മരുമകളുടെ തേരോട്ടം 59അടിപൊളി 

പ്രായത്തിനു ചേരാത്ത ലീലാവിലാസങ്ങളിൽ ഒന്നാമത്തെ കാര്യമായിരുന്നു പുഴയിൽ പോകുമ്പോൾ ആണുങ്ങൾക്ക് നയനാനന്ദ ദര്ശന സുഖം കൊടുക്കുക എന്നത് .പെണ്ണുങ്ങൾ കുളിക്കുന്നതിനടുത്ത് തന്നെ ആണുങ്ങളും കുളിയും കളിയുമൊക്കെയായി എപ്പോഴും കാണും പലപ്പോഴും അവർ നോക്കുന്നത് കണ്ടു കണ്ടു പ്രായമായി തുടങ്ങിയപ്പോൾ ആദ്യം തോന്നിയ നാണമൊക്കെ മാറി അവൾക്ക് ഒരു ലഹരി പോലെ ആയിത്തുടങ്ങി .

പുഴയിലേക്ക് പോകാൻ തീരുമാനിക്കുമ്പോഴേ അവളുടെ മനസ്സ് പലവിധ ചിന്തകളിൽ തുള്ളിച്ചാടുകയായിരിക്കും .ഇന്നാർക്കായിരിക്കും തന്റെ ഷോ കാണാനുള്ള ഭാഗ്യം എന്നോർത്ത് കണക്കു കൂട്ടലുകൾ നടത്തും .

ആ സമയത്ത് കടവിലെ ആണുങ്ങൾക്ക് ഭാഗ്യമുണ്ടെങ്കിൽ ചിലപ്പോ തോർത്ത് മാത്രം ആയിരിക്കും ഗായത്രി ഉടുക്കുക. അത് നീലക്കുറിഞ്ഞി പൂക്കുന്ന പോലെ വല്ലപ്പോഴും അവർക്കിഷ്ടമുള്ള ആളുകൾ ഉണ്ടെങ്കിൽ അവക്കായുള്ള കാഴ്ചയാണ്.അതല്ലെങ്കിൽ മിക്കപ്പോഴും അടിപാവാട തെറിച്ച മുലക്ക് മീതെയാണ് കെട്ടിവെക്കുക. തന്റെ മാദക സൗന്ദര്യം ആണുങ്ങളെ കാട്ടി കൊതിപ്പികാൻ അവൾക്ക് വയസു തികഞ്ഞ പ്രായത്തിൽ തന്നെ ഭയങ്കര കൊതിയായിരുന്നു.

 

അവളുടെ പിറകെ കുളിസീൻ കാണാൻ നാട്ടിലെ പുങ്കന്മാരെല്ലാം വായിനോക്കി നടപ്പുണ്ടെന്നും പ്രായത്തിന്റെ തിളപ്പ് കൊണ്ട് അവൾ അതിലേതെങ്കിലും ഒരുത്തന്റെ വലയിൽ വീണാൽ കുടുംബത്തിന്റെ മാനം പോകുമോ എന്നു സോമശേഖര കൈമളും ഭാര്യയും ഭയന്നിരുന്നു.

ഇപ്പോൾ കാശിന്റെ കുറവ് ഉള്ളു അഭിമാനം എവിടെയും പണയം വെക്കേണ്ടി വന്നിട്ടില്ല അതുകൊണ്ട് എന്തെങ്കിലും സംഭവിക്കുന്നതിനു മുമ്പ് അവളുടെ വിവാഹം നടത്തണമെന്ന് കൈമൾ തീരുമാനിച്ചു ആയിടയ്ക്കാണ് വല്യ പ്രമാണിയായിരുന്ന അച്യുത കൈമളിന്റെ മകന്റെ ആലോചന വരുന്നത് .

തങ്ങളെക്കാളും സമ്പത്തും അന്തസ്സുമുള്ള ഒരു തറവാട്ടുകാരുടെ ആലോചന വന്നപ്പോൾ മറ്റൊന്നും ആലോചിക്കാതെ പ്രമാണിയായ അച്യുതകൈമളിന്റെ ഒരേയൊരു മകൻ അശോകന് വിവാഹം ചെയ്തുകൊടുത്തു.

പക്ഷെ ഗായത്രിയ്ക്ക് ആ വിവാഹത്തിന് അത്ര ഇഷ്ടമുണ്ടായിരുന്നില്ല. അവളുടെ എതിർപ്പിനെ വകവയ്ക്കാതെയാണ് അവളുടെ വീട്ടുകാർ ആ വിവാഹത്തിന്റെ ഒരുക്കങ്ങൾ തുടങ്ങിയത്. അവരുടെ നോട്ടം അശോകന്റെ വീട്ടിലെ സ്വത്തിന്റെ മേലായിരുന്നു.പങ്കിട്ടെടുക്കാൻ വേറെ അവകാശികളൊന്നുമില്ലാത്ത ഒരു മകനും അച്ഛനും അമ്മയും ചേർന്ന കുടുമ്പം .

തങ്ങളുടെ മോൾക്ക് ആ വീട്ടിൽ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ലെന്ന് ആ മാതാപിതാക്കൾ കണക്കുകൂട്ടി.പക്ഷെ ഗായത്രിയുടെ വിഷമം ഇത്രയും നാൾ താൻ ആസ്വദിച്ച് വന്നിരുന്ന പ്രദര്ശന രസം പെട്ടെന്നില്ലാതാകുന്നതിന്റെ ആയിരുന്നു .കൂട്ടിനാരുമില്ലാത്ത ..പറമ്പ് മുഴുവൻ മരങ്ങളും പച്ചപ്പും കൊണ്ട് ഇപ്പോഴും ഇരുളടഞ്ഞതു പോലുള്ള പ്രേതാലയം പോലെ ഒരു വലിയ തറവാടായാണ് അവൾക്കു തോന്നിയത് .

ഇത്രയും കാലം സ്വാതന്ത്ര്യത്തോടെ കഴിഞ്ഞത് പോലൊരു ജീവിതം ഇനി കിട്ടില്ലെന്നോർത്തവൾ വല്ലാതെ വിഷമിച്ചു . ഇനിയും വിവാഹം കഴിയാനുള്ള ഇളയ പെങ്ങളുടെ കാര്യം ഓർത്തപ്പോൾ സോമശേഖര കൈമൾ ഗായത്രിയുടെ പിടിവാശി ചെവി കൊണ്ടില്ല .

പഠിത്തക്കാര്യത്തിൽ അച്ഛനും അമ്മയും തന്റെ ഇഷ്ടത്തിന് വഴങ്ങിയത് പോലെ ഇത് നടക്കില്ലെന്നു മനസ്സിലാക്കിയ ഗായത്രി ഒടുവിൽ കല്യാണത്തിന് സമ്മതം മൂളി.അശോകനെ വിവാഹം കഴിക്കുമ്പോൾ അവൾക്കന്നു വയസ്സ് ഇരുപത്താറു .അശോകൻ ഒരു യൂപി സ്‌കൂൾ അദ്ധ്യാപകൻ ആണ്. കാണാൻ തരക്കേടില്ല.

മാത്രമല്ല ഗായത്രിയുടെ ജ്വലിക്കുന്ന സൗന്ദര്യത്തിനു ചേർന്ന രൂപമേ അല്ലായിരുന്നു. അവനു കിടക്ക കണ്ടാൽ ഉറക്കം വരുന്ന പ്രകൃതമാണ്, ചെറിയ കുടവയർ ഇപ്പോഴേ ചെറുപ്രായത്തിൽ ഉണ്ട് താനും. ഒന്നിടവിട്ട ആഴ്ചയിലൊരിക്കൽ മാത്രമേ അവൻ ഗായത്രിയെയും കൂട്ടി തറവാട്ടിലേക്ക് വരാറുള്ളൂ.

ഗായത്രി ക്ക് ആണെങ്കിൽ അയാൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒരുപോലെയാണ്.പലപ്പോഴും അവളുടെ നെയ്‌ക്കൊഴുപ്പുള്ള ശരീരം ഉണർന്നു വരുമ്പോഴേക്കും അയാൾ തണുത്തുറഞ്ഞു കാണും.കല്ല്യാണത്തിന് അർദ്ധ സമ്മതം മൂളിയ ഗായത്രിയ്ക്കു പക്ഷെ ആ വീട്ടിൽ വന്നു കേറിയതിനു ശേഷം മനസ്സ് പൂർണമായും മാറിപ്പോയി .വളരെയധികം സ്നേഹമുള്ള അച്ഛനും അമ്മയും അവൾ പ്രതീക്ഷിച്ചതിലും അപ്പുറത്തായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *