കുറെ നേരം അങ്ങനെ കിടന്നിട്ടു ഞാൻ അവളോടൊപ്പം കിടന്നു…..
ശ്രീയേട്ടാ എന്നോട് വെറുപ്പുണ്ടോ…..
വെറുക്കേണ്ടത് എന്നയല്ലേ നീലിമേ…..അതൊക്കെ വിട്ടു കള….
ആട്ടെ ശ്രീയേട്ടന് അനിതയെ അത്രയ്ക്ക് ഇഷ്ടമാണോ?
അങ്ങനെയൊന്നുമില്ല…ഒരാഗ്രഹം…….
ഊം…..ശ്രീയേട്ടാ…..അവളെ നമ്മളോടൊപ്പം ഇവിടെ താമസിപ്പിക്കാം അല്ലെ…..
നീ എന്താ നീലിമേ ഈ പറയുന്നത്……
ഒരു കുഴപ്പവുമില്ല…..ശ്രീയേട്ടൻ എന്നെ നോക്കുന്നത് പോലെ അവളെയും നോക്കിക്കോ…..
അതൊന്നും ശരിയാവില്ല നീലിമേ…..ഒരു പ്രാവശ്യം എന്റെ ആഗ്രഹം ഒന്ന് സാധിച്ചാൽ മതി…..
എന്ത് ശരിയാവില്ല…..ശ്രീയേട്ടൻ ഞങ്ങളെയും മക്കളെയും അങ്ങ് ബഹ്റൈനിൽ കൊണ്ട് പോകും…അപ്പപ്പോൾ നമ്മുടെ വീട് അടച്ചിടേണ്ടി വരില്ലേ…..അനിതയിവിടെ ഉണ്ടെങ്കിൽ ഇടയ്ക്കു ശ്രീയേട്ടൻ ഒന്ന് നാട്ടിലോട്ട് വന്നാൽ മതിയല്ലോ…..
അതൊക്കെ തീരുമാനിക്കാം…നീ ഇപ്പോൾ ഇതൊന്നും അവളോട് പറയണ്ടാ……
എന്റെ കള്ളന്റെ പിണക്കം ഒക്കെ മാറിയോ…..
ഊം…മാറി…..
നിതിൻ ചേട്ടൻ ഇവിടെ വരുന്നത് ശ്രീയേട്ടനിഷ്ടമല്ലെങ്കിൽ ഞാൻ വിലക്കിയേക്കാം….ഇനി ആവർത്തിക്കില്ല….
എന്നാരു പറഞ്ഞു…….വന്നോട്ടെ……ഇപ്പോൾ ഇതിനെ കുറിച്ചൊന്നും ആരോടും പറയണ്ടാ…..നിഥിന്റെ കാര്യം പറഞ്ഞപ്പോഴാ ഓർത്തത്…..എനിക്ക് സ്റ്റേഷൻ വരെ പോകണം…..അവിടെ നിന്നും എനിക്ക് കോട്ടയം വരെയും….
കോട്ടയതെന്താ……
കോട്ടയത്തുള്ള ഒരച്ചായൻ ബഹ്റൈനിൽ നിന്നും വന്നിട്ടുണ്ട്…..ഇന്ന് വൈകിട്ടങ്ങോട്ടു ചെല്ലണം എന്ന് പറഞ്ഞു…..വലിയ അടുപ്പമുള്ള മനുഷ്യനായ…..ചിലപ്പോഴെ ഞാനിന്നു തിരിച്ചു വരൂ…..
അതെയോ…..
എന്റെ മനസ്സിൽ സുജയെ കളിക്കാനുള്ള തയാറെടുപ്പായിരുന്നു…..അതും കൂടി പറഞ്ഞാൽ മൊത്തം കുളമാകും…..
ശ്രീയേട്ടാ ആശുപത്രിയിലോട്ടു പോയിട്ട് കുറെ ദിവസത്തോളമായി…..
നാളെ പോകാം മോളെ…..
അങ്ങനെയെങ്കിൽ നാളെ ഞാൻ അനിതയെ ഇവിടെ ആക്കിയിട്ടു പോകട്ടെ….ശ്രീയേട്ടനോക്കുന്നെങ്കിൽ ശ്രീയേട്ടന്റെ ആഗ്രഹം സാധിച്ചെടുക്ക…..
ഞാൻ നീലിമയുടെ നെറുകയിൽ ഒരു ചുംബനം നൽകി……
നൗഷാദ് ഭ്രാന്തു പിടിച്ചവനെ പോലെയാണ് കടയിൽ ഇരിക്കുന്നത്….വീട്ടിൽ ചെന്നാൽ ലൈലയുടെ ഊമ്പിയ കുറെ ഡയലോഗുകൾ…..ഇന്നലെയും രാത്രിയിൽ താമസിച്ചാണ് ചെന്നത്…..തന്റെ അടിവേരിളകുന്നത് പോലെ…..ആ മൈരൻ ശ്രീകുമാർ വീട്ടിലെത്തുമെന്നു പ്രതീക്ഷിച്ചില്ല……കടയിൽ നിൽക്കുന്ന സൈഫിനെ വിളിച്ചു…..എടാ…..ഞാൻ ഇന്ന് വീട്ടിലേക്കു വരില്ലെന്നും എറണാകുളത്തു ഒരു പാർട്ടിയെ കാണാൻ പോകുകായാണെന്നും ലൈല ഇത്തയോടൊന്നു പറഞ്ഞേക്ക്…..എന്നിട്ടു നീ ഈ ബൈക്കും വീട്ടിലോട്ടു വച്ചേച് ആ ജീപ്പിങ്ങെടുത്തോണ്ടു വാ……സൈഫ് താക്കോലുമെടുത്ത പൾസർ സ്റ്റാർട്ട് ചെയ്തു നൗഷാദിന്റെ വീട്ടിലേക്കു തിരിച്ചു….ഗേറ്റിൽ ചെന്ന് ബെല്ലടിച്ചു…..ആരാ…..ഞാൻ സൈഫാ ഇത്താ…..ഗേറ്റു പതിയെ ഞരങ്ങി നീങ്ങി…..സൈഫ് വണ്ടി കൊണ്ട് വച്ച്……ഇത്താ…ജീപ്പിന്റെ താക്കോലിങ് തന്നെ…..ഇക്ക ഇന്ന് വരില്ലെന്ന് പറഞ്ഞു…..എറണാകുളത്തു ആരെയോ കാണാൻ പോകണമെന്ന് പറഞ്ഞു…..രാവിലയെ എത്തൂ…..
ജീപ്പിന്റെ താക്കോൽ ലൈല എടുത്ത് സൈഫിനെ ഏൽപ്പിച്ചു…..സൈഫ് ജീപ്പിൽ കയറി സ്റ്റാർട്ട് ചെയ്തപ്പോൾ പറഞ്ഞു…..എടാ ഇക്ക രാവിലയെ വരുത്തുള്ളൂ എന്ന് പറഞ്ഞത് സത്യമാണോ….
അതെ ഇത്താ…..ഊം….അയാൾക്കിങ്ങനെ കറങ്ങി നടന്നാൽ മതിയല്ലോ…..നീ എപ്പോഴാ കടയടക്കുന്നത്…..ഒരു ഒമ്പതു മണിയാകുമ്പോൾ…..
കടയടച്ചിട്ടു നീ നേരെ ഇങ്ങു പോരെ…..ഇവിടാണെങ്കിൽ ഞാൻ ഒറ്റക്കെ ഉള്ളൂ…..ഈ വലിയ വീട്ടിൽ ഒറ്റക്കാകെ ബുദ്ധിമുട്ടാടാ….ഒരു ചെക്കനുള്ളതിനെ അയ്യാൾ ഊട്ടിയിൽ ആക്കിയിരിക്കുകയല്ലേ….
നോക്കട്ടെ ഇത്താ…..ഞാൻ കഴിച്ചിട്ട് വരാം…..
മുതലാളിയുടെ ഭാര്യയാണ് അത് കൊണ്ട് വരില്ല എന്ന് പറയാൻ ഒരു മടി……
നീ അയാളോട് പറയാൻ ഒന്നും നിൽക്കണ്ഠാ…..കേട്ടോ…..
അതിൽ എന്തോ ഒരു ദുസ്സൂചന സൈഫിനു തോന്നി…..സൈഫ് ലൈലയെ ഒന്ന് നോക്കി…പതിനൊന്നു വയസ്സുള്ള കുട്ടിയുടെ ഉമ്മയാണെന്നു പറയില്ല…തനി ഹൂറി…..ഇക്ക കണ്ടപെണ്ണുങ്ങളെയെല്ലാം ഊക്കി നടക്കുവല്ലിയോ….എന്തിനധികം ആ ജാനകിയുടെ മോളുടെ കല്യാണത്തിന് സ്വർണ്ണമെടുത്ത വകയിൽ ഒന്നര ലക്ഷം കിട്ടാനുള്ളത് മുതലാക്കിയത് ആ ജാനകിയെ പണ്ണിയല്ലിയോ…..ഇന്നും ഏതെങ്കിലും കോള് തടഞ്ഞു കാണും…..സൈഫ് വരാം എന്ന് പറഞ്ഞു തലയാട്ടി ഇറങ്ങി…..സൈഫ് ഇരുപത്തിരണ്ടു വയസ്സ് മാത്രം പ്രായമുള്ള മലപ്പുറത്തുകാരൻ ചുള്ളൻ….നൗഷാദിന്റെ കടയിൽ കയറിയിട്ട് രണ്ടു വര്ഷമായി…നൗഷാദിന്റെ വീട്ടിലേക്കുള്ള സാധനങ്ങൾ ഒക്കെ വാങ്ങുന്നതും സഹായിക്കുന്നതും ഒക്കെ സെഫാണ്….
ലൈല ചിലതു മനസ്സിൽ കണക്കുകൂട്ടികൊണ്ട് അകത്തേക്ക് കയറിപ്പോയി…..
നൗഷാദ് കണക്കു കൂട്ടുകയായിരുന്നു…അപ്പപ്പോഴാണ് കടയിലെ ലാൻഡ്ഫോൺ അടിക്കുന്നത് കേട്ടത്…..
എങ്ങോട്ടാ ഇന്നത്തെ യാത്ര…..ആരുടെ കുടുംബത്തിൽ കയറിയാ ഇന്നത്തെ കലക്കൽ..ലൈല ആണെന്ന് മനസ്സിലാക്കിയ നൗഷാദ് ഫോൺ കട്ട് ചെയ്തു…..സൈഫ് ജീപ്പുമായി എത്തി…..എടാ നീ കടയടക്കുമ്പോൾ ഈ കാശ് വീട്ടിൽ കൊണ്ടുപോകണം…ഇവിടെ വക്കണ്ടാ……പിന്നെ നാളെ അഥവാ ഞാൻ വരാൻ താമസിക്കുകയാണെങ്കിൽ ഇത് ആ സൊസൈറ്റിയിൽ കൊണ്ട് പോയി ഇടണം…..
ശരി ഇക്ക…..
നൗഷാദ് കാശും കണക്കും സൈഫിനെ ഏൽപ്പിച്ചിട്ടു ഇറങ്ങി…..
നൗഷാദ് പോകാനിറങ്ങിയപ്പോൾ എസ്.ഐ ജനാർദ്ധനൻ അങ്ങോട്ട് വന്നു…..നൗഷാദേ ആകെ കുഴയുന്ന ലക്ഷണമാ…..കേസ് കൈ വിട്ടു പോയി…എസ.പിക്കാന് ചാർജ്ജ്….അമ്പലപ്പുഴ എസ്.ഐയുടെ റിക്വസ്റ്റാണത്രെ…..ഈ കേസ് എത്രയും പെട്ടെന്ന് തെളിയിക്കാൻ എസ്.പി തന്നെ അന്വേഷിക്കണമേ എന്നും പറഞ്ഞു ആ അമ്പലപ്പുഴ എസ്.ഐ ഐ.ജി ക്കു ലെറ്റർ അയച്ചു….ഇന്നിപ്പോൾ എസ്.പി വിളിച്ചിട്ടു പറഞ്ഞു സകല എവിഡൻസും എഫ്.ഐ.ആരും അവിടെ എത്തിക്കാൻ നാളെ രാവിലെ….
അതിനെന്താ ജനാർദ്ദനൻ സാറേ അന്വേഷിക്കട്ടെ…അവന്റെ ലൈസൻസ് ഇല്ലിയോ തെളിവായി…..നമ്മൾ എന്തിനാ വേവലാതിപ്പെടുന്നത്…..
അതല്ല നൗഷാദേ ആ വീട് തുറന്നു അവർക്കെന്തോ എടുക്കണമെന്നും പറഞ്ഞു ഇന്നലെ ഒരു അപ്പ്ലിക്കേഷൻ ആ ചത്തവനെ ചേട്ടൻ തന്നിട്ടുണ്ട്…..തിങ്കളാഴ്ച രണ്ടു പോലീസുകാരോടൊപ്പം തുറക്കാൻ അനുമതി കൊടുക്കാൻ എസ്.പി യും പറഞ്ഞു…..
ആയിക്കോട്ടെ…..ഞാനല്പം ദ്രിതിയിലാ…..നൗഷാദ് ജീപ്പുമായി പോകുന്നത് നോക്കി എസ്.ഐ ജനാർദ്ദനൻ നിന്ന്…..
സൈഫിനെ നോക്കി ചോദിച്ചു…എവിടെ പോയതാടാ നിന്റെ മൊതലാളി…..
അറിയില്ല സാറേ….സൈഫ് മറുപടി പറഞ്ഞു…..
എട്ടേമുക്കാൽ ആയപ്പോൾ കടയിലെ ലാൻഡ്ഫോൺ അടിച്ചു…..
ഹാലോ…സൈഫ് ഫോൺ എടുത്ത്…..
നൗഷാദ് ഇക്ക പോയോടാ…..
പോയി ഇത്താ…..ലൈലയുടെ സ്വരം കേട്ടപ്പോഴേ സൈഫിനു എന്തെക്കൊയോ വികാരങ്ങൾ മാറി മറിഞ്ഞു…..