കടി മൂത്ത കിടാങ്ങൾ

Kambi Rajan – Kadimootha Kidangal | Author : Shankunni

ഒന്ന് ഹ….നീ ഒന്ന് അടങ്ങെൻെറ സുഭദ്രേ, നിന്റെ ചെലപ്പ് കേട്ടാൽ തോന്നും ഞാൻ ഈ നട്ടപ്പാതിരായ്ക്ക് വേറേ ആരാണ്ടേ കാണാൻ പോകുവാണെന്ന്.

മ്….അല്ലെന്ന് ആരറിഞ്ഞു. ഈ നൈറ്റ് ഡ്യൂട്ടി എന്നും പറഞ്ഞ് ഇറങ്ങിയാ പിന്നെ നിങ്ങളേ ഫോണിൽ വിളിച്ചാൽ കിട്ടാൻ വല്ല്യ പാടാ, ഫുൾ ടൈം എൻഗേജ്ഡ്.

വല്ലവളുമായും സൊള്ളിക്കൊണ്ടിരിക്കുവാണോന്ന് ആർക്കറിയാം ? അല്ലേലും നിങ്ങൾ ആണുങ്ങൾക്ക് എന്തുമാകാല്ലോ സഹദേവൻ തന്റെ ഭാര്യ സുഭദ്രയുടെ മുഖത്തേക്ക് ഒരു നിമിഷം തുറിച്ചൊന്നു നോക്കി….

ങാ….എന്ത്, നോക്കണത്, ഞാനൊള്ളതല്ലേ പറഞ്ഞത്?. ഞാൻ ഫോൺ വിളിച്ചാൽ മാത്രം ശബ്ദത്തിന് വല്ല്യ മുറുക്കമാ,….കട്ട് ചെയ്യാൻ എന്തോരു ധൃതിയാ. പറയുന്നത് മുഴുവനാക്കാൻ പോലും സമ്മതിക്കില്ല.

അതേ എനിക്കൊന്നും മനസിലാകുന്നില്ല എന്ന് കരുതേണ്ട…..മ്.

അഴിഞ്ഞ് വീഴാൻ പോയ മുടി ഒന്നുകൂടി വലിച്ച് ചുറ്റി പിന്നിലേക്ക് വച്ച് കെട്ടിക്കൊണ്ട്. അയാളേ അടിമുടി ഒന്നു നോക്കിക്കൊണ്ട് അവൾ നിന്ന് വിറച്ചു.

എന്തോന്ന്….. അതേ , ഞാനീ രാത്രിയിൽ ഇറങ്ങിപ്പോകുന്നത് നിന്റെ അപ്പനേപ്പോലെ കള്ളം വെടിക്കല്ല നൈറ്റ് ഡ്യൂട്ടിക്കാ

ദേ….മനുഷ്യാ…എന്റെ അപ്പനേ പറഞ്ഞാൽ ഒണ്ടല്ലോ? കെട്ടിയോൻ ആണെന്നൊന്നും ഞാൻ നോക്കുകേലേ….

സുഭദ്ര തന്റെ കയ്യിലിരുന്ന ബ്രൈറ്റ് ലൈറ്റിന്റെ ടോർച്ച് ഓങ്ങിക്കൊണ്ട് ഭദ്രമാളിയേപ്പോലെ കണ്ണുരുട്ടി.

സുഭദ്രയുടെ ഭാവമാറ്റം കണ്ടതും , സഹദേവന്റെ മുഖത്ത് ഒരു ശാന്തത കൈവന്നു.

എന്റെ പൊന്നു ഭാര്യേ…… ചക്കരക്കുടമേ ഡ്യൂട്ടിക്ക് കേറേണ്ട സമയത്ത് നിന്നോട് സൊള്ളിക്കോണ്ടിരുന്നിട്ട് അവിടെ വല്ലതും പറ്റിയാൽ എന്റെ പണിയങ്ങ് പോകും.

അയാൾ പതിവുപോലെ അവളേ സോപ്പിടാനെന്നവണ്ണം ഒരു കള്ള ചിരി ചിരിച്ചു. എന്നിട്ട് അവളുടെ താടിയിൽ ഒന്നു മെല്ലെപ്പിടിച്ച് ചെറു ശൃംഗാര ഭാവത്തിൽ മൊഴിഞ്ഞു.

എൻ്റെ സുന്ദരിക്കുട്ടിയല്ലേ നീ..

ഈ തൃ സന്ധ്യയ്ക്ക് നീ……നിന്ന് ചിലയ്ക്കാതെ , ആ ടോർച്ചിങ്ങ് തന്നേ, എനിക്ക് പോയിട്ട് പണിയൊണ്ട്.
നാളെ രാവിലേ ആകട്ടേ നിന്റെ പിണക്കം ഞാൻ മാറ്റുന്നുണ്ട്…

സഹേവൻ സുഭദ്രയുടെ കയ്യിലിരുന്ന ടോർച്ച് വലിച്ചെടുത്തു. എന്നിട്ട് അയാൾ അവളേ നോക്കി ഒരു കണ്ണടച്ച് കാണിച്ചിട്ട്

മെല്ലെ വീടിന്റെ മുറ്റത്തേക്കിറങ്ങി. അയാളുടെ ആ പെർഫോർമെൻസിൽ വീണതുവണ്ണം സുഭദ്രയുടെ മുഖത്തും ഒരു ഇളം ചിരി തെളിഞ്ഞു.

മ്….പൊയ്ക്കോ, പൊയ്ക്കോ… അല്ലേലും സോപ്പിട്ട് കാര്യം കാണാൻ പണ്ടേ മിടുക്കനാണല്ലോ…ഒരു ദിവസം നിങ്ങളേ എൻെറ കയ്യിൽ കിട്ടും…

അവൾ പറഞ്ഞത് കേട്ട് തലയും കുലുക്കിക്കൊണ്ട് അയാൾ മെല്ലെ മുന്നോട്ട് നീങ്ങി.

ദേ….സ്കൂട്ടർ എടുക്കുന്നില്ലേ?

സുഭദ്ര പിന്നിൽ നിന്ന് വിളിച്ച് ചോദിച്ചു.

വോ……വേണ്ട, ഉലഹന്നാൻ സാറ് വരും… നീ വാതിൽ അടച്ച് കിടന്നോ. അപ്പോ ശരി ഗുഡ് നൈറ്റ്. അവളുടെ നേരേ തിരിഞ്ഞ് നിന്നൊരു പുഞ്ചിരി കൂടി പാസാക്കിയിട്ട്, അയാൾ മെല്ലെ മണൽ വിരിച്ച മുറ്റത്ത് നിന്ന് താറിട്ട റോഡിലേക്ക് കയറി. റോഡിന്റെ അപ്പുറം നിറയെ നെൽപ്പാടങ്ങളാണ്. ഇരുട്ട് കരിമ്പടം പുതച്ച് കിടക്കുന്ന നെൽപ്പാടങ്ങളിൽ നിന്നും ഉയർന്നു കേട്ട തവളകളുടേയും , ചീവീടുകളുടേയും സംഗീതത്തിനൊപ്പം താളം പിടിച്ച് കൊണ്ട് അയാൾ കൈയ്യിലിരുന്ന ടോർച്ചും ആട്ടിക്കൊണ്ട് പതിയെ നടന്നു. വഴിവക്കിലെ ഇലക്ട്രിക്ക് പോസ്റ്റുകളിൽ നിന്ന് ചിതറി വീണ അരണ്ട പ്രകാശം ചാര നിറമാർന്ന റോഡിൽ നീണ്ട നിഴൽ ചിത്രങ്ങൾ വരച്ചിട്ടു.

പ്രാണസഖി….ഞാൻ വെറുമൊരു…

പാമരനാം, പാട്ടുകാരൻ…

വയൽ കടന്നു വന്ന തണുത്ത ഇളം കാറ്റിന്റെ കുളിര് ബാധിക്കാതിരിക്കാൻ എന്നവണ്ണം അയാൾ തന്റെ പ്രിയപ്പെട്ട പാട്ടിന്റെ വരികൾ ഈണത്തിൽ ഒരൽപ്പം ഉച്ചത്തിൽ മൂളിക്കൊണ്ട് മെല്ലെ മുന്നോട്ട് നടന്നു. ഒന്ന് രണ്ട് സ്കൂട്ടറുകളും, സൈക്കിളുകളും, കാറുകളുമൊക്കെ കടന്ന് പോയി എന്നല്ലാതെ വലിയ തിരക്കുകൾ ഒന്നുമില്ലാത്ത ഒരു ഇട റോഡായിരുന്നു അത്. അയാളുടെ പാട്ട് കേട്ടാൽ അയാളും തവളകളും കൂടി എന്തോ പാട്ട് മൽസരത്തിൽ പങ്കെടുക്കുന്ന പോലെ തോന്നിയത് കൊണ്ടാകണം ആകാശത്തിൽ അങ്ങിങ്ങായി തെളിഞ്ഞ് തുടങ്ങിയ നക്ഷത്രങ്ങൾ അയാളേ നോക്കി കണ്ണുചിമ്മി ചിരിച്ചത്.

മെല്ലെ തന്റെ സായാഹ്‌ന കച്ചേരി തുടർന്നുകൊണ്ട് അയാൾ മുന്നോട്ട് നടന്ന് തൊട്ട് അടുത്ത് കണ്ട മറ്റൊരു തെരുവ് വിളക്കിന്റെ പ്രകാശത്തിന് കീഴിലേക്ക് നീങ്ങി നിന്ന് തന്റെ വീടിന്റെ ദിശയിലേക്ക് നോക്കി ആരെയോ കാത്ത് നിൽക്കാൻ തുടങ്ങി. അയാളുടെ ചുണ്ടിൽ
അപ്പോഴും പ്രാണസഖി അവ്യക്തമായി തത്തിക്കളിക്കുന്നുണ്ടായിരുന്നു.

അയാൾ പതിയെ പോക്കറ്റിൽ നിന്ന് ഫോണെടുത്ത് അതിൽ നിന്നും ഒരു നംബർ തപ്പിയെടുത്ത് ആരെയോ വിളിച്ചു. കോൾ കണക്ട് ആയി എന്ന് തോന്നിയതും അയാൾ ഷൂവിന്റെ തുമ്പ് കൊണ്ട് തറയിൽ പടർന്നു നിന്ന പുല്ലുകളിൽ ഒന്നിനേ മെല്ലെ തട്ടിക്കൊണ്ട് ഉറക്കെ ചോദിച്ചു

ഹല്ല…സാറേ…..നേരം കുറേ….ആയല്ലോ….. സാറിത് എവിടെപ്പോയി കിടക്കുന്നു……

മറുതലയ്ക്ക നിന്ന് മറുപടി വന്നതിന്റെ സന്തോഷം ആ മുഖത്ത് പ്രകടമായിരുന്നു. കൊച്ചു കുട്ടികളേ പ്പോലെ താളത്തിൽ കാലുകൊണ്ട് പുല്ലിൽ തട്ടി അയാൾ തന്റെ സംസാരം തുടർന്നു.

ആണോ….. ആ…ഞാനിത്തിരി മുന്നോട്ടിങ്ങ് നടന്നു…..ഓ…..ശരി……ഓക്കെ…ഞാൻ ദേ…ഈ രണ്ടാമത്തെ സ്ട്രീറ്റ് ലൈറ്റിന്റെ ചുവട്ടിലുണ്ട്.

മറുപടി പറഞ്ഞ് ഫോൺ കട്ട് ചെയ്ത് പോക്കറ്റിലേക്ക് വച്ചുകൊണ്ട് അയാൾ വീണ്ടും പാതിയിൽ നിന്ന് പോയ തന്റെ പാട്ടിന്റെ പിന്നാലെ കൂടീ. സമയം കടന്ന് പൊയ്ക്കൊണ്ടിരുന്നു. അയാളുടെ മുകളിലെ സ്ട്രീറ്റ് ലൈറ്റിന്റെ വെട്ടത്തിൽ പറന്നു കളിക്കുന്ന അസംഖ്യം പ്രാണികളിൽ ചിലത് അയാളേ പരിചയപ്പെടാൻ എന്നവണ്ണം അയാളുടെ അടുത്തേക്ക് മെല്ലെ വിരുന്നു ചെന്നു. അവരേ തട്ടിക്കളഞ്ഞുകൊണ്ട് തനിക്കെതിരെ വയലേലകളിലേക്ക് പടർന്നു കിടക്കുന്ന ഇരുട്ടിലേക്ക് നോക്കിനിന്നു.

അങ്ങ് ദൂരെ റോഡിന്റെ മറുപുറത്ത് നിന്ന് ഒരു സ്കൂട്ടറിന്റെ അരണ്ട വെട്ടം കണ്ടതും അയാൾ ഒരൽപ്പം ആവേശത്തിലായി.

മ്….വരുന്നുണ്ടെന്ന് തോന്നുന്നു… അയാൾ മെല്ലെ ആത്മഗതം ചെയ്തിട്ട് പതിയെ റോഡിന്റെ മധ്യഭാഗത്തേക്ക് കയറി നിന്നു.

അപ്പോൾ ഒരു കറുത്ത ആക്ടീവാ സ്കൂട്ടറിൽ ഉലഹന്നാൻ അയാളുടെ മുന്നിൽ വന്നു ബ്രേക്കിട്ടു. അടുത്ത വർഷം റിട്ടയർ ആകുന്ന ഉലഹന്നാൻ സഹദേവന് ജേഷ്ഠ സഹോദരനേ പോലെയാണ്. സഹദേവന് മാത്രമല്ല ഓഫീസിൽ ഏതാണ്ട് എല്ലാവർക്കും അങ്ങനെ തന്നെയാണ്.

ഹ…വീട്ടിൽ നിന്നാൽ പോരായിരുന്നോ….ഞാൻ വീട്ടിൽ കയറിയപ്പോൾ സുഭദ്രയാ പറഞ്ഞത് ,താൻ മുൻപോട്ട് നടന്നെന്ന്. വാ… കയറ്… സമയം പോയി.

Leave a Reply

Your email address will not be published. Required fields are marked *