‘അമ്മ :ഹ അരുണാ വാ മോനെ കേറി ഇരിക്
അരുൺ:അവനില്ല അമ്മെ
‘അമ്മ :അവൻ കുളിക്സ് മോനെ ഇപ്പോ വരും ,മോനിരിക്
‘അമ്മ അവന് ചായ കൊടുത്തു .
അരുൺ :അമ്മക് സുഖമാണോ
‘അമ്മ :യോഗം ,മോനോ
അരുൺ :സുഗേയ്റ്റ് പോണു അമ്മെ
‘അമ്മ :മൊൻറ്റെ പഠിത്തമൊക്കെ എങ്ങനെ പോകുന്നു
അരുൺ :കുഴപ്പമില്ലമ്മേ നല്ലതാ
അപ്പോഴേക്കും വിഷ്ണു വന്നു .
വിഷ്ണു :ഹ അളിയാ നീ എപ്പോ വന്നു
അരുൺ ;ഒരു 10 മിണ്റ്റെ ആയുള്ളൂട
വിഷ്ണു :നീ ഒന്ന് വിളിച്ചുപോലുമില്ലല്ലൊ
അരുൺ :ഞാൻ ചുമ്മാ ഈ വഴി വന്നപ്പോ കേറുന്നേ ഉള്ളു .അല്ലേലും നിൻറ്റെ വീട്ടിൽ വരൻ എനിക്ക് വിളിച്ചു ചോദിക്കണോ.
വിഷ്ണു:ഹേ അതല്ല ഞാൻ ചുമ്മാ ചോദിച്ചെന്നെ ഉള്ളു .വാ നമുകെൻറ്റെ റൂമിൽ പോകാം .
അവർ വിഷ്ണുവിൻറ്റെ മുറിൽ കേറി
വിഷ്ണു :അല്ല നീ എന്താ ഈ വഴിക് വരൻ കാരണം
അരുൺ :അത് എൻറ്റെ കോളജിലെ പ്രിൻസിപ്പാൾ ഇവിടടുത്ത താമസം .അവരെ കാണാൻ വന്നതായിരുന്നു.
വിഷ്ണു :ആണോ അറ അത്
അരുൺ :വിമലകുമാരി ടീച്ചർ .ഇവിടുന്ന് നാലാമത്തെ വീട്
വിഷ്ണു :അമ്പോ അവരോ .നീ പെട്ട് മോനെ
അരുൺ :അതെന്താടാ അങ്ങനൊരു ടോക്ക്
വിഷ്ണു:അവര് വാലാഹോര് സ്ത്രീയ ,ആരോടും ഒരു സ്നേഹോമില്ല അനുകമ്പയുമില്ല .ഇന്നലെ അവരുടെ പറമ്പിൽ കേറി പൂപറിച്ചെന്നും പറഞ്ഞ് പിള്ളേരെ കൊന്നില്ലെന്നേ ഉള്ളു .
അരുൺ :ആണോ
വിഷ്ണു:അത് മാത്രോ പണ്ട് ഇവരെ നോക്കിന്നും പറഞ്ഞ കൊറേ എന്നതിനെ പോലീസ് സ്റ്റേഷൻവരെ കെട്ടിച്ച ആളാ
അരുൺ :ഇവരെന്താ ഇങ്ങനെ
വിഷ്ണു :അറീല്ല പണ്ട് മുതൽക്കേ ഇവർക് പ്രേമോം സ്നേഹോന്നൊക്കെ കേട്ടാലേ കാലിയ .ഭയങ്കര അഭിമാനിയ
അരുൺ മനസ്സിൽ ആ അഭിമാനം ഞാൻ തകർത്തുതരാം മോളെ .
അരുൺ :അല്ല അവരുടെ വീട്ടിൽ ആരൊക്കെയാ ഉള്ളത് അപ്പോ .
വിഷ്ണു :അവരും മകനും അവരുടെ അമ്മയും ,ഭർത്താവ് മരിച്ചുപോയി
അരുൺ :ആണോ ഒരുപാടായോ
വിഷ്ണു :ആ ഒരു ൧൦ വർഷമായി .ഒരു ആക്സിഡൻറ്റ് ആയിരുന്നു .അതിനു ശേഷമ അവർ ഇത്രേം കലിപ്പാകാൻ തുടങ്ങിയത് .
അരുൺ :അപ്പോ അതിന് മുന്നേ പാവമായിരുന്നോ.
വിഷ്ണു :ഹേ അല്ല പാക്ജഷേ ഇത്ര ഇല്ലായിരുന്നു .
അരുൺ :അവര്ക് ഏറ്റോം ഇഷ്ടം എന്തിനോടാ അപ്പോ
വിഷ്ണു :ഇതൊക്കെ എന്തിനാടാ അറിയുന്നേ .
അരുൺ :ചുമ്മാ പ്രിൻസിയല്ലേ കോളജിൽ പിടിച്ചു നിക്കണ്ടേ അളിയാ
വിഷ്ണു : ഹോ അങ്ങനെ അവർക്ക് ഏറ്റോം ഇഷ്ടം അവരുടെ മോനെയാ പിന്നെ പുസ്തകങ്ങളും ഭയങ്കര ഇഷ്ടമാ വായിക്കാൻ.എപ്പോഴും എന്തേലും വായിച്ചോണ്ടിരിക്കും .
അരുൺ:ആണോ ഈ മോ
ൻ എത്രയില പടികുന്നെ
വിഷ്ണു :+2
അരുൺ:അവർക്കിഷ്ടപെട്ട ബുക്കുകൾ ഏതൊക്കയാ
വിഷ്ണു:ഈ ഹൊറർ കഥാകാലോകായ അവർക്കിഷ്ടം
അപ്പോഴേക്കും വിഷ്ണുവിൻറ്റെ ‘അമ്മ ഉച്ചക്കുള്ള ഭക്ഷണം വിളമ്പി അവരെ വിളിച്ചു .
അമ്മയോട് കുശലമൊക്കെ പറഞ്ഞ ഭക്ഷണവും കഴിച് അവനിറങ്ങി .ആ പടിയിറങ്ങുമ്പോൾ അവൻറ്റെ മനസ്സിൽ പ്രിൻസിയെ എങ്ങനെ വളകണം എന്ന കൃത്യമായ ധാരണ ഉണ്ടായിരുന്നു .
പിറ്റേ ദിവസം മുതലവൻ നേരത്തെ ക്ലാസ്സിൽ വരൻ തുടങ്ങി.ഓരോ കാരണങ്ങൾ ഉണ്ടാക്കി പ്രിൻസിയുടെ ക്യാബിനിലേക് ചെല്ലുന്നത് അവന് പതിവാക്കി .അങ്ങനെ പ്രിൻസിയ്ക് അവൻറ്റെ മുഖം സുപരിചിതമായി മാറി.
എന്നാലും ആ കണിശ സ്വഭാവത്തിനോ പെരുമാറ്റത്തിലോ ഒരു മാറ്റവും വന്നില്ല .അങ്ങനെ ഇരിക്കെ പ്രിൻസിയുടെ വീട്ടിലേക്കവൻ ഒരു ഹൊറർ ത്രില്ലെർ കഥ പുസ്തകം അഡ്രെസ്സില്ലാതെ അയച്ചുകൊടുത്തു .അത് കൈപ്പറ്റിയ പ്രിൻസി ഇതരണയചേന്ന് അറിയാതെ പോസ്റ്റ്മാനോട് ചൂടായി .എന്നാൽ അതിന് ബലമുണ്ടായില്ല .
അതാരാണയച്ചതെന്നറിയാനായി
ആ പുസ്തകമാവർ തുറന്നുനോക്കി .ഒരു പിടിയും കിട്ടിയില്ല .എന്നാൽ താൻ എത്രയോ വർഷമായി വായിക്കണം എന്നാഗ്രഹിച്ചിട്ട് കിട്ടാതെ പോയ പുസ്തകമായിരുന്നു അത്.അതൊരു ഞെട്ടലോടെയാണവർ മനസിലാക്കിയത് .ആ പുസ്തകം കിട്ടിയ ആവേശത്തിൽ അത്തരനയച്ചതെന്ന ചിന്ത മാറ്റിവച്ചുകൊണ്ട് അത് വായിക്കുവാൻ തുടങ്ങി.
ഒറ്റയിരിപ്പിന് തന്നെ അവരത് വായിച്ചു തീർത്തു .കാരണം അവർ അത്രമേൽ ആഗ്രഹിച്ച ഒരു പുസ്തകമായിരുന്നു അത്.എന്നാൽ അവരെ വീണ്ടും നിരാശയിലാഴ്ത്തികൊണ്ട് ആ കഥയുടെ ആദ്യഭാഗം മാത്രമേ ആ പുസ്തകത്തിൽ ഉണ്ടായിരുന്നുള്ളു .
