ഞാൻ വീട്ടിലോട്ടു എന്ന് പറഞ്ഞു കൊണ്ടു വണ്ടിയെടുത്തു പോന്നു.
വീട്ടിലെത്തിയതും അമ്മ കുളിക്കാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു.
ഹോ നീ വന്നോ നിനക്ക് കഴിക്കാൻ ഒന്നും വേണ്ടേ എന്ന് ചോദിച്ചോണ്ട് അമ്മ അടുക്കളയിലോട്ടു കയറി.
മുത്തശ്ശനും മുത്തശ്ശിയും എവിടെ അമ്മേ.
അവര് ഉറങ്ങാൻ കിടന്നു.
കൊച്ചുമോനെ കാത്തിരുന്നിട്ടു കാര്യമില്ല എന്ന് പറഞ്ഞതു കൊണ്ടു അവർ നേരത്തെ കഴിച്ചു.
അവർക്ക് മരുന്നെല്ലാം കഴിക്കേണ്ടതാ നിനക്കറിയില്ലേ.
ഹ്മ് അതുപിന്നെ അമ്മേ ഒന്ന് രണ്ട് ഇടതു പോയി വന്നപ്പോഴേക്കും നേരം പോയതറിഞ്ഞില്ല.
അതാ അമ്മേ വൈകിയേ.
നിനക്കെന്താ ഇത്ര പോകാൻ.
എന്ന് പറഞ്ഞു അമ്മ ഒന്ന് കണ്ണുരുട്ടികൊണ്ട് ചോയെടുത്തു വെച്ചു.
ഞാൻ കുളിക്കാൻ പോകുകയാ നീ ഇതെല്ലാം എടുത്തു മൂടിവെച്ചേക്കു എന്ന് പറഞ്ഞോണ്ട് അമ്മ എണ്ണ ബോട്ടിലും എടുത്തു കുളിക്കാനായി പോയി.
ഞാൻ ചോരെല്ലാം കഴിച്ചു കഴിഞ്ഞു
പാത്രമെല്ലാം എടുത്തു വെച്ചേച്ചും മുകളിലെ എന്റെ റൂമിലേക്ക് ഓടി.
ഒന്ന് അടിച്ചു വിട്ടാലേ ഇനി സമാധാനം ആകു.
ജയചേച്ചിയെയും ഓർത്തു നല്ലൊരു പിടിയും പിടിച്ചു.
മത്താപ്പു വിരിഞ്ഞപോലെ നാലുപാടും വിരിഞ്ഞിറങ്ങി എന്റെ കുട്ടൻ തളർന്നതിന്നു ശേഷമാണു എനിക്കൊരു സമാധാനം കിട്ടിയത്.
അതും കഴിഞ്ഞു ഒരു ചെറു മഴക്കവും കഴിഞ്ഞു ഞാൻ എണീറ്റതും അമ്മ താഴെ നിന്നും വിളിക്കുന്നത് കേട്ടു..
ഒന്നുറങ്ങാനും സമ്മതിക്കില്ലേ എന്ന് പിറു പിറുത്തുകൊണ്ട് ബാത്‌റൂമിലേക്ക് ഓടി.
കുളിയെല്ലാം തീർത്തു താഴെക്കിറങ്ങി ചെന്നു.
ദേ നിങ്ങടെ കൊച്ചുമോൻ എന്ന് മുത്തശ്ശിയോട് പറഞ്ഞോണ്ട് അമ്മ
നിന്നു.
നിന്നെ ഇന്ന് കണ്ടില്ലല്ലോ എന്ന് പറഞ്ഞു എനിക്കൊരു സമാധാനം തരാത്തത് കൊണ്ടു വിളിച്ചതാ.
എന്താ മുത്തശ്ശി എന്ന് ചോദിച്ചോണ്ട് ഞാൻ അടുത്തിരുന്നു..
മുത്തശ്ശി എന്റെ തലയിൽ തഴുകികൊണ്ട് ഇരുന്നു.
ഒന്നുമില്ലെടാ എനിക്കൊന്നു കാണാനായിരുന്നു
ഹ്മ് എന്ന് തലയെല്ലാട്ടികൊണ്ട് ഞാൻ മുത്തശ്ശിയുടെ മടിയിൽ തലവെച്ചു കിടന്നു.
നിന്റെ പഠിപ്പൊക്കെ നല്ലോണം നടക്കുന്നില്ലേ
ഇവൻ അങ്ങ് വലുതായി പോയിഅല്ലേ ലേഖേ.
നീ കുട്ടിയായിരിക്കുമ്പോ എന്റെ മടിയിൽ നിന്നും എഴുന്നേൽക്കില്ലായിരുന്നു.
നിന്റെ മാമന് എപ്പോഴും ഒരു പറച്ചിലാ ദേ അമ്മേടെ പുന്നാര മോൻ വന്നിട്ടുണ്ട് എന്ന്.
മുത്തശ്ശിയുടെ തഴുകലും ഫാനിന്റെ കാറ്റും കുളിച്ചു വന്ന തണുപ്പും എന്നെ വേറെ ഏതോ ലോകത്തേക്ക് കൊണ്ടുപോയി.
അതേ അമ്മേ വലുതായി എന്ന് കരുതി അവനിപ്പോഴും മാറിയിട്ടില്ല
അന്ന് അമ്മയുടെ മടിയിൽ ആയിരുന്നേൽ ഇപ്പൊ എന്റെ മടിയിൽ അത്രയേ ഉള്ളു..
ആ നല്ല കുട്ടികൾ അങ്ങിനെയ അതും ആൺകുട്ടികൾ അവരുടെ അമ്മമാരുടെ കൂടെയേ കാണു.
ഇവൻ വരുമ്പോഴാ ഇവന്റെ മാമൻ നിന്റെ അനിയൻ ചെക്കൻ എന്റെ മടിയിൽ നിന്നും മാറുകയുള്ളു.
ഇപ്പൊ അവനൊക്കെ അതോർമ കാണുമോ എന്തോ.
അതൊക്കെ ഓർമ കാണും മുത്തശ്ശി
മാമൻ നാട്ടിൽ വരട്ടെ നമുക്ക് ചോദിക്കാന്നെ..
ഹ്മ് അവനൊക്കെ വല്യ ആളായി മോനെ..
എന്ന് പറഞ്ഞോണ്ട് മുത്തശ്ശി എന്റെ നെറ്റിയിൽ ഉമ്മ വെച്ചു.
അല്ല വീട്ടിലെ കാർന്നോമ്മാർ എവിടെ മുത്തശ്ശി രണ്ടുപേരും തുടങ്ങിയോ കത്തിവെപ്പ്.
ടാ ടാ വേണ്ട ഇനി അവരെ കളിയാക്കാൻ നിൽക്കേണ്ട.
അവര് പഴയ ഫ്രണ്ട്‌സ് അല്ലെടാ അവർക്കും ഉണ്ടാകില്ലേ എന്തെങ്കിലും ഒക്കെ പറയാൻ.
എന്ന് പറഞ്ഞോണ്ട് അമ്മ നീ ഈ ചായ രണ്ടുപേർക്കും കൊണ്ടു പോയി കൊടുത്തേ എന്ന് പറഞ്ഞു.
അല്ല അച്ഛമ്മ എവിടെ അമ്മേ.
ഇവിടെ ഉണ്ടായിരുന്നു കണ്ണാടി എടുത്തോണ്ട് വരാം എന്ന് പറഞ്ഞു പോയതാ.
അപ്പോയെക്കും അച്ഛമ്മ അങ്ങോട്ടേക്ക് എത്തി.
കണ്ണട കിട്ടിയോ അച്ഛമ്മേ.
ഹ്മ്
അപ്പോയെക്കും ചായ എന്റെ നേരെ നീട്ടികൊണ്ട് അമ്മ അവർക്ക് കൊടുക്കാൻ പറഞ്ഞു.
ഞാൻ എണീക്കില്ല എന്ന് പറഞ്ഞോണ്ട് ചിണുങ്ങി.
ഇങ്ങോട്ട് താ മോളെ ഞാൻ കൊടുത്തോളം എന്ന് പറഞ്ഞു അച്ഛമ്മ കൈനീട്ടി.
വേണ്ട ഞാൻ കൊടുത്തോളം എന്ന് പറഞ്ഞോണ്ട് അമ്മ തന്നെ ചായയുമായി പോയി…
=======================
ഖാദർ ഇക്കാന്റെ കടയിലെ ചൂടുള്ള
പഴം പൊരിയും വായിലാക്കി അണ്ണാക്ക് പൊള്ളി നിൽകുമ്പോഴാണ് കീശയിലിരുന്നു ഫോൺ അനൗൺസ്‌മെന്റെ.
അതും ഹിന്ദി സോങ് രൂപത്തിൽ.
കര കാണാ കടലലെ മേലെ മോഹ പൂ കുരുവി പറന്നെ അറബി പൊന്നാണ്യം പോലെ എന്നുള്ള പഴയ പാട്ടിനു മുന്നിൽ എന്റെ മൊബൈൽ റിങ് സൗണ്ട് എവിടെ കേൾക്കാൻ.
റൂഖ്യ താത്ത ഒന്ന് സൗണ്ട് കുറച്ചേ എന്ന് പറഞ്ഞോണ്ട് ഞാൻ ഫോണെടുത്തു
കൂടെ പഴം പൊരി ഒരു കടിയും കടിച്ചു.
ഹാ ഹലോ.
രാഹുലെ നീ നാളെ ഒന്നിവിടെ വരെ വരുമോ .
എന്താ മാമി വല്ല പ്രോബ്ളവും ഉണ്ടോ.
അല്ലെടാ മോളെ നാളെ ഡോക്ടറെ കാണിക്കേണ്ട ദിവസമാ.
അച്ഛനാണെങ്കിൽ എക്സാം ഡ്യൂട്ടി ഉണ്ടെടാ എങ്ങിനെ പോകും എന്നാലോചിച്ചു നിന്നപ്പോഴാ അനു നിന്റെ പേര് പറഞ്ഞെ..
ഹോ അനുചേച്ചിക്കെങ്കിലും ഓർമയുണ്ടല്ലോ.
അതെല്ലേടാ നീ വരുമോ.
നോക്കട്ടെ വീട്ടിൽ പോയിട്ട് പറയാം.
അമ്മയോട് ചോദിക്കാനാണോ.
ഇപ്പോഴും അമ്മയുടെ അനുവാദം കിട്ടിയാലേ നീ എങ്ങോട്ടെങ്കിലും പോകുകയുള്ളു അല്ലേ എന്ന് പറഞ്ഞു കളിയാക്കി.
ഹാ എന്ന് പറഞ്ഞോണ്ട് ഞാൻ കയ്യിലുള്ള പഴം പൊരിയിലേക്ക് നോക്കി.
എന്താടാ ഒരു ശബ്ദം
ഒന്നുമില്ല ഇവിടെ പഴംപൊരിയിൽ ഒന്ന് കടിച്ചത.
ഹോ അത്രക്കും ഉറപ്പാണോടാ അവിടുത്തെ പഴം പൊരിയെല്ലാം
എന്തോ എങ്ങിനെ.
അല്ല കടിച്ചാൽ പൊട്ടാത്ത പഴം പൊരിയാണോ എന്ന്..
അതേ ഖാദറിക്കാന്റെ പഴം പൊരി ചില ഇടത്ത് ഭയങ്കര ഉറപ്പാ.
അതെങ്ങിനെയാടാ നിനക്കറിയാം
റുകിയ താത്താക്കല്ലേ അറിയാൻ പറ്റു.
ഹോ കോമെഡി ഞാൻ ചിരിച്ചു കേട്ടോ ഹഹഹ.
ടാ നീ വരുമോ ഇല്ലയോ. ഇനി ഞാൻ മാമനെ കൊണ്ടു വിളിപ്പിക്കണോ.
ഹോ നേരെ മേലെടെത്തും നിന്നും ഓർഡർ ഇറക്കിക്കാനാണോ പരിപാടി.
വീട്ടിൽ പോയി നോക്കട്ടെ അവിടെ കുറെ കാർന്നോമാരും കാർന്നോതികളും ഉള്ളതാ അവരുടെ അവസ്ഥ എന്താ എന്നറിയില്ലല്ലോ.
ഹോ ഇവനെ കൊണ്ടു തോറ്റു.
ഇനി ഞാൻ വിളിക്കില്ല എന്ന് പറഞ്ഞു ഫോൺ വെച്ചോണ്ട് പോയി മാമി.
ചേ വെറുപ്പിക്കേണ്ടായിരുന്നു കുറച്ചു ഓവർ ആയോ.
ഹാ എവിടെ പോകാന എന്തായാലും നമ്മളെ മാമിയല്ലേ ഒരേ ഒരു മാമന്റെ ഒരേ ഒരു പൊണ്ടാട്ടി എന്ന് പറഞ്ഞു മനസ്സിനെ സമാധാനിപ്പിച്ചു കൊണ്ടു
ഞാൻ വണ്ടിയുമെടുത്തു വീട്ടിലേക്കു വിട്ടു.
വീട്ടിലെത്തിയതും അമ്മ മുന്നിൽ തന്നെ ഉണ്ട്
നീയെന്താടാ അജിതമാമി ഫോൺ വിളിച്ചപ്പോ വീട്ടിൽ വന്നു ആലോചിച് പറയാം എന്ന് പറഞ്ഞു ഫോൺ വെച്ചത്.
അല്ലേൽ നീ എല്ലായിടത്തും പോകുമ്പോൾ എന്നോട് ചോദിച്ചിട്ടല്ലേ പോകുന്നത്.
എന്ന് പറഞ്ഞോണ്ട് തുടങ്ങി.
മോളെ ഹോസ്പിറ്റലിൽ കൊണ്ടു പോകാൻ അല്ലേ അവൾ വിളിച്ചത്. നിനക്ക് എന്താ പോയാൽ.