ഗായത്രിയെ ഹോസ്റ്റലിൽ കൊണ്ടുവിട്ട്, തിരികെ ബസ് കയറുമ്പോൾ ശാലിനിയുടെ മനസ്സ് നിറയെ മകളെക്കുറിച്ചുള്ള ചിന്തകളായിരുന്നു.
ആൺകുട്ടികളോട് സംസാരിക്കാൻ പോലും പേടിയുള്ള, എപ്പോഴും ഷാളിട്ട് ശരീരം മൂടി നടന്നിരുന്ന തന്റെ നാടൻ പെൺകുട്ടി അവിടുത്തെ വലിയ ലോകത്ത് എങ്ങനെ ജീവിക്കുമെന്നായിരുന്നു ശാലിനിയുടെ പേടി.
എന്നാൽ, ആ യാത്ര രണ്ടുപേരുടെയും ജീവിതത്തിൽ ഉണ്ടാക്കാൻ പോകുന്നത് തികച്ചും വിപരീതമായ മാറ്റങ്ങളായിരുന്നു.
ശാലിനിയുടെ ഒറ്റപ്പെടലും മാറ്റവും
മകൾ പോയതോടെ ആ വലിയ വീട്ടിൽ ശാലിനി തികച്ചും ഒറ്റയ്ക്കായി.
രാത്രികളിലെ ഏകാന്തത അവളെ വല്ലാതെ അസ്വസ്ഥയാക്കി.
ഈ സമയത്താണ് കടയിൽ വിക്രമിന്റെ ഇടപെടലുകൾ കൂടുതൽ ശക്തമായത്.
”ശാലിനി എന്തിനാണ് എപ്പോഴും ഈ പഴയ രീതിയിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത്?
ഈ പ്രായത്തിലും നിങ്ങളുടെ ശരീരത്തിന്റെ ഭംഗി ഒന്ന് കാണേണ്ടത് തന്നെയാണ്.
കുറച്ചുകൂടി നല്ല സാരികളൊക്കെ ഉടുത്തുകൂടെ?”
ആദ്യമൊക്കെ വിക്രമിനെ കാണുന്നത് തന്നെ വെറുപ്പായിരുന്നു…
വിക്രം പതിയെ ശാലിനിയുടെ മനസ്സിലേക്ക് കയറിക്കൂടി.
ആദ്യമൊക്കെ ശാലിനി അത് വിലക്കിയെങ്കിലും, ഉള്ളിൽ ഒളിച്ചുവെച്ചിരുന്ന സ്ത്രീസഹജമായ ആഗ്രഹങ്ങൾ പുറത്തുവരാൻ തുടങ്ങി.
പക്ഷെ എങ്കിലും അത് പുറത്തു കാണിച്ചിരുന്നില്ല..
വിക്രമിന്റെ വാക്കുകൾ ശാലിനിയുടെ മനസ്സിൽ വലിയൊരു കൊടുങ്കാറ്റാണ് സൃഷ്ടിച്ചത്.
ഒരു വശത്ത്, വർഷങ്ങളായി താൻ കാത്തുസൂക്ഷിച്ച ഭക്തിയും നാട്ടുനടപ്പുകളും കുടുംബമഹിമയും അവളെ പിന്നോട്ട് വലിച്ചു.
മകൾ ദൂരെയൊരു നഗരത്തിൽ പഠിക്കുമ്പോൾ താൻ ഇങ്ങനെയൊക്കെ ചിന്തിക്കുന്നത് ശരിയാണോ എന്ന കുറ്റബോധം അവളെ അലട്ടി.
എന്നാൽ മറുവശത്ത്, വിജനമായ ആ വലിയ വീട്ടിലെ ഏകാന്തതയും, ഭർത്താവിന്റെ വർഷങ്ങളായുള്ള അസാന്നിധ്യവും അവളെ വല്ലാതെ ശൂന്യയാക്കിയിരുന്നു.
കടയിൽ വിക്രം അരികിലേക്ക് വരുമ്പോഴൊക്കെ ശാലിനിയുടെ നെഞ്ചിടിപ്പ് കൂടും.
അവൾ ബോധപൂർവ്വം സാരിയുടെ തലപ്പ് ഒന്നുകൂടി വലിച്ചിടുമായിരുന്നു.
എന്നാൽ വിക്രമിന്റെ നോട്ടത്തിൽ പഴയ ആണുങ്ങളുടെ കാമത്തേക്കാൾ, തന്നെ ഒരു സ്ത്രീയായി അംഗീകരിക്കുന്നതിന്റെയും പ്രശംസിക്കുന്നതിന്റെയും ഭാവമുണ്ടെന്ന് ശാലിനി തിരിച്ചറിഞ്ഞു.
അങ്ങനെ അവരുടെ ജീവിതം 6 മാസം വലിയ മാറ്റങ്ങൾ ഇല്ലാതെ കടന്നു പോയപ്പോഴാണ്
ശാലിനിക്ക് വിദേശത്തുനിന്ന് കാൾ വന്നത്..
ശാലിനി അപ്പോൾ കടയിൽ സാധനം എടുത്തു വെക്കുകയായിരുന്നു …
രാമചന്ദ്രൻ ഹാർട്ട് അറ്റാക്ക് മൂലം മറിച്ചു എന്ന്….
വിദേശത്തുനിന്ന് ബോഡി നാട്ടിൽ എത്തിക്കാൻ കുറെ പൈസ ചിലവാക്കുമെന്നൊക്കെ പറഞ്ഞു…
ഇതെല്ലാം കേട്ട ശാലിനി ഭിദ്ധംങ്കെട്ടു വീണു അത് കണ്ടു വിക്രം ഓടി വന്നു അവളെ താങ്ങി…
അപ്പോൾ ഫോണിൽ നിന്നില്ല സംസാരം കേട്ടു വിക്രം ഫോൺ ചെവിയോട് അടുപ്പിച്ചു
ശാലിനിയുടെ ബോധം പോയ കാര്യങ്ങൾ പറഞ്ഞപ്പോൾ ഫോണിലൂടെ രാമചന്ദ്രൻ മരിച്ചു എന്നും ബാക്കി ഒക്കെ ചെയ്യണ്ടേ കാര്യങ്ങൾ വിക്രമിനോട് പറഞ്ഞപ്പോൾ വിക്രമിന് ആ സാഹചര്യം മനസിലാക്കി പെട്ടെന്ന് അവസരത്തിനനുസരിച്ചു പ്രവർത്തിച്ചു…
അപ്പോഴേക്കും ശാലിനിയുടെ ബോധം തെളിഞ്ഞു എങ്കിലും വിക്രം അവർ കൊണ്ട് ഹോസ്പിറ്റലിലേക്ക് പോയി….
ഹോസ്പിറ്റൽ ചിലവും രാമചന്ദ്രൻന്റെ അടുക്കിനുള്ള ചിലവും എല്ലാം വിക്രം ആണ് നോക്കിയത്…
അതെ പോലെ ഗായത്രിയെ ഹോസ്റ്റൽ പോയി വിളിച്ചു കൊണ്ട് വന്നതും വിക്രം ആയിരുന്നു….
ശാലിനി ബോധം പോയി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണെന്ന് വിക്രം ഗായത്രി പറഞ്ഞു വിശ്വസിപ്പിച്ചാണ് വിക്രം ഗായത്രിയെ ഹോസ്റ്റലിൽ നിന്നു കൂട്ടികൊണ്ടുവന്നത്…
അമായുടെ അടുത് എത്തിയപ്പോഴാണ് അച്ഛൻ മരിച്ച വിവരം ഗായത്രിയും അറിയുന്നത്…
അതൊടെ അവളും കരച്ചിൽ തുടങ്ങി…
കുടുംബത്തിലെ ഒരാൾ എന്നാ പോലെ വിക്രം കാര്യങ്ങൾ ഒക്കെ നോക്കിയും കണ്ടും ചെയ്യുന്നത് കണ്ടു ശാലിനിക്കും ഗായയത്രിക്കും വിക്രമിനോട് നല്ല ബഹുമാനവും സ്നേഹവും ഒക്കെ തോന്നി തുടങ്ങിയിരുന്നു….
