തോമസ് :- എത്ര കുടിച്ചാലും മേലെപറമ്പിലെ വക്കച്ചന്റെ മോൻ തോമസ് ബോധമില്ലാതെ വായിൽ തോന്നത് വിളിച്ച പറയില്ല. നാളെ വൃന്ദ ഇങ്ങോട്ട് വരും. നിനക്ക് വേണമെങ്കിൽ നിൽക്കാം ഇല്ലേൽ എന്നന്നുവച്ച കാണിക്ക്..
അതും പറഞ്ഞു തോമസ് കുപ്പി വായിലേക്ക് കമഴ്ത്തി.
.
.
.
.
ക്ലാരക്ക് നെഞ്ച് വിങ്ങിപൊട്ടി. അയാൾക്ക് ഞാൻ എന്തിന്റെ കുറവാ വച്ചേ. എല്ലാം അറിഞ്ഞിട്ടും സ്നേഹിച്ചില്ലേ ഞാൻ. എന്റെ കൊച്ചിന്റെ ഭാവി. എന്റെ കർത്താവേ.. ക്ലാര പൊട്ടി കരഞ്ഞുകൊണ്ട് അടുക്കളയിലെ കസേരയിലേക്ക് ഇരുന്നു.
.
അമ്മച്ചി തന്നെ കെട്ടിപിടിച്ചു കരയുന്നു. കുറച്ചുനാളായി അമ്മച്ചിക്ക് എന്തോ സഹിക്കാൻ പറ്റാത്ത വിഷമുള്ളതായി മീരക്ക് തോന്നിയിരുന്നു.
ക്ലാര അവളോട് കരഞ്ഞുകൊണ്ട് എല്ലാം പറഞ്ഞു. മീര അമ്മച്ചിയെ മുറുകെ കെട്ടിപിടിച്ചു.
മീര :- സാരമില്ല അമ്മച്ചി കരയാതെ.. ഇങ്ങോട്ട് ആരും വരില്ല. അപ്പൻ കുടിച്ചിട്ട് വെറുതെ പറയുന്നതാ.. അമ്മച്ചി വിഷമിക്കാതെ..
ക്ലാര :- എനിക്ക് നിന്നെയോർത്ത മോളെ സങ്കടം.. എന്റെ കൊച്ചിന്റെ ഭാവി..
മീര :- കരയല്ലേ അമ്മച്ചി..
മീര കുറച്ച് വെള്ളമെടുത്ത ക്ലാരക്ക് കൊടുത്തു അവൾ അത് കുടിച്ചു.അമ്മച്ചിയോടു പോയി കിടക്കാൻ പറഞ്ഞു. ക്ലാര അപ്പനെ നോക്കി സോഫയിൽ കിടന്നു ഉറങ്ങുന്നു. അവളുടെ മുഖത്ത് ഒരു പുച്ഛം വിരിഞ്ഞോ?
.
.
അമ്മച്ചി കിട്ടുന്നതിന് ശേഷം അവൾ ഫോൺ എടുത്ത് വല്യമ്മച്ചിയെ വിളിച്ചു. ആദ്യം വിളിച്ചപ്പോൾ എടുത്തില്ല. രണ്ടാമത് വിളിച്ചപ്പോൾ എടുത്തു.
ആലിസ് :- ഹലോ.. എന്നാടി ക്ലാര.??
മീര :- വല്യമ്മച്ചി ഇത് ഞാനാ മീര…
ആലിസ് :- എന്നതാ മോളെ.. സുഖമല്ലേ.. അവൾ എന്തിയെ??
മീര :- അമ്മച്ചി കിടക്കുവാ.. വല്യമ്മച്ചി… നാളെ ഇങ്ങോട്ടൊന്നു വരാൻ പറ്റുവോ?
കാര്യം അത്ര പന്തിയല്ല എന്ന് കണ്ട് ആലിസ് ഗൗരവത്തോടെ സംസാരിച്ചു.
ആലിസ് :- എന്നതാ മോളെ കാര്യം..??
മീര കാര്യം പറഞ്ഞു. അമ്മച്ചിയെ ഉപദ്രവച്ചോ എന്നൊക്കെ ചോദിച്ചു ആലിസ് ഫോൺ വച്ചു. ഒരു മണിക്കൂർ കഴിഞ്ഞു ആലിസ് പിന്നെയും മീരയെ വിളിച്ചു..
മീര :- ഹലോ.. വല്യമ്മച്ചി..??
വര്ഗീസ് :- വലിയപ്പചനാ മോളെ..
മീര :- അഹ് വലിയപ്പച്ച.. എന്നാ ഉണ്ട്??
വർഗീസ് :- അവൾ എന്തിയെ മോളെ..?
മീര :- കിടക്കുവാ.. വലിയപ്പച്ചന് നാളെ ഇങ്ങോട്ട് വരാൻപറ്റുവോ..? അമ്മച്ചി ആകെ പേടിച് ഇരിക്കുവാ…
വർഗീസ് :- എന്റെ മോളെ ധൈര്യമായി ഇരിക്ക്.. നാളെ ഞങ്ങൾ അങ്ങ് എത്തും പോരെ..
മീര :- എന്നാ ശെരി വലിയപ്പച്ച വയ്ക്കട്ടെ..
വര്ഗീസ് :- ശെരി മോളെ..
ആലീസും വർഗീസും പ്രേമിച്ചു കെട്ടിയതാ. അപ്പനില്ലാതെ വളർന്ന വർഗീസ് അതിന്റെതായ കൊള്ളരുതായിമായൊക്കെ ഉണ്ടായിരുന്നു. പള്ളിക്ക് വേണ്ടി അടിപിടിയും വഴക്കുണ്ടാക്കി നടന്നിരുന്ന വർഗീസിന് പ്രത്യേകിച്ച് ഒരു ജീവിതരീതിയൊന്നുമില്ല.
ഒരിക്കൽ തയ്യൽ പഠിക്കാൻ പോയ ആലീസിനെ വഴിയിൽ വച്ച് കണ്ട് ഇഷ്ടപ്പെട്ടു വളച്ചെടുത്തു കെട്ടിയതാണ്.
അന്ന് മുതൽ വർഗീസ് അടിപിടിയും വഴക്കും നിർത്തി ആലീസിന് വേണ്ടി ജീവിച്ചു. ചട്ടമ്പി വര്ഗീസ് നന്നായിപോയത് കണ്ട് കറക്കാരൊക്കെ ഞെട്ടി. ആലിസ് കൂടോത്രം ചെയ്ത് നിർത്തിച്ചതാണ് എന്നുവരെ സാംസാരം വന്നു.
ശെരിക്കും ആലീസിന്റെ പൂറിന്റെ മുറുക്കവും വായിലെ വഴുവഴുപ്പിലും അവൻ അടിമയായിപ്പോയി. എന്നാലും ഇന്നും ആ ഗുണ്ടായിസം വര്ഗീസ് വേണ്ടന്ന് വച്ചിട്ടില്ല. അതേ മൂച്ച് ഇപ്പോഴും അങ്ങനെ തന്നെയുണ്ട്.
ഒരിക്കൽ കവലയിലെ ഓട്ടോ ചെറുക്കൻ ആലീസിന്റെ കുണ്ടിക്ക് പിടിച്ചു അറിഞ്ഞു എവിടെന്നോ പാഞ്ഞു എത്തി അവനെ കുത്തിന് പിടിച്ചു ആ ടാർ ഇട്ട് റോഡിൽ തൂക്കി അടിക്കുമ്പോൾ ചായ കടയിൽ ഇരുന്ന കൃഷ്ണൻ നായർ പറഞ്ഞു “പാറ്റൺടാങ്ക് വര്ഗീസ് ഇപ്പോഴും ഇവിടെയുണ്ട്.”
.
പിറ്റേന്ന് ഉച്ചക്ക് ആലീസും വർഗീസും തോമസിന്റെ വീട്ടിലെത്തി. ആലി ചേച്ചിയെയും ഭർത്താവിനെയുo കണ്ട ക്ലാരക്ക് എന്തെന്നില്ലാത്ത ഒരു ആശ്വാസമുണ്ടായി. തനിക് ഒരു പ്രേശ്നമുണ്ടായിപ്പോ ചോദിക്കാൻ കൂടെപ്പിറപ്പുണ്ടല്ലോ എന്ന് ഓർത്തു.
