ശ്രീലേഖ : നീ പറഞ്ഞാൽ മതി…
ഞാൻ : ഹ്മ്മ്… പിന്നെ ഇപ്പൊ എവിടുന്നാ ഈ രാവിലെ അമ്മയുമായി?
ശ്രീലേഖ : രാവിലെ തന്നെ നിന്റമ്മയെ കുളിച്ചൊരുങ്ങി കണ്ടപ്പോൾ സഹിച്ചില്ല… ഞാൻ നിർബന്ധിച്ചപ്പോൾ നിന്റമ്മ മറുത്തൊന്നും പറഞ്ഞില്ല.
ഞാൻ : ഹ്മ്മ്… പാവം ഈ വയസ്സാം കാലത്ത് അതിനെ ഇങ്ങനെ ഒക്കെ ചെയ്യണോ…
ശ്രീലേഖ : ഓഹ് അവനു വല്യ അമ്മ സ്നേഹം വന്നിരിക്കുന്നു… ഈ വയസ്സായ ഞങ്ങളെയൊക്കെ നിനക്ക് സുഖിപ്പിക്കാം. പാവം അതും ഒരു മനുഷ്യ ജീവിയല്ലേ അതിനും ഉണ്ടാകില്ലേ ആഗ്രഹങ്ങൾ…
ഞാൻ : ഹ്മ്മ്… ശെരി ശെരി… ഞാൻ പോയി വല്ലതും കഴിക്കട്ടെ…
ഞാനും ഇളയമ്മയും ചിരിച്ചുകൊണ്ട് പിരിഞ്ഞു. ഞാൻ നേരെ അടുക്കളയിലേക്കു പോയി. അടുക്കളയിൽ ചെന്നു നോക്കിയപ്പോൾ സീത ചെറിയമ്മയും നളിനി ചെറിയമ്മയും എന്തോ സംസാരിച്ചു കരിക്കറിയുന്നുണ്ട്. ഞാനവിടെ ചെന്നിരുന്നതും അമ്മ ചായയും കടിയും കൊടുന്നു വെച്ചു. നല്ല വിശപ്പുണ്ടായിരുന്നതുകൊണ്ടു ഞാൻ നല്ലവണ്ണം ഭക്ഷണം കഴിച്ചു. ചായകുടിച്ചതിനു ശേഷം ഞാൻ അടുക്കളയിൽ നിന്നു പുറത്തേക്കിറങ്ങി. ഉടനെ മാലതി എന്റെ പുറകെ വന്ന് എനിക്കൊരു ഗ്ലാസ് പാലു തന്നു.
ഞാൻ : ഇതെന്താ പാലൊക്കെ??
മാലതി : ഇത് കുടിക്കു കുട്ടീ.. ക്ഷീണം ഒന്നും ഉണ്ടാകാതിരിക്കാനാ…
ഞാൻ : എന്നാ കുറച്ച് എന്റെ മാലതിക്കുട്ടി കുടിക്കു…
മാലതി : ഇവിടെ ആകെ ആൾകാരാ… ആരെങ്കിലും കാണും…
ഞാൻ മുന്പോട്ടു അടുക്കളയിൽ നിന്നും ഇടനാഴിയിലേക്ക് നടന്നു. എന്റെ പിന്നാലെ മാലതിയും വന്നു.
ഞാൻ : ഇനി കുടിക്കു…
മാലതി ഗ്ലാസിൽ നിന്നും കുറച്ച് നുണഞ്ഞു ഗ്ലാസ് എനിക്ക് നേരെ നീട്ടി. ഞാൻ ഒറ്റവലിക്ക് പാലുമുഴുവൻ കുടിച്ചു തീർത്തു ഗ്ലാസ് തിരികെ കൊടുത്തു. മാലതി സന്തോഷംകൊണ്ട് ചിരിച്ചുകൊണ്ട് അടുക്കളയിലേക്കു പോയി.
ഞാൻ മുറ്റത്തിറങ്ങി മുത്തുവിനോട് കുറച്ച് നാരങ്ങ മിട്ടായി വാങ്ങി വരാൻ പറഞ്ഞയച്ചു. എന്നിട്ട് ഞാൻ നേരെ മുകളിലേക്ക് പോയി. നേരെ നളിനി ചെറിയമ്മയുടെ മുറിയിലേക്ക് ഓടി ചെന്നു. അവിടെ ചെറിയമ്മേടെ ആ പഴയ പെട്ടി തുറന്ന് ദേവകി പറഞ്ഞതനുസരിച്ചു ഞാൻ കുറച്ച് സാധനങ്ങൾ കൈക്കലാക്കി. എന്നിട്ട് താഴോട്ടിറങ്ങി മുത്തുവിനെ കാത്തിരുന്നു.
അതികം വൈകാതെ മുത്തു നാരങ്ങ മുട്ടായിയുമായി വന്നു. ഞാൻ അത് വാങ്ങിവെച് നേരെ പറമ്പിലേക്കിറങ്ങി. പറമ്പിൽ എല്ലാം സെറ്റ് ചെയ്തതിനു ശേഷം ഞാൻ വീട്ടിലേക്ക് തന്നെ വന്നു. എന്നിട്ട് ഞാൻ ദേവകി ചെറിയമ്മയെ വിളിച്ചു, എന്നിട്ടൊരു മടക്കിയ കടലാസ് കയ്യിൽ കൊടുത്തിട്ടു പറഞ്ഞു, ഇത് നളിനി ചെറിയമ്മയുടെ കയ്യിൽ കൊടുക്കാൻ.
ദേവകി ചെറിയമ്മ അത് അനിതയുടെ മോന്റെ കയ്യിൽ കൊടുത്തിട്ടു നളിനിക്ക് കൊടുക്കാൻ പറഞ്ഞു. ഇതെല്ലാം ഒളിഞ്ഞു നിന്നു വീക്ഷിക്കുനുണ്ടായിരുന്നു. ആദിത്യൻ ആരും കാണാതെ ആ കടലാസു നളിനിക്ക് കൊണ്ടു കൊടുത്തു എന്നിട്ട് അവിടുന്ന് ഓടിപോയി. നളിനി ആ കടലാസു തുറന്ന് വായിച്ചു. അത് വായിച്ചതും അവളുടെ മുഖത്തു ഒരു അമ്പരപ്പുണ്ടായിരുന്നു. എന്തോ ഒരു വെപ്രാളം അവളിൽ എനിക്ക് കാണാൻ കഴിഞ്ഞു.
അതിൽ എഴുതിയിരുന്നത് ” നിനക്കോർമയുണ്ടോ ഞാൻ ആദ്യമായി നിന്നെ വന്നു കണ്ട ഞാവലിനെ ചുവടു. അവിടെ നിനക്കായി ഞാനൊരു സമ്മാനം കരുതി വെച്ചിട്ടുണ്ട്… വേഗം വാ – ബാലു “
ഇതാണാ വെപ്രാളത്തിന്റെ കാരണം, അപ്രതീക്ഷിതമായി ബാലു എന്ന പേര് കേട്ടപ്പോൾ പിന്നെയൊന്നും ചിന്തിക്കാൻ നളിനിക്കായില്ല. പഴയ ഓർമ്മകൾ എല്ലാം അവളിലേക്ക് തിരികെ വന്നു, നെഞ്ചിടിപ്പ് കൂടി. കറിക്കരിഞ്ഞിരുന്ന മുറം താഴെ വെച്ചു നളിനി എഴുന്നേറ്റ് പിന്നാമ്പുറത്തേക്കു പോയി. ഞാനും ഉമ്മറത്തുകൂടി വീടിന്റെ പിറകിലേക്ക് വന്നു.
ഞാൻ പിന്നാമ്പുറത്തേക്കു എത്തിയതും നളിനി പറമ്പിലേക്കിറങ്ങി നടന്നിരുന്നു. ഞാൻ അവളറിയാതെ ഒരു സുരക്ഷിത ദൂരത്തിൽ അവളെ പിന്തുടർന്നു. അവളുടെ ആ നടപ്പ് അവസാനിച്ചത് പറമ്പിലെ ഞാവലിനെ ചുവട്ടിലാണ്. അവൾക്ക് വേണ്ടി ഞാൻ മറ്റൊരു കത്ത് അവിടെ വെച്ചിരുന്നു. നളിനി ആ കടലാസ് തുറന്ന് വായിക്കാൻ തുടങ്ങി.
