ശരത് രേഖകള്‍ – 7 8

കാര്‍ അയാളെ സമീപിച്ചപ്പോള്‍ ആളെ കണ്ട് ഞാന്‍ ഒന്നമ്പരന്നു.

മോഹന്‍ അങ്കിള്‍!

ഞാന്‍ പെട്ടെന്ന് കാര്‍ നിര്‍ത്തി.

കാറില്‍ നിന്നുമിറങ്ങി.

“ശരത്ത്….!”

എന്നെക്കണ്ട് അയാള്‍ ആദ്യം ഒന്നമ്പരന്നു.പിന്നെ അയാളുടെ മുഖം ദയനീയമായി.

“എന്താ ഇവിടെ?”

സ്വരത്തില്‍ ഒരു തരത്തിലുമുള്ള അസ്വാഭാവികതയും കാണിക്കാതെ അയാള്‍ ചോദിച്ചു.

അയാളില്‍ നിന്നു മദ്യത്തിന്‍റെ രൂക്ഷഗന്ധം വലിച്ചു.

അല്‍പ്പം ആടുന്നുമുണ്ട് അയാള്‍.

“മോനെ, എടാ ഞാന്‍…”

അയാള്‍ വാക്കുകള്‍ കിട്ടാതെ വിഷമിച്ചു.

“നിനക്ക് എന്നോട് ദേഷ്യമൊന്നുമില്ലേ?”

“എന്‍റെ പെമ്പ്രന്നോത്തി പെഴായായതിനു ഞാന്‍ അങ്കിളിനോട്‌ എന്തിനാ ദേഷ്യപ്പെടുന്നെ?”

അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

“എന്നാലും അങ്കിളേ, നിങ്ങള് അവളുടെ സ്വന്തം കുടുംബക്കാരനെപ്പോലെ അല്ലാരുന്നോ? എങ്ങനെ തോന്നി…?”

ഞാന്‍ അല്‍പ്പം കടുപ്പിച്ചു തന്നെ ചോദിച്ചു.

“എടാ മോനെ, ഞാന്‍…”

വീണ്ടും അയാളെന്തോ പറയാന്‍ ശ്രമിച്ചു.

“എനിക്ക് കുടിക്കുന്ന ശീലം ഉണ്ടാരുന്നില്ല…ഇപ്പം എന്നും കുടിയാ..കുടിക്കുമ്പം ഇച്ചിരെ ഒറങ്ങാന്‍ പറ്റുന്നുണ്ട്…”

“ഒറക്കം പോകാന്‍ മാത്രം എന്നാ സൌര്യക്കേടാ ഉണ്ടായത്? അങ്കിളിന്‍റെ ലൈഫ് മൊത്തം സുഖമല്ലേ? പെണ്ണിന് പെണ്ണ്, പൈസയ്ക്ക് പൈസാ?എന്നാ കുറവാ ഉള്ളത് ലൈഫില്‍?”

അയാളൊന്നും പറയാതെ പാലതിനുതാഴെ ശാന്തമായി ഒഴുകുന്ന പുഴയിലേക്ക് നോക്കി.

“ഒരുകാര്യം ചോദിച്ചോട്ടെ?”

ഞാന്‍ അല്‍പ്പം കഴിഞ്ഞു ചോദിച്ചു.

അയാള്‍ എന്‍റെ മുഖത്തേക്ക് ആകാംക്ഷയോടെ നോക്കി.

“അവള്‍ എവിടെയാ? നിങ്ങളുടെ കാമുകി? രേഖ?”

വീണ്ടും അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

“അത് നീ അറിയണ്ട ശരത്തെ…”

അവസാനം ശബ്ദം വളരെ താഴ്ത്തി അയാള്‍ പറഞ്ഞു.

“അറിഞ്ഞിട്ടും വലിയ പ്രയോജനമൊന്നുമില്ല…”

ഞാന്‍ നിര്‍വ്വികാരനായി പറഞ്ഞു.

“എന്നാലും ഒരു കൊല്ലം പൊറുത്തതല്ലേ…ഒന്ന് അറിയണം എന്ന് തോന്നി…”

അയാള്‍ സംസാരിക്കാന്‍ കൂട്ടാക്കിയില്ല.

“ശരി…”

അവസാനം ഞാന്‍ പറഞ്ഞു.

“അവളെക്കുറിച്ച് അറിയാനുള്ള കൂടുതല്‍ അവകാശം നിങ്ങള്‍ക്കൊക്കെയാണല്ലോ…എനിക്കല്ലല്ലോ… അതുകൊണ്ട് ഞാന്‍ അറിയേണ്ട കാര്യവുമില്ലല്ലോ ….അത് ഞാന്‍ ഓര്‍ത്തില്ല…ഓക്കേ..ബൈ…”

ഞാന്‍ തിരികെ കാറില്‍ കയറുവാന്‍ തിരിഞ്ഞു.

“എടാ മോനെ, നിക്ക്…”

പിമ്പില്‍ നിന്നും മോഹന്‍ അങ്കിളിന്‍റെ ശബ്ദം ഞാന്‍ കേട്ടു.

ഞാന്‍ നിന്നെങ്കിലും തിരിഞ്ഞു നോക്കിയില്ല.

അയാള്‍ എന്‍റെ മുമ്പിലേക്ക് വന്നു.

“അവള് കോണ്‍സ്റ്റാന്‍റ്റിനോപ്പിളില്‍ ഉണ്ട്…”

ഞാന്‍ നെറ്റി ചുളിച്ചു.

“തുര്‍ക്കിയിലോ?”

“ആ, തുര്‍ക്കിയില്‍…കോണ്‍സ്റ്റാന്‍റ്റിനോപ്പിളില്‍…”

“അവിടെ എന്തിന്?

ഞാന്‍ ഒന്നും മനസ്സിലാകാതെ ചോദിച്ചു.

“ഏറ്റവും കൂടുതല്‍ സ്വിങ്ങെഴ്സ് ഉള്ളത് അവിടെയാ…സ്വിങ്ങിങ്ങ് ക്ലബ്ബുകള്‍ ഉള്ളതും…”

“എന്നുവെച്ചാല്‍ എന്താ?”

എനിക്ക് ഒന്നും മനസ്സിലായില്ല.

“എടാ അത്….”

അയാള്‍ വിശദീകരിക്കാന്‍ തുടങ്ങി.

“കുഴീലേക്ക് കാലും നീട്ടി നിക്കുന്ന പ്രായത്തിലുള്ള എനിക്ക് നിന്നോട് ഇതൊക്കെ പറഞ്ഞു തരുന്നതില്‍ വിഷമം ഉണ്ട്…എന്നാലും പറയാം. സ്വിങ്ങിങ്ങ് ക്ലബ്ബുകള്‍ എന്ന് പറഞ്ഞാല്‍ ഒരു വലിയ ബില്‍ഡിങ്ങ് ആണ്. അവിടേക്ക് കപ്പിള്‍സ് വരും..ഭാര്യാ ഭര്‍ത്താക്കന്‍മാരോ കമിതക്കളോ….അവര്‍ക്ക് അവിടെ ഇഷ്ടമുള്ളവരോടൊപ്പം സെക്സ് ചെയ്യാം..പരസ്യമായി, എല്ലാരും നോക്കി നില്‍ക്കെ..എല്ലാരുടെം എടേല്‍, എല്ലാരുടെം മുമ്പില്‍…ഒരു പെണ്ണിന് എത്ര ആണുങ്ങളെ വേണേലും ചെയ്യാം, ഒരാണിന് എത്ര പെണ്ണിനെ വേണേലും ചെയ്യാം…രെജിസ്ട്രേഷന്‍ വേണം എന്നെയുള്ളൂ…”

ഞാന്‍ കണ്ണു മിഴിച്ചു.

“അവിടെ ആണ് അവള്‍….രേഖ…”

“അങ്ങനെ ഒക്കെ സെക്ദ് ചെയ്തിട്ട് എന്നാ സുഖം കിട്ടാനാ അങ്കിളേ? അത് കഴിഞ്ഞ് വീട്ടിലേക്ക്, സ്വന്തം ഭര്‍ത്താവിന്‍റെ, ഭാര്യേടെ, കുഞ്ഞുങ്ങടെ അടുത്തെക്കല്ലേ തിരിച്ചു വരേണ്ടേ?”

അയാള്‍ തല കുനിച്ചു.

“അല്ല, ആരുടെ കൂടെയാ അവള് പോയെക്കുന്നെ?”

“ഡോക്റ്റര്‍ ദിലീപ്…ദിലീപ് രാജ്…”

Leave a Reply

Your email address will not be published. Required fields are marked *