അന്ന് പെയ്ത മഴയില്‍ Like

ഞാന്‍ നേരെ ഫ്ലാറ്റില്‍ കയറി കതകടച്ച ശേഷം അടുക്കളയില്‍ ചെന്ന് ഓവന്‍ ഓണാക്കി കുറച്ച മീറ്റ്‌ ബോള്‍സ് അതില്‍ വച്ചു. ആ ഊമ്പീമോള്‍ ദീപ വെറുതെ അവിടെ ഇരിക്കുകയാണ്. അവളുടെ കിഴങ്ങന്‍ ഭര്‍ത്താവ് ഇനി രാത്രിയിലെ വരൂ. അവള്‍ക്ക് ഇങ്ങോട്ട് വന്നാല്‍ എന്താ കുഴപ്പം? ഇവളൊക്കെ വെറും വേസ്റ്റ് ഐറ്റംസ് ആണ്; അങ്ങനെ മനസ്സില്‍ പലതും പറഞ്ഞുകൊണ്ട് ഞാന്‍ ഒരു സലാഡ് ഉണ്ടാക്കി. മീറ്റ്‌ ബോള്‍സ് ചൂടായി കഴിഞ്ഞപ്പോള്‍ അതും സലാഡും എടുത്ത് ഞാന്‍ റൂമിലെത്തി ടീപോയില്‍ വച്ചു. പിന്നെ മദ്യക്കുപ്പി എടുത്ത് ചെറിയ ഒരു പെഗ് ഒഴിച്ചിട്ട് ഐസ് ഇട്ടു. കുറച്ച് സോഡയും ഒഴിച്ച ശേഷം ഞാന്‍ സോഫയില്‍ ചാരിയിരുന്ന് മെല്ലെ കുടിക്കാന്‍ തുടങ്ങി. മൊബൈല്‍ എടുത്ത് മെസേജ് വല്ലതും ഉണ്ടോ എന്നൊക്കെ നോക്കിക്കൊണ്ട് ഏതാണ്ട് രണ്ടു ചെറിയ പെഗ് ഞാന്‍ അടിച്ചു. ദീപയെ ഒന്നുകൂടി വിളിക്കണോ എന്ന് ഞാന്‍ ആലോചിച്ചു; ഏയ്‌ വേണ്ട. നായിന്റെ മോള്‍ മുന്‍പേ വിളിച്ചപ്പോള്‍ ഫോണ്‍ കട്ട് ചെയ്തത് കണ്ടില്ലേ! വേണ്ട..ഇനിയും വെറുതെ നാറാന്‍ പോകണ്ട.

ഞാന്‍ ടിവി ഓണാക്കി നോക്കി. കുറെ നായിന്റെ മോന്മാര്‍ വട്ടം കൂടി ഇരുന്നു ചര്‍ച്ചിക്കുന്നു. ചാനല്‍ മാറ്റി. ഇന്നലെ വന്ന ജയറാമിന്റെ പടം ഇന്നും! അടുത്ത ചാനല്‍ നോക്കി; സീരിയല്‍ ആണ്. മുഖത്ത് മൊത്തം പുട്ടി അടിച്ച് മരുമകളോട് അലറുന്ന അമ്മായിയമ്മ. അവള്‍ടെ അമ്മേടെ കൂതി എന്ന് മനസില്‍ പറഞ്ഞുകൊണ്ട് അടുത്ത ചാനല്‍ നോക്കി. ഒരു സ്വാമി ഉപദേശം നല്‍കുന്നു. ടിവി ഓഫ് ചെയ്തിട്ട് റിമോട്ട് എടുത്ത് ഞാനൊരു ഏറു കൊടുത്തു.
പിന്നെ അല്പം കടുപ്പത്തില്‍ ഒരു പെഗ്ഗൊഴിച്ചു. അത് ഒഴിച്ചു വച്ചിട്ട് ചെന്നു വീണ്ടും റോഡിലേക്ക് നോക്കി. പുല്ലന്മാര്‍ അന്തം വിട്ടു പോകുകയാണ് തലങ്ങും വിലങ്ങും. റോഡിലൂടെ ചരക്കുകളും പോകുന്നുണ്ട്. പക്ഷെ എന്ത് ഗുണം! ഞാന്‍ കലിപ്പോടെ തിരികെയെത്തി അല്പം മദ്യം കുടിച്ചു. ബോറടിച്ച് ഞാന്‍ ഒരു വഴിക്കായി എന്ന് പറഞ്ഞാല്‍ പോരാ പെരുവഴിയിലായി എന്നുതന്നെ വേണമെങ്കില്‍ പറയാവുന്ന അവസ്ഥയില്‍ ആയിരുന്നു. ഞാന്‍ മൊബൈല്‍ എടുത്ത് ആരെ എങ്കിലും വിളിച്ചാലോ എന്ന് ആലോചിച്ചു. ആരെ വിളിക്കാന്‍? വീണ്ടും ഫോണ്‍ തിരികെ വച്ചിട്ട് ഞാന്‍ വെരുകിനെപ്പോലെ മുറിയില്‍ അങ്ങുമിങ്ങും നടന്നു. അപ്പോഴാണ് കതകില്‍ ഒരു മുട്ട് കേട്ടത്. ഏത് തെണ്ടിയാണാവോ എന്ന് കരുതി മനസ്സില്‍ പ്രാകിക്കൊണ്ട് ഞാന്‍ ചെന്നു കതക് തുറന്നു.

പ്രാകേണ്ടായിരുന്നു എന്ന് കതക് തുറന്നപ്പോള്‍ തോന്നിപ്പോയി. ഫ്ലാറ്റില്‍ തറ തുടയ്ക്കാനും ചില വീടുകളില്‍ അടുക്കളപ്പണികള്‍ക്ക് സഹായിക്കാനും ഒക്കെ വരുന്ന ലളിത എന്ന തള്ളയും ഒപ്പം ഏകദേശം പത്തൊമ്പതോ ഇരുപതോ വയസ് മതിക്കുന്ന ഇരുനിറമുള്ള ഒരു പച്ചക്കരിമ്പ് പോലെയുള്ള ഊക്കന്‍ ചരക്കുമാണ് പുറത്ത് നിന്നിരുന്നത്. പെണ്ണിനെ കണ്ടമാത്രയില്‍ എന്റെ കുട്ടന്‍ എഴുന്നേറ്റ് നിന്നു സല്യൂട്ട് നല്‍കി. അഞ്ചരയടിക്ക് അടുത്ത് ഉയരം. എണ്ണ പുരട്ടി പിന്നിയിട്ടിരിക്കുന്ന തഴച്ച മുടി. തുടുത്ത മുഖത്ത് നല്ല നിറമുള്ള ചുണ്ടുകള്‍. കരിയെഴുതി പടര്‍ന്ന പിടയ്ക്കുന്ന കണ്ണുകള്‍. നല്ല കൊഴുത്ത കൈത്തണ്ടകള്‍. കൈകളില്‍ ചെറിയ രോമവളര്‍ച്ച ഉണ്ട്. ഹാഫ് സാരി ആണ് വേഷം. തുടുത്ത് മടക്കുകള്‍ വീണ പരന്ന വയര്‍ ഏറെക്കുറെ നഗ്നമാണ്‌. അരത്തുടം എണ്ണ കൊള്ളാന്‍ തക്ക വലിപ്പമുള്ള പൊക്കിള്‍. നല്ല വിരിഞ്ഞ തോളുകള്‍ക്ക് താഴെ ഒരു യുദ്ധത്തിനു തയാര്‍ എന്ന ഭാവത്തില്‍ എഴുന്നു നില്‍ക്കുന്ന തെറിച്ച, മുഴുത്ത മുലകള്‍. എന്റെ രക്തയോട്ടം നിമിഷനേരം കൊണ്ട് അതിന്റെ പരമാവധിയിലേക്ക് എത്തിക്കഴിഞ്ഞിരുന്നു. ഈ ഉണക്ക തള്ളയ്ക്ക് ഈ പെണ്ണിനെ എവിടെ നിന്നു കിട്ടി എന്ന് ഞാന്‍ ശങ്കിച്ചു നില്‍ക്കെ തള്ള വായ തുറന്നു.

“സാറിന്നു പോയില്ലേ”

അവരുടെ മുറുക്കാന്‍ കറ പിടച്ച പല്ലുകള്‍ കാട്ടി ഇളിച്ചുകൊണ്ട് ചോദിച്ചു. പെണ്ണിന്റെ ഭൂമിശാസ്ത്രം അളന്നു കൊണ്ട് നിന്ന എനിക്ക് തള്ളയുടെ ചോദ്യം പിടിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *