഞ്ഞ അപ്പത്തിൻ്റെ നെയ്യും… പിന്നെ നറുതേനും…” രവിയുടെ മറുപടി അവർക്ക് ബോധിച്ചു.
“സ്ഥിരമായോ അതോ വല്ലപ്പോഴുമോ…” അവരുടെ ചോദ്യത്തിൻ്റെ ഗുട്ടൻസ് രവിക്ക് പിടികിട്ടി. സ്ഥിരം എന്നാൽ ഭാര്യയുമായി, വല്ലപ്പോഴും എന്നാൽ – ഒളിസേവ.
“വല്ലപ്പോഴും… പക്ഷേ, മനസ്സിന് ഇണങ്ങണം..” ഇരുവരും ബസ്സിനടുത്തെത്തി.
“കഴിക്കുന്നില്ലേ…,” അവർ ചോദിച്ചു.
“രാവിലെ ഹെവിയായി കഴിച്ചു… അതുകൊണ്ട് വിശപ്പില്ല…” രവി വണ്ടിയിലേക്ക് കയറി. പിന്നാലെ അവരും. തൻ്റെ സീറ്റിൽ ഉണ്ടായ വൃദ്ധനെ കാണുന്നില്ല. ഒരുപക്ഷേ, ഇറങ്ങിയിട്ടുണ്ടാകാം.
അവരുടെ ഭർത്താവ്, താഴ്ന്നിരിക്കുന്ന ഷട്ടറിൽ ചാരി കൂർക്കം വലിക്കുന്നു. ശല്യപ്പെടുത്തേണ്ട എന്ന് കരുതി, രവിയുടെ സീറ്റിനരികിൽ അവരുടെ വലിയ പൃഷ്ഠം അമർത്തി, രവിയെ നോക്കി.
“ഇത്ര വലിയ ഒരാൾ ഉച്ചഭക്ഷണം കഴിക്കാതെ ഇരിക്യാ… അത് നല്ല ശീലം അല്ലാട്ടോ…” അവർ ബാഗിൽനിന്നും ഒരു ഏത്തപ്പഴമെടുത്ത് രവിക്ക് നീട്ടി. രവി വാങ്ങി.
ആളുകൾ തിരികെ കയറി.. അധികം ആളുകൾ ഇല്ലാതെ വണ്ടി യാത്ര തുടർന്നു. ഒരു പയ്യൻ അവരുടെ ഭർത്താവിൻ്റെ അരികിൽ സ്ഥലം പിടിച്ചു.
രവിക്ക് കിട്ടിയ പഴം അയാൾ തൊലിയുരിച്ച് കഴിക്കാൻ തുടങ്ങി.
“എനിക്ക് വേണോ? എന്ന ഒരു ചോദ്യം ഞാൻ പ്രതീക്ഷിച്ചു…” വീണ്ടും കിളിനാദം.
“കൈയ്യിൽ കാണും എന്ന് കരുതി.. ദാ കഴിച്ചോളൂ…” രവി അവർക്ക് നേരെ നീട്ടിയ പഴം, അവർ വാങ്ങി, ആരും കാണുന്നില്ല എന്നുറപ്പ് വരുത്തി, വായിലിട്ട് ഈമ്പി.. ശേഷം ഒരു കഷണം കടിച്ച് കഴിച്ചു. ബാക്കി രവിക്ക് കൊടുത്തു.
“ഇവർക്ക് ഇത് എന്തിൻ്റെ കേടാണ്.. കഴപ്പ് കൂടിയ ഇനമാണെന്ന് തോന്നുന്നു.” രവി മനസ്സിൽ ചോദിച്ചു.
അറപ്പ് തെല്ലും ഇല്ലാതെ, അവർ വായിലിട്ട് ഈമ്പിയ പഴം രവി അല്പാല്പം കടിച്ച് കഴിച്ചു. അവർ അത് നോക്കിയിരുന്നു.
“ഈ പഴം കാണുമ്പോൾ തെല്ല് മുൻപ് കണ്ട മറ്റൊരു പഴം ഓർമ്മവരുന്നു…” അവർ ശബ്ദം താഴ്ത്തി പറഞ്ഞു. രവിക്ക് ചിരിപ്പൊട്ടി.
“ഓഹോ… എന്നിട്ട് എന്ത് തോന്നി…” രവി പഴത്തൊലി ചുരുട്ടി.
“പുഴുങ്ങിയെടുക്കാൻ തോന്നി…” അവർ കണ്ണിറുക്കി.
“അതിന് അടുപ്പ് റെഡിയാണോ…” രവി ഷട്ടർ തുറന്ന് തൊലി പുറത്തേയ്ക്ക് എറിഞ്ഞു.
“അത് ചുട്ട് പഴുത്ത് ഇരിക്ക്യാ…” വീണ്ടും അമർത്തിയ സംസാരം.
“ഉം… കണ്ടപ്പോഴേ തോന്നി… അടങ്ങി ഒതുങ്ങി ജീവിക്കുന്ന ആളാണെന്ന്…” രവി അവരെ മെല്ലെ നുള്ളി.
“അതെങ്ങിനെ മനസ്സിലായി…” അവർക്ക് ആശ്ചര്യം.
“സാരിയിൽ മൂടിപ്പുതഞ്ഞുള്ള ഇരിപ്പും… പിന്നെ, ഭർത്താവിനോടുള്ള അമിത കെയറും..” രവി തോൾകൊണ്ട് അവരെ മെല്ലെ തട്ടി.
“ചോദിക്കാൻ വിട്ടു.. പേര് എങ്ങിനെ…” അവർ ചോദിച്ചു. രവി പേര് പറഞ്ഞു.
“എൻ്റെ പേര് ലിജി… ഞങ്ങൾ മിശ്രവിവാഹക്കാരാ… മൂപ്പർ നിങ്ങടെ കൂട്ടരാ..”
“പേരിൽ എന്ത് കാര്യം… നമുക്ക് വേണ്ടത് മനുഷ്യത്വമല്ലേ…” രവിയിലെ പണ്ഡിതൻ ഉണർന്നു.
“ചേട്ടായി പറഞ്ഞു, നമ്മുടെ വീടുകൾ ഒരിടത്താണ് എന്ന്…” അവരുടെ കൈ രവിയുടെ കൈയ്യിൽ പതിഞ്ഞു. തുടർന്ന് വിരലുകൾക്കിടയിൽ വിരലുകൾ സ്ഥാനം പിടിച്ചു.
“എവിടേയ്ക്ക് പോയതാ രണ്ടുപേരും.” രവി ചോദിച്ചു.
“കോടതിയിലേക്ക്… ചേട്ടായിക്ക് ഒരു കേസ്സ് ഉണ്ടായിരുന്നു… ” ലിജി മനസ്സ് തുറക്കുന്നുവെന്ന് രവിക്ക് തോന്നി.
“എന്ത് കേസ്സ്…” രവി പതുക്കെ ചോദിച്ചു.
“മോഷണക്കേസ്സ്….” ലിജി പറഞ്ഞു.
രവിയുടെ പുരികങ്ങൾ ഉയർന്നു. തൻ്റെ അതേ “ബിസിനസ് രംഗം”. അതിൽ ഉൾപ്പെട്ട മറ്റൊരു “എതിരാളി” കേസിൽ പെട്ടിരുന്നു. ഈ വിഷയത്തിൽ കൂടുതൽ അറിയാൻ രവിക്ക് ജിജ്ഞാസ കൂടി.
“വിശദമായി പറയൂ…” രവി അവരെ പ്രോത്സാഹിപ്പിച്ചു.
“രവി പോലീസിൽ അല്ലല്ലോ… ”
“അല്ല… ”
“എങ്കിൽ പറയാം…” അവർ കഥ പറയാൻ തുടങ്ങി.
