” ആ നസ്രാണിയാ അല്ലേ… ”
തോമസ്കുട്ടി തലകുലുക്കി….
“തോമസ് കുട്ടീ… ഇതു സർക്കാർ വനമാ…
ഇവിടെ അതിക്രമിച്ചു കയറി കുടിൽ കെട്ടി താമസിച്ചാൽ ശിക്ഷ എന്താന്ന് അറിയാവോ
നിനക്ക്…! ”
കുടിലിനു പുറകിൽ നട്ട ചീരക്ക് വെള്ളം ഒഴിച്ച് കൊണ്ടിരുന്ന അച്ഛാമ്മ ആരുടെയോ ഒറക്കെയുള്ള സംസാരം കേട്ടാണ് മുൻവശത്തേക്കു വന്നത്….
അച്ഛാമ്മയെ കണ്ട് ഒരു നിമിഷം മാത്തപ്പൻ
കരണ്ടടിച്ചപോലെ നിന്നുപോയി…
ഈ ചേറിൽ ഇതു പോലെ ഒരു ചെന്താമര
വിരിഞ്ഞു നിൽക്കുമെന്ന് അയാൾ ഒരിക്കലും കരുതിക്കാണില്ല….
അച്ഛാമ്മയെ കണ്ടതോടെ മാത്തപ്പൻ ഒന്ന് മയപ്പെട്ടു…
” ങ്ങാ..ഇതാരാ തോമസ്കുട്ടീ…”
” ഇത് എന്റെ ഭാര്യാ സാറെ…
” അപ്പം മക്കളില്ലിയോടാ…?
” ഉണ്ട് സാറെ മൂന്നു എണ്ണം…
“അപ്പം നിനക്ക് വേറെ ഭാര്യയുണ്ടോ…?
” അതെന്താ സാറെ അങ്ങനെ ചോദിച്ചത്… ”
” നീ ഒന്നും വചാരിക്കരുത് തോമസ്കുട്ടീ…
ഇവളെ കണ്ടാൽ മൂന്ന് പെറ്റതാണന്നു ആരേലും പറയുമോ “?
മത്തപ്പന്റെ വർത്തമാനം കേട്ടു ആചാമ്മക്ക് നാണവും ലഞ്ജയും ഒരുമിച്ചു വന്നു…
വലിയ സർക്കാർ ഉദ്ധ്യോഗസ്ഥൻ, ഈ കാണുന്ന കാടിന്റെ അധിപൻ ഒക്കെയായ
റെയിഞ്ചർ മാത്തപ്പൻ ആണ് തന്റെ ഭർത്താവിന്റെ മുൻപിൽ വെച്ച് തന്റെ സൗന്ദര്യത്തെ പുകഴ്ത്തുന്നത്…..
അച്ഛാമ്മ വേഗം അടുക്കള വാതിൽ വഴി അകത്ത് കയറിയിട്ട് തോമസ്കുട്ടിയെ കൈ കാട്ടി വിളിച്ചു…
ഒരു പുല്പായ മടക്കി തോമസ്കുട്ടിയുടെ കൈൽ കൊടുത്തിട്ട് പറഞ്ഞു…
“ഈ പായ തിണ്ണേൽ ഇട്ടുകൊട്… അങ്ങേര് ഇരിക്കട്ടെ…”
തോമസ് കുട്ടി അച്ഛാമ്മയെ ഒന്നു സൂക്ഷിച്ചു നോക്കി…. എന്നിട്ട് പായും വാങ്ങി പുറത്തേക്ക് വന്നു….
പായ തിണ്ണയിൽ വിരിച്ചിട്ട് റെയിൻഞ്ചറൊട്
പറഞ്ഞു… “സാറെ ഇവിടെ ഇരുന്നാട്ടെ…
മാത്തപ്പൻ ഒന്നു ചിരിച്ചിട്ട് തിണ്ണയിൽ വിരിച്ച
പായിലേക്ക് ഇരുന്നു…
എന്നിട്ട് വളരെ ലോഹ്യത്തിൽ തോമസ്കുട്ടി
യോട് സംസാരിക്കാൻതുടങ്ങി…
നാട്ടിൽ കടം കൊണ്ട് നിൽക്കകള്ളി ഇല്ലാതെ ഹൈറേഞ്ചിലേക്ക് പോരേണ്ടി വ
ന്ന കഥ തോമസ്കുട്ടി ചുരുക്കി പറഞ്ഞു…
ഇതിനിടയിൽ ഒരു കോപ്പ നിറച്ചു ചക്കര കാപ്പി യുമായി അച്ചാമ്മ തിണ്ണയിലേക്ക് വന്നു…
” പാലില്ല സാറെ… കട്ടനാ…. ” എന്നു പറഞ്ഞുകൊണ്ട് ആവി പറക്കുന്ന കട്ടൻകാ
പ്പി മാത്തപ്പന്റെ മുൻപിലേക്ക് വെച്ചിട്ട് അച്ഛാമ്മ ഒരു ചിരിയോടെ നിവർന്നുനിന്നു…
അച്ഛാമ്മ കാപ്പി കോപ്പ വെക്കാൻ കുനിഞ്ഞു നിന്ന രണ്ട് സെക്കന്റ് കൊണ്ട് അവളുടെ ചട്ടക്കുള്ളിൽ തുളുമ്പുന്ന ചുരക്കകളുടെ മുഴപ്പ് മാത്തപ്പൻ അളന്നു കഴിഞ്ഞിരുന്നു….
ചുളു ചുളാ വീശുന്ന കാറ്റും മരം കോച്ചുന്ന തണുപ്പും… ആവി പൊങ്ങുന്ന ചക്കരകാപ്പിയും മദാലസയായ അച്ഛാമ്മ
യും…. എല്ലാംകൂടി മാത്തപ്പന് അന്തരീഷം അങ്ങ് പിടിച്ചുപോയി…
കാപ്പി ഊതി കുടിച്ചുകൊണ്ട് റെയിഞ്ചർ
തോമസ്കുട്ടിയോട് പറഞ്ഞു…
” തോമസ്കുട്ടീ… അയ്യപ്പൻകോവിൽ ചന്ത വെള്ളിയാഴ്ച ദിവസമാ… അവിടെ കരനെൽ വിത്ത് കിട്ടും… നീ ഈ കാട്ടിലേ
ക്ക് കയറി അടിക്കാട് വെട്ടി തെളിച്ചിട്ട് നെല്ല്
വിതക്ക്… മൂന്നു മാസം കൊണ്ട് നിങ്ങൾക്ക് ഒരാണ്ട് കഞ്ഞി കുടിക്കാനുള്ള നെല്ല് കിട്ടും..
ഒരു വളോം ചെയ്യണ്ട… നല്ലമൂത്ത മണ്ണാ….
പിന്നെ ഒന്നോ രണ്ടോ പശുവിനേം വാങ്ങി വിട്… കറവയുള്ളതാണെങ്കിൽ വണ്ടംമേട്ടി
ലെ ചായ കടയിൽ പാലു കൊടുക്കാം…. ”
കറവയുടെ കാര്യം പറഞ്ഞപ്പോൾ അച്ഛാമ്മ
യുടെ മുലകളിൽ ആയിരുന്നു റെയ്ഞ്ചറുടെ
കണ്ണ്…
കരയിലും നെല്ലുവിതക്കാമെന്ന് അദ്ധ്യമാ
യാണ് തോമസുകുട്ടി അറിയുന്നത്…
മാത്തപ്പന്റെ നിർദ്ദേശങ്ങൾക്കൊക്കെ തോമസുകുട്ടി തലകുലുക്കി….
പോകാനായി എഴുന്നേറ്റ മാത്തപ്പൻ അവസാനമായി അച്ഛാമ്മയെ നോക്കി പറഞ്ഞു….
” ഞാൻ പേര് ചോദിച്ചില്ല…! ”
” അച്ചാമ്മയെന്നാ…. ”
” ങ്ങാ… എന്നാ അച്ഛാമ്മേ ഞാനിറങ്ങുവാ…
കാപ്പി നന്നായിരുന്നു… ങ്ങാ പിന്നെ വല്ല
വെറകോ കമ്പോ വേണേൽ കാട്ടീന്ന് വെട്ടിയെടുത്തോ കേട്ടോ… വാർഡന്മാർ
വല്ലതും ചോദിച്ചാൽ റെയ്ഞ്ചർ പറഞ്ഞിട്ടാ
ന്ന് പറഞ്ഞോ…!
