ഈ കഥയിലെ കഥാപാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചു പോയവരോ ആയിട്ട് എന്തെങ്കിലും സാമ്യം തോന്നിയാൽ അതു യാദൃശ്ചികമാണ്.
This story is part of the ആന്റോയും നാൽപത്തിയൊന്നു പൂറുകളും series
കോളജ് ജീവിതം രണ്ടാം വർഷത്തിലേക്ക് കടന്നത് വളരെ പെട്ടെന്നായിരുന്നു. ഒരു വർഷം കൊണ്ട് ഞാൻ ഒരുപാടു മാറിയിരുന്നു. ഹിന്ദിയും മറാട്ടി ഭാഷയും നന്നായി കൈകാര്യം ചെയ്യാൻ പഠിച്ചു. ആദ്യ വർഷത്തിൽ മലയാളവും ഇംഗ്ലീഷും മാത്രമേ വശമുണ്ടായിരുന്നുള്ളൂ. അതിനാൽ മലയാളികൾ അല്ലാതെ വേറെ ആരോടും വലിയ സുഹൃത് ബന്ധങ്ങളോ മറ്റോ ഉണ്ടാക്കിയെടുക്കാൻ എനിക്കു സാധിച്ചിരുന്നില്ല.
പപ്പയുടെ കാലു പിടിച്ച് ഒരു ബുള്ളറ്റ് എടുത്തത്തോടെ പിന്നെ കറക്കം മുഴുവൻ അതിലായി. ഫേസ്ബുക്കിലും വാട്സപ്പിലുമെല്ലാം ഫോട്ടോ എടുത്തു പോസ്റ്റ് ചെയ്യാനും ലൈക് വാങ്ങലും ഒക്കെ ജീവിതത്തിലെ പ്രധാന കാര്യങ്ങൾ ആയി മാറിയ കാലം. ജോയൽ സദാസമയവും അലീനയുടെ കൂടെ ആയി. നാലാം വർഷം ആയതോടെ റസിയയും രേഷ്മയും എല്ലാം പഠിത്തത്തിലേക്ക് കുറച്ച് കൂടി ശ്രദ്ധ കൊടുക്കാൻ തുടങ്ങി.
ആയിടക്ക് യൂണിവേഴ്സിറ്റി ചാൻസലർ മാറി പുതിയ ആളു വന്നു. ഇത്തിരി കണിശക്കാരനായ അയാൾ യൂണിവേഴ്സിറ്റിയിലെ ഹോസ്റ്റലുകളിൽ ഇൻസ്‌പെക്ട് ചെയ്ത് മദ്യക്കുപ്പികൾ മുതൽ കോണ്ടം വരെ കണ്ടെടുത്തു. കാര്യം എങ്ങനെയോ മണത്തറിഞ്ഞ മലയാളി പെൺകുട്ടികൾ സമർത്ഥമായി രക്ഷപെട്ടു. പക്ഷേ അതു കൊണ്ടു തീർന്നില്ല. വാച്ച്മാൻ കാംബ്ലേയുടെ കള്ളത്തരങ്ങൾ പിടിക്കപ്പെട്ടു.
കുത്തഴിഞ്ഞ് കിടന്നിരുന്ന പാതാളം ഹോസ്റ്റലിൽ ഉൾപ്പെടെ എല്ലാ യൂണിവേഴ്സിറ്റി ഹോസ്റ്റലുകളിലും വാർഡനെ നിയമിച്ചു. കൂടാതെ പുതിയ നിയമ പരിഷ്കാരങ്ങൾ കൂടെ നിലവിൽവന്നു. ഹോസ്റ്റലിനു പുറത്തു പോവുന്നവർ രജിസ്റ്ററിൽ എന്ട്രി ചെയ്യണം. തിരിച്ചു വരുമ്പോൾ എൻട്രി ക്ലോസ് ചെയ്യണം. ഒരു തരത്തിൽ പറഞ്ഞാൽ ആ ഹോസ്റ്റലിൽ ഉള്ളവർ എല്ലാം എവിടെ ആണെന്നു കൃത്യം രജിസ്റ്റർ നോക്കി മനസ്സിലാക്കാൻ പറ്റും. ഒന്നും പോരാത്തതിന് ഹോസ്റ്റൽ എൻട്രി സമയം രാത്രി 7 ആക്കി കുറക്കുകയും ചെയ്തു.
അതോടെ പാതാളത്തിലേക്കുള്ള പ്രവേശനം എന്നെന്നേക്കുമായി തടസ്സപ്പെട്ടു. മാത്രമല്ല റസിയയും രേഷ്മയുമൊത്തുള്ള നിരന്തര കളികൾ സത്യത്തിൽ എനിക്കു മടുക്കാൻ തുടങ്ങി. ഞാൻ വീണ്ടും ഒറ്റപ്പെട്ടു തുടങ്ങിയിരുന്നു. ജീവിതത്തിൽ എന്തെങ്കിലും ഒരു മാറ്റം വേണം എന്ന് ആഗ്രഹിച്ചു തുടങ്ങിയിരുന്നു.
പുതിയ ഹോസ്റ്റലിൻ്റെ സമയങ്ങളിൽ വന്ന നിബന്ധനങ്ങൾ പാലിക്കാൻ പറ്റില്ലെന്ന് വന്നപ്പോൾ ഞാനും ജോയലും കൂടി യൂനിവേഴ്സിറ്റി ക്യാംപസ്സിന് പുറത്ത്, എന്നാൽ അധികം ദൂരെയല്ലാത്ത ഒരു വീട് വാടകയ്ക്ക് എടുത്ത് താമസം മാറി. ഒരു മുറിയും അടുക്കളയും ഹാളും ഉള്ള കൊച്ചു വീട്.പിന്നീടു എൻ്റെ ജിവിതത്തിൽ നടന്ന പല കഥകളും ആ വീട്ടിലാണ് നടന്നിട്ടുള്ളത്.
പാതളത്തിൻ്റെ പുതിയ നിയമ പരിഷ്കാരങ്ങൾ കാരണം അതിൻ്റെ ഭാഗത്തേക്ക് അടുക്കാൻ പറ്റാത്ത അവസ്ഥ ആയി. പക്ഷെ മലയാളികളോടാണോ കളി? ഞങ്ങൾ അതിലും ഒരു പഴുത് കണ്ടെത്തി. പുറത്ത് പോയ എല്ലാവരും തിരിച്ച് ഹോസ്റ്റലിൽ എത്തിയോ എന്ന് നോക്കുന്നത് റജിസ്റ്ററിലെ സൈൻ നോക്കിയാണ്. റസിയക്ക് രാത്രി എൻ്റെ കൂടെ നിൽക്കണം എന്നാണെങ്കിൽ രേഷ്മ റജിസ്റ്ററിൽ അവളുടെ എന്ട്രി ക്ലോസ് ചെയുന്ന സമയത്ത് വാച്ച്മാൻ്റെ കണ്ണു വെട്ടിച്ച് റസിയയുടെ സൈൻ കൂടി ഇടും. ചിലപ്പോൾ നേരെ തിരിച്ചും. അപ്പോൾ ശെരിക്കും ഹോസ്റ്റലിനു പുറത്ത് ആണെകിലും റജിസ്റ്റർ പ്രകാരം റസിയ ഹോസ്റ്റലിൽ ആണ്.
ഈ പഴുത് ഉപയോഗിച്ച് ജോയൽ മിക്കവാറും ദിവസങ്ങളിൽ അലീനയെ കൂട്ടി മുറിയിൽ വരും. അന്ന് ഞാൻ സോഫയിൽ കിടക്കേണ്ടി വരും. ചിലപ്പോ രാത്രി മുഴുവൻ അവൻ്റെ മുറിയിൽ നിന്നും മൂളലും മുരളലുമെല്ലാം കേൾക്കാം. രേഷ്മയോ റസിയയോ വല്ലപ്പോഴും വന്നാൽ മാത്രം എൻ്റെ കുണ്ണക്ക് ഇത്തിരി പണി വരും. അല്ലെങ്കിൽ എൻ്റെ കാര്യം പട്ടിണി തന്നെയായിരുന്നു.
