“നീ എന്നും എവിടെ വരാറുണ്ടോ..”ആശ ചിരിച്ചുകൊണ്ട് ചോദിച്ചു.എങ്കിലും ഒരു ചെറിയ പുഞ്ചിരിയോടെ അവൾ ആ പുസ്തകക്കെട്ടുകൾക്കിടയിലേക്ക് നീങ്ങിനിന്നു.
“ഞാൻ എന്നും ഇവിടെത്തന്നെ കാണും ചേച്ചി…വിട്ടിൽ ഒറ്റപെടലാണ്”
നന്ദു പതിയെ അവളുടെ അടുത്തേക്ക് നീങ്ങിനിന്നു,ശബ്ദം അല്പം താഴ്ത്തി.“പക്ഷേ ഇതുവരെ ഈ ലൈബ്രറിയിൽ ഇരിക്കാൻ വലിയ രസമൊന്നും തോന്നിയിരുന്നില്ല.ഇപ്പോൾ തോന്നുന്നുണ്ട്…ഇനി എന്തായാലും ഒരു ഒട്ടും മുടങ്ങില്ല.”നന്ദുവിന്റെ ആ കള്ളച്ചിരിയും നോട്ടവും ആശ ശ്രദ്ധിക്കാതിരുന്നില്ല.ആശ പുസ്തകങ്ങൾ അടുക്കിവെക്കുന്നതിനിടയിൽ ഒന്നു തിരിഞ്ഞുനോക്കി.കണ്ണുകളിൽ ഒരു കുസൃതിച്ചിരിയുണ്ടായിരുന്നു.“അതെന്താടാ പെട്ടെന്ന് അങ്ങനെ ഒരു മാറ്റം?ജോസഫ് മാഷ് പറഞ്ഞത് നീ വലിയ മടിയനാണെന്നാണല്ലോ.”
അതൊരു നമ്പരാണെന്ന് നന്ദുവിന് മനസ്സിലായി.
“അത് മാഷിന് എന്നെപ്പറ്റി ഒന്നും അറിയാത്തതുകൊണ്ടാ,”
നന്ദു അവളുടെ കൈവിരലുകളിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.“ചേച്ചിയെപ്പോലെ പുസ്തകം ക്ലാസിഫൈ ചെയ്യാൻ അറിയുന്നവർ കൂടെയുണ്ടെങ്കിൽ ആർക്കായാലും താല്പര്യം കൂടും.മാത്രവുമല്ല,ഒറ്റയ്ക്ക് ഇരിക്കുമ്പോൾ പേടിയാകുമെന്ന് ചേച്ചി തന്നെയല്ലേ പറഞ്ഞത്? ചേച്ചിയെ പേടിപ്പിക്കാതെ നോക്കേണ്ടത് ഇനി എന്റെ ചുമതലയല്ലേ…”
ആശ അവളുടെ ഷാൾ ഒന്നുകൂടി നന്നായി പുതച്ചുകൊണ്ട് അവനെ നോക്കി കണ്ണുരുട്ടി, പക്ഷേ ആ മുഖത്ത് ദേഷ്യത്തിന് പകരം ഒരു ചെറിയ നാണമാണ് പടർന്നത്.“മിടുക്കൻ! 22 വയസ്സിന്റെ ഗൗരവമൊന്നും ഇല്ലല്ലോ സംസാരിക്കുമ്പോൾ.ഇച്ചായൻ വരാത്തത് നന്നായി,ഇല്ലെങ്കിൽ നിന്റെ ഈ വർത്തമാനം കേട്ട് അങ്ങേര് നിന്നെ ഇവിടുന്ന് ഓടിച്ചേനെ.”
“അയ്യോ,പുള്ളി വരാത്തത് നന്നായെന്ന് എനിക്കും തോന്നി,” നന്ദു ചിരിച്ചുകൊണ്ട് അവളുടെ കണ്ണുകളിലേക്ക് നേരിട്ട് നോക്കി. “ചേച്ചി വന്നതുകൊണ്ട് ഈ പഴയ ലൈബ്രറിക്ക് ഇപ്പോൾ ഒരു പ്രത്യേക ഭംഗിയൊക്കെയുണ്ട്. നമുക്ക് ഈ പുതിയ പുസ്തകങ്ങളൊക്കെ മാറ്റിവെച്ചിട്ട് പതിയെ തുടങ്ങാം… എന്താ?”
.ബിൻഡിങ് വിട്ടുപോയതും പോകാത്തതുമായ ഒരുപാട് പുസ്തകങ്ങൾ ഞാനും ആശേച്ചിയും കൂടെ കഷ്ടപ്പെട്ട് മേശവലിപ്പ് തുറന്നു.ആശ പഴയ രജിസ്റ്ററും കൊണ്ട്അടുത്ത് വന്നു.എന്റെ ഹൃദയമിടിപ്പ് കൂടിയിരുന്നു.ആശയുടെ ശരീരത്തിൽ നിന്ന് ലഘുവായ ഒരു പൂവിന്റെ മണവും,മുലപ്പാൽ കൊടുക്കുന്ന അമ്മമാരുടെ ആ മധുരമായ ഗന്ധവും അവനെ ചുറ്റിപ്പിടിച്ചു. അവൾ ഒരു പഴയ രജിസ്റ്റർ എടുത്ത് തുറന്നു. ടേബിളിൽ വെച്ച് അവനോട് ഇത്തിരി അകലത്തിൽ നിന്നു.
“ഇത് നോക്ക്.പഴയ ബുക്കുകൾ ഒന്ന് തരം തിരിക്കണം.വിഷയം അനുസരിച്ച്.നീ അലമാരയിൽ നിന്ന് എടുക്ക്,ഞാൻ എഴുതി വെക്കാം.”
രണ്ടുപേരും ഒരുമിച്ച് ജോലി തുടങ്ങി.മങ്ങിയ വെളിച്ചത്തിൽ ആശയുടെ മുഖം ഇടയ്ക്കിടെ നന്ദുവിന്റെ അടുത്തേക്ക് വന്നു.അവളുടെ ശ്വാസം ചൂടോടെ തട്ടുന്നത് നന്ദു അറിഞ്ഞു. ചെറിയ ചെറിയ സംസാരങ്ങൾ.പുസ്തകങ്ങളെ കുറിച്ച്,ഗ്രാമത്തെ കുറിച്ച്,ജോസഫ് മാഷിനെ കുറിച്ച്.നല്ല സന്ദുഷ്ടമായ കുടുംബ ജീവിതം നയിക്കുന്നു എന്ന് തോന്നുന്നു.കാണുമ്പോൾ സുന്ദര്യത്തിനനുസരിച്ചുള്ള ജാഡ ഇല്ല.മുമ്പിലെ മുയൽ പല്ലാണ്.എടുത്ത് തോന്നിക്കുന്നില്ല. ആറ്റം ബോംബ് അല്ലെ കണ്ണ് തട്ടാതിരിക്കാൻ കർത്താവ് കൊടുത്തതാണെന്ന് എനിക്ക് തോന്നി.പിന്തിരിഞ്ഞു എന്തോ എടുക്കാൻ നോക്കുന്ന ആശ.ഹോ…നല്ല ഉരുണ്ട കുണ്ടി അവൻ കണ്ണുകൊണ്ട് അളന്നു.തന്റെ അരയെക്കാളും ഇത്തിരിക്കൂടി വീതി.ആശ അവിടെ കിടന്ന ഒരു കസേരയിൽ കയറി താഴെ തൊട്ടടുത്ത് നന്ദു.എന്തൊരു ഷേപ്പ് ആണ്.ആ മനോജിന്റെ ഒരു യോഗം.ഒരു ഘട്ടത്തിൽ ആശ ഒരു ഭാരമുള്ള ബുക്ക് എടുക്കാൻ ശ്രമിച്ചപ്പോൾ അത് താഴേക്ക് വീണു.നന്ദു വേഗം പുസ്തകം പിടിച്ചു.അവന്റെ കൈ അവളുടെ കൈയ്യോട് തട്ടി.ആശ പതിയെ കൈ പിൻവലിച്ചു.മുഖം ചെറുതായി ചുവന്നു.
“ഹോ കർത്താവേ നന്നായെടാ…” അവളുടെ ശബ്ദം അല്പം താഴ്ന്നു.നന്ദുവിന്റെ ഹൃദയമിടിപ്പ് കൂടിയിരുന്നു.ഒന്നാമത് ഒറ്റക്ക് കൂടെ ഒരു ചരക്കും.
