പിറ്റേന്നും സ്കൂൾ വിട്ട് കഴിഞ്ഞ് ഞാൻ വളരെ വൈകിയാണ് വീട്ടിലെത്തിയത്. ഇന്നലത്തേക്കാളും ഒരു മണിക്കൂർ വീണ്ടും വൈകി. സമയം ഏതാണ്ട് ഏഴേമുക്കാൽ ആയി കാണും. പോർച്ചിൽ കാറും കണ്ടില്ല.
അച്ഛനും അമ്മയും തൃശൂർ ഒരു കല്യാണത്തിന് പോകുമെന്ന് പറഞ്ഞ കാര്യം ഞാൻ ഓർത്തു. വീട്ടിൽ വേലക്കാരികളും ഞാനും മാത്രം. എൻ്റെ ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങി.
ഒരേ സമയം പേടിയും നാണക്കേടും കാമവും എല്ലാം സമ്മിശ്രമായ ഒരു വികാരത്തോടെ ഞാൻ വാതിൽ തുറന്ന് അകത്തേക്ക് കയറി.
തുടരും
