അടിവാരം [Full]

“ആഹാ…. ആരിത്… അച്ചായമ്മയോ…?
വാ… ഇരിക്ക്…”

” വേണ്ട സാറെ….. ഞാൻ ഇവിടെ നിന്നോ
ളാം….”

“അച്ചാമ്മേ…! സംസാരിക്കണം എങ്കിൽ
ഇവിടെ വന്നിരിക്കണം….ഇല്ലങ്കിൽ ഇയാളവിടെ നിന്നോ…. എനിക്ക് ഇത്തിരി ജോലിയുണ്ട് അതു തീർക്കട്ടെ…”

മാത്തപ്പൻ അങ്ങനെ പറഞ്ഞതോടെ അച്ഛാമ്മ പെട്ടന്നു കസേരയിൽ ഇരുന്നു…

ഇരുന്നപ്പോൾ അച്ചാമ്മയുടെ നെഞ്ചിൽ കുലുങ്ങുന്ന കരിക്കിൻ കുലയിലേക്ക് കൊതിയോടെ നോക്കികൊണ്ട് മാത്തപ്പൻ പറയാൻ തുടങ്ങി….

” അച്ചാമ്മ ഇങ്ങോട്ട് വന്ന കാര്യം എനിക്കറി
യാം…. അവനെ പിടിച്ചപ്പോൾ ഞാൻ ഒറ്റക്കല്ലായിരുന്നു. എന്റെ കൂടെ രണ്ടു മൂന്നു വാർഡന്മാരും ഉണ്ടായിരുന്നു…..
ഞാൻ അവനെ വിട്ടായച്ചാൽ അവർ ആരെങ്കിലും മേലുദ്ധ്യോഗസ്ഥന്മാരെ അറിയിച്ചാൽ എനിക്ക് പ്രശനം ആകും…
തോണ്ടിയോടെ അല്ലേ പിടിച്ചത്….

നിന്റെ കെട്ടിയവൻ ഇത്ര വിവരദോഷി ആണോ അച്ചാമ്മേ…?
സർക്കാരിന്റെ മുതൽ അല്ലേ മോഷ്ടിച്ചത്..
നിന്നോടും മക്കളോടും തെല്ലെങ്കിലും സ്നേ
ഹമുണ്ടെങ്കിൽ അവനീ പണിക്കു പോകുമോ…? പണത്തോട് മാത്രമേ അവ
ന് സ്നേഹമുള്ളൂ… അവൻ വനം കയ്യേറി വീടുവെച്ചതും കൃഷി ചെയ്തതും ഞാൻ കണ്ണടച്ചത്കൊണ്ടാ…. പക്ഷേ അവന് അതൊന്നും പോരാ… പെട്ടന്ന് കാശുകാ
രനാകണം…..
ഒരേ സഭക്കാരൻ ആണല്ലോന്ന് കരുതി കേസ്സിന് ബലം കുറച്ചാ എഴുതികൊടുത്തി
രിക്കുന്നത്…. അതുകൊണ്ട് ഏഴു കൊല്ലം
ശിക്ഷ കിട്ടണ്ടത് രണ്ടു കൊല്ലം ആയിട്ടെങ്കി
ലും കുറയും….

ഇത്രയും കേട്ടതോടെ അച്ചാമ്മ വിതുമ്പി കരയാൻ തുടങ്ങി….
” എന്റെ സാറെ സാറ് പറഞ്ഞതാ സത്യം…
എന്നോടും മക്കളോടും തരിപൊലും സ്നേ
ഹം അങ്ങേർക്ക് ഇല്ല…. ഉണ്ടങ്കിൽ ഞങ്ങളെ
ഈ കാട്ടുമുക്കിൽ കൊണ്ടുവന്നിട്ടിട്ട് ഇങ്ങ
നെ ചെയ്യോ… ഞാൻ ഇനി മക്കളേം കൊണ്ട്
എന്തു ചെയ്യും…. പാലായ്ക്ക് പോകാമെ
ന്നു വെച്ചാൽ അങ്ങോട്ടു കേറാൻ പറ്റാത്ത
അവസ്ഥയിൽ ആക്കിയിട്ടാ പോന്നത്…
ഇയാളുടെ കൂടെ ജീവിക്കാൻ തുടങ്ങിയതി
ൽ പിന്നെ മനസമാധാനം എന്താന്ന് ഞാൻ
അറിഞ്ഞിട്ടില്ല…. ”

ഇത്രയും പറഞ്ഞിട്ട് തല കുനിച്ചിരുന്നു കരയുന്ന അച്ചാമ്മയെ ആകെ മൊത്തം ഒന്നുനോക്കിയ മാത്തപ്പൻ മനസ്സിൽ കരുതി

…. ഒരിക്കലും ഈ മൊതലിനെ ദാസന്
കൊണ്ടു നടന്ന് വിൽക്കാൻ കൊടുക്കരുത്..
ഇത് എനിക്ക് മാത്രമുള്ളതാണ്… ഞാൻ മാത്രമേ ഈ മുന്തിരിച്ചർ മോത്തിക്കുടിക്കാ
ൻ പാടുള്ളു…..

“ഹേയ്… അച്ചാമ്മേ….? എന്തായിത്…..
കരയാതെ…. അവനില്ലെങ്കിലും നീയും മക്കളും അനാഥരകത്തില്ല…. ഞാനില്ലേ ഇവിടെ….”

നല്ലൊരു വക്കീലിനെ വെച്ച് തോമസ്കുട്ട്യേ
ജാമ്മ്യത്തിൽ പുറത്തിറക്കാമെന്നുള്ള ഓഫാറും കൊടുത്തു അച്ഛാമ്മയെ മാത്തപ്പൻ യാത്രയാക്കി….

അടുത്തദിവസം ഉച്ചകഴിഞ്ഞ നേരത്ത്
ദാസൻ അച്ഛാമ്മയുടെ വീട്ടിൽ വന്ന് കുട്ടികൾ കേൾക്കാതെ അച്ഛമ്മയോട് പറ
ഞ്ഞു…..

” അച്ചാമ്മേ റെയ്ഞ്ചർ സാർ കൊല്ലി പാറ
യിൽ നിൽപ്പൊണ്ട്…. നീ അങ്ങേരെ കണ്ട്
ജാമ്മ്യത്തിന്റെ കാര്യം ചോദിക്ക്… ആവശ്യം
നമ്മുടേതല്ലേ…. ”

അച്ഛമ്മയുടെ വീടിനു അരക്കിലോമീറ്റർ ദൂരെയാണ് കൊല്ലിപ്പാറ…
വന്മരങ്ങളും വള്ളി പടർപ്പുകളും നിറഞ്ഞ ആ വഴി കള്ളത്തടി വെട്ടുന്നവരും കാട്ടു
കിഴങ്ങുകൾ തേടി വരുന്ന ചില ആദി വാസികളും മാത്രമേ വരാറുള്ളൂ….
വലിയ പാറകല്ലുകൾക്ക്‌ ഇടയിൽകൂടി ഒരു കാട്ടരുവി ഒഴുകുന്നുണ്ട്….
കുളിക്കാനും തുണി കഴുകനും പല പ്രാവ
ശ്യം അച്ഛാമ്മ ആഭാഗത്ത് പോയിട്ടുണ്ട്….

അച്ഛാമ്മ ചിന്തിച്ചുകൊണ്ട് നിൽക്കുന്നത്
കണ്ട് ദാസൻ പറഞ്ഞു…

“അച്ചാമ്മേ മാത്തപ്പൻ സാർ മാത്രമേ ഇപ്പോൾ നിങ്ങൾക്ക് ഒരു സഹായത്തിനു
ള്ളൂ….. അതുകൊണ്ട് അങ്ങേരെ പോയി കാണുന്നതിന് മടിക്കേണ്ട…”

വേറെ വഴിയൊന്നും ഇല്ലെന്നു അറിയാമെ
ങ്കിലും ദാസൻ നിർബന്ധിക്കുന്നതിൽ ഒരു
ആസ്വഭാവികത അച്ഛാമ്മക്ക്‌ തോന്നി….
പാലായിൽ നിന്നും വന്നയിടക്ക് ദാസനെ പറ്റി അച്ഛാ മ്മക്ക് ഒന്നും അറിയില്ലായിരുന്നു.
പക്ഷെ ഇപ്പോൾ അങ്ങനെയല്ല..

ദാസന്റെ സ്വഭാവം അത്ര നല്ലതല്ല എന്നും
മറ്റും രാജമ്മ തന്നെ അച്ചായമ്മയോട് പറഞ്ഞിട്ടുണ്ട്… അതുകൊണ്ട് തന്നെ
ഇനി തോമസുകുട്ടിയുടെ കാര്യത്തിന് ദാസനെ കൂടുതൽ ആശ്രയിക്കേണ്ട എന്ന
തീരുമാനത്തിലായിരുന്നു അച്ചാമ്മ….

“ദാസൻ ചേട്ടൻ പൊയ്ക്കോ….. സാറിനെ ഞാൻപോയി കണ്ടോളാം…..”

അതുകേട്ട് ദാസൻ മനസ്സിൽ ഓർത്തു….
ഓഹോ…. ഇപ്പോൾ എന്റെ സഹായം ഇവൾ
ക്ക്‌ വേണ്ട…. ഇവളുടെ പൂറിന്ന് മാത്തപ്പൻ
അടിച്ചു പൊളിക്കും….. ഇങ്ങനെ ഓർത്തുകൊണ്ട് ദാസൻ അവിടുന്നു പോയി ……

ദാസൻ പോയ ഉടനെ ഓല മറയിൽ തൂക്കി
ഇട്ടിരുന്ന ചെറിയ കണ്ണാടിയിൽ നോക്കി
മുഖത്ത് കുറച്ചു പൗഡർ ഇട്ടു മുഖം ഒന്ന് മിനുക്കി… കണ്ണിന്റെ പീലികളിൽ നേരിയ രീതിയിൽ മഷിയെഴുതി… കസവു നേരിയത് ചട്ടക്ക്‌ മുകളിലൂടെ ഇട്ട് കുംഭങ്ങളെ മറച്ചു… ഒന്നുകൂടി കണ്ണാടിയിൽ നോക്കി സുന്ദരിയാണെന്ന് ഉറപ്പ് വരുത്തിയിട്ട് മുറ്റത്ത് ഇറങ്ങി നിന്ന് പറഞ്ഞു….

” എടീ ആലീസെ ഞാൻ ഞാൻ ഒരിടം വരെ പോയിട്ട് വരാം മൂന്നും കൂടി വഴക്കുണ്ടാക്കാ
തെ മരിയാദ ക്ക്‌ ഇവിടെങ്ങാനും ഇരുന്നോ
ണം….” എന്നു പറഞ്ഞിട്ട് നടക്കാൻ തുടങ്ങി.
അച്ഛാമ്മ പതിവില്ലാതെ ഒരുങ്ങുന്നതും പല പ്രാവശ്യം കണ്ണാടിയിൽ നോക്കുന്നതും ആലീസ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു….

മാത്തപ്പൻ സാറിനെ കാണാൻ പോകുന്നതി ന് അമ്മയെന്തിനാണ് ഇത്രയും ഒരുങ്ങാനു ള്ളത് എന്ന് അവൾ ഓർക്കാതിരുന്നില്ല….
അച്ഛാമ്മ അണിഞ്ഞൊരുങ്ങി കുണുങ്ങി കുണുങ്ങി പോകുന്നത് ആലിസ് നിർന്നിമേഷയായി നോക്കി നിന്നു…..

കൊല്ലിപ്പാറയിൽ വീണു കിടക്കുന്ന വലിയ മരുതിന്റെ തടിയിൽ തോക്കും നിലത്തൂന്നി
ഇരിക്കുന്ന മാത്തപ്പനെ ദൂരെ നിന്നുതന്നെ
അച്ചാമ്മ കണ്ടു….

കാക്കി ട്രൗസറും ക്രോസ് ബെൽറ്റും ക്യാൻ
വാസ് ഷൂവും ധരിച്ച് കൈയിൽ തോക്കും പിടിച്ചിരിക്കുന്ന മാത്തപ്പനെ ഒരു നിമിഷം
ദൂരെ നിന്ന് അച്ചാമ്മ നോക്കി…
ഉള്ളിൽ ചെറിയ പേടി തോന്നി…. വിജനമായ
സ്ഥലമാണ് കൊല്ലിപ്പാറ….
ആനത്താര ആയതുകൊണ്ട് ആ ഭാഗ
ത്തേക്ക് അങ്ങനെ ആരും വരാറില്ല….

ഇയാൾ തന്നെ വല്ലതും ചെയ്യുമോ….?
എന്തു ചെയ്യാനാണ്!…. ചെയ്താലും അത്‌ എന്തായിരിക്കുമെന്ന് അച്ചാമ്മക്ക്‌ അറിയാം….

അതോർത്തപ്പോൾ മേലാകെ ഒരു വിറയൽ
നല്ല ഒരാണിന്റെ കരുത്തറിഞ്ഞിട്ട് നാളേറെ
ആയി…. തോമസ്കുട്ടിക്ക് പണം എന്ന ചിന്തയെ ഒള്ളു… അയാൾ എന്റേതിൽ
ഒന്നു തൊട്ടിട്ടു തന്നെ എത്ര നാളായി….

ചെയ്‌… എന്തൊക്കെയാ ഞാൻ ചിന്തിക്കുന്നത്…… കെട്ടിയവനെ ജയിലിൽ
നിന്ന് ഇറക്കാനുള്ള വഴി തേടി വന്ന ഞാൻ
ഇങ്ങനെയൊക്കെ…..

കാൽപെരുമാറ്റം കേട്ട് തിരിഞ്ഞു നോക്കിയ
മാത്തപ്പൻ കാട്ടുചെമ്പകം പൂത്തുലഞ്ഞ പോലെ നിൽക്കുന്ന അച്ഛമ്മേ കണ്ട് മിഴിച്ചു നോക്കി….

Leave a Reply

Your email address will not be published. Required fields are marked *