എന്റെ മുതലാളിയുടെ ഭാര്യമാർ – 1അടിപൊളി  

“”തമ്പി…..” വീണ്ടും തൊപ്പിക്കാരൻ. “അയ്യാ..” ഞാൻ വിളി കേട്ടു രണ്ടു 100 രൂപ നോട്ടുകൾ എൻ്റെ കയ്യിൽ തന്നു. “ഉന്ന പാത്ത നല്ല വീട്ടിൽ പുറന്ത മാതിരിയിരുക്ക്. പോ, ഉന്നുടെ വീട്ടുക്ക് പോയി ചേര്.” “വേണമയ്യ. എനക്ക് തുട്ടല്ലാം വേണ. ഒരു വേലൈ കൊടുങ്കോ. പോവരുത്ക്ക് എനക്ക് ഇടമില്ലൈ” നിറക്കണ്ണുകളോടെ ഞാൻ പറഞ്ഞു. “ഉനക്ക് എന്ന വേല തെരിയും?????” “എന്ന വേണാലും സെയ്യറെ അയ്യാ….” “ശരി ഇങ്കെ നില്ലുങ്കോ. ഒരു വാരം പാക്കുവേ, നല്ലാ വേലൈ പണ്ണലെ അവളവു താൻ.”

അങ്ങനെ ഞാൻ റെഹ്മാനിക്കയുടെ ജോലിക്കാരനായി. രാവിലെ 6 മണിക്ക് തുടങ്ങുന്ന ജോലി തീരുമ്പോൾ രാത്രി 10 മണി ആവും. അടുക്കളയോട് ചേർന്നുള്ള ചായ്‌പ്പിൽ കിടന്നുറങ്ങും. ആറേഴു മാസങ്ങൾ പെട്ടെന്ന് കടന്നു പോയി. ആ കടയിലെ എല്ലാ ജോലികളും ചെയ്യാൻ പഠിച്ചു. എല്ലാ പണിക്കാരും എന്നോട് നല്ല സ്നേഹത്തിലും ബഹുമാനത്തിലും പെരുമാറാൻ തുടങ്ങി. വിധി എൻ്റെ ജീവിതത്തിൽ അടുത്ത വിളയാട്ടം ആരംഭിച്ചു. സൈതാപേട്ട സെന്തിൽ.

നാട് വിറപ്പിക്കുന്ന ഗുണ്ട, 12 ക്രിമിനൽ കേസിലെ പ്രതി. ജയിലിൽ നിന്നിറങ്ങി അടുത്ത ദിവസം കൂട്ടാളികളുമൊത്ത് കടയിൽ വന്നു മൂക്ക് മുട്ടെ തിന്നു. പൈസ ചോദിച്ച ബായിയെ കൗണ്ടറിനു മുകളിലൂടെ വലിച്ചു താഴെയിട്ട് ചവിട്ടി. 9 പേര് പണിക്കാരുണ്ടായിട്ടും ഒരുത്തനും അനങ്ങിയില്ല. ബിരിയാണി ചെമ്പ് അടുപ്പത്തു നിന്ന് ഇറക്കി വെച്ച് പുറത്തേക്കു വന്ന ഞാൻ കാണുന്നത് ബായിയെ അയാൾ ചവിട്ടിക്കൂട്ടുന്നതാണ്.

പാഞ്ഞു ചെന്നു ഗുണ്ടയുടെ കഴുത്തിനു പുറകിൽ ഒറ്റ വെട്ട്. തിരിഞ്ഞു വന്നപ്പോൾ ചൂണ്ടു വിരലിനു മർമ്മ സ്ഥാനത്തു ഒരു കുത്ത്. നാട് വിറപ്പിച്ച ഗുണ്ട ശ്വാസം വിലങ്ങി അനങ്ങാൻ പറ്റാതെ നിന്നുപോയി. അലറിയടുത്ത കൂട്ടാളികൾക്കെല്ലാം ചേർത്ത് മൂന്നു മിനിറ്റ്. എല്ലാം നിലത്തു കിടന്നിഴഞ്ഞു. ബായിയെ പിടിച്ചെഴുന്നേൽപ്പിച്ചു. പാവം, നന്നായി കിട്ടിയിട്ടുണ്ട്. ഞാൻ വന്നില്ലായിരുന്നുവെങ്കിൽ അവൻ ചവിട്ടി കൊന്നേനെ.

ബായി എന്നെ ചേർത്ത് പിടിച്ചു ചോദിച്ചു, “തമ്പി ഉനക്ക് എന്ന വേണം???” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു, “ഏതും വേണ്ടാ ബായ്. എനക്ക് ഉള്ളെ നിറയാ വേലയിരിക്കു” ന്നു പറഞ്ഞു അടുക്കളയിലേക്ക് പോയി. കടയിലുണ്ടായിരുന്നവരുടെ നടുക്കം അപ്പോഴും മാറിയിരുന്നില്ല. രാത്രി കടയടച്ചു ബായി എന്നെ വിളിച്ചു, “അനസ്, നീയിങ്കെ ഇനി പടുക്ക വേണാ. എൻ കൂടെ വാ.” എന്നെയും കാറിൽ കയറ്റി മുതലാളിയുടെ വീട്ടിലേക്കു പോയി. വീടിനോട് ചേർന്ന് ഒറ്റ മുറിയും ബാത്ത് റൂമും ഔട്ട്‌ ഹൌസ് പോലെ. “നീയിനി ഇങ്കെ തങ്കനാൾ പോതും” ബായി പറഞ്ഞു. അടി കൊണ്ട് പോയവൻ രാത്രി തിരിച്ചു വന്നാൽ തല്ലാൻ ആള് വേണമല്ലോ. അതിനുള്ള മുൻകരുതൽ ആയിരുന്നുവെന്നു പിന്നീടാണ് എനിക്ക് മനസിലായത്.

മുറി തുറന്നു അകത്തു കയറി ലൈറ്റ് ഓൺ ചെയ്തു. ഒരു സിംഗിൾ കോട്ട് കട്ടിലിൽ ഫോം ബെഡ്. ഒരു ചെറിയ ടേബിളിൽ കുറച്ചു ടെക്സ്സ്ടൈൽ കവർ. ബാത്‌റൂമിൽ വലിയൊരു നിലകണ്ണാടി. അതിനോട് ചേർന്നുള്ള സ്റ്റാൻഡിൽ സോപ്പ്, ടൂത് പേസ്റ്റ്, ഷേവിങ് ക്രീം, ഷേവിങ് സെറ്റ്, ഫേസ് ക്രീം അങ്ങനെ ഒരുപാട് ഐറ്റംസ്. വാതിലടച്ചു ഒന്നു വൃത്തിയായി കുളിച്ചേക്കാം. വീട്ടിൽ നിന്നിറങ്ങിയതിൽ പിന്നെ നേരെ ചൊവ്വേ കുളിക്കാൻ പോലും പറ്റിയിട്ടില്ല.

ബാത്ത് റൂമിൽ കയറി ഒന്ന് വൃത്തിയായി ഷേവ് ചെയ്തു ഷാമ്പു തേച്ചു തല നന്നായി കഴുകി ഫോറിൻ സോപ്പ് തേച്ചു കുളിച്ചു പുതിയ ടവൽ ഉടുത്തു പുറത്തിറങ്ങി. ടേബിളിൽ ഇരുന്ന കവർ പൊട്ടിച്ചു നോക്കി. 10 ജീൻസ് 4 ഷോർട്സ് ഷർട്ട്‌, ടീ ഷർട്ട്‌ 15 എണ്ണം, 12 ജെട്ടി,12 ബനിയൻ. അടുത്ത ബോക്സിൽ വുഡ്ലാൻഡ് ഷൂ, രണ്ടു ജോഡി ചെരുപ്പ് വേറെയും. ഒരു ഷോർട്സ് എടുത്തു ധരിച്ചു പുതിയ ചപ്പൽ എടുത്തിട്ട് തലമുടി ചീകി ഒതുക്കിയപ്പോ കോളിങ് ബെൽ മുഴങ്ങി.

വാതിൽ തുറന്നപ്പോ ബായിയാണ്, ആള് അകത്തേക്ക് കയറി. “എൻ കടയിൽ വേലൈ പാക്കും അനസ് ഇങ്ക വന്താരാ??” എന്നെ കളിയാക്കിയതാണ്. കാരണം എൻ്റെ രൂപമേ മാറിപോയിരുന്നു. “നാൻ പാക്കലായെ, സാർ” അതെ ട്യൂണിൽ ഞാനും മറുപടി പറഞ്ഞു. “എന്ന തമ്പി വസിതി പൊതുമാ ഇനി ഏതവത് വേണം ന്നാ ചൊല്ലുങ്കോ” “ഒന്നും വേണ ബായി. റൊമ്പ സന്തോഷം, ഇതുവെ പോതും.” “ശരി, നീ എന്ന പഠിച്ചിരിക്കു?” “10th സാർ.” “പാസ്സ് പണ്ണിട്ടിയാ???” “തെരിയിലെ ബായി, അതുക്കു മുന്നാടി ഇങ്ക വന്തത്.” പിന്നെ ഞാനെൻ്റെ കഥ ബായിയോട് പറഞ്ഞു. പക്ഷെ മുസ്ലിം പേരിൽ ആണ് പറഞ്ഞത് എന്ന് മാത്രം. എന്നോട് നാട്ടിൽ പോയി സ്കൂൾ സർട്ടിഫിക്കറ്റ് വാങ്ങി വന്നാൽ ഇവിടെ പഠിക്കാൻ പോവാം എന്ന് പറഞ്ഞു. എനിക്ക് സന്തോഷമായി.

പിറ്റേ ദിവസം ഞാൻ നേരെ സ്കൂളിൽ പോയി എൻ്റെ SSLC ബുക്ക്‌ വാങ്ങി തിരിച്ചു പോന്നു. നാട്ടിലെ ആരെയും കാണാൻ നിന്നില്ല. എനിക്ക് പഠിക്കാനുള്ള സൗകര്യത്തിന് വേണ്ടി എന്നെ ക്യാഷ് കൌണ്ടർ മാത്രം നോക്കുന്ന ജോലി ഏൽപ്പിച്ചു. വർഷങ്ങൾ കടന്നു പോയി, ടൗണിൽ പലയിടത്തായി 4 ഹോട്ടലുകൾ കൂടി തുടങ്ങി. എൻ്റെ ഡിഗ്രി പഠനം കഴിഞ്ഞു നിൽക്കുന്ന കൊണ്ട് എല്ലാ ഹോട്ടലിൻ്റെയും ചുമതല എനിക്ക് തന്നെയായിരുന്നു.

ഇതിനിടയിൽ ബായി രണ്ട് നിക്കാഹ് കൂടി ചെയ്തു. ബായിയുടെ ആദ്യ ഭാര്യ മരിച്ചു പോയിരുന്നു. അതിൽ 3 കുട്ടികൾ ഉണ്ട്. എല്ലാവരും വിദേശത്താണ്. രണ്ടാമത്തെ ഭാര്യ ഉള്ളപ്പോഴാണ് ഞാൻ ഇവിടെ ജോലിക്ക് വരുന്നത്. വീണ്ടും രണ്ടുപേർ കൂടി. പക്ഷെ ഈ മൂന്ന് പേരിലും ബായിക്ക് മക്കളില്ല. ഇവരെ കൂടാതെ ടൗണിൽ പുതിയ സാധനം വന്നാൽ ആദ്യം ബായി കൊണ്ട് പോയി കളിക്കും. അയാളുടെ കൊതി തീർന്നാൽ മാത്രമേ പുറത്തേക്കു കൊടുക്കു. എല്ലാ ഷോപ്പുകളുടെയും ചാർജ് എനിക്കായ കൊണ്ട് മുതലാളി വല്ലപ്പോഴും മാത്രമേ കടയിൽ വരൂ. മൂന്ന് കെട്ടിയവള് മാര് വീട്ടിലുണ്ടായിട്ടും ഇയാൾ എന്താ ഇങ്ങനെ എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. അതിൻ്റെ കാരണം വഴിയേ മനസിലാവും.

5 മണിക്കുള്ള അലാറം കേട്ടാണ് ഓർമ്മകളിൽ നിന്ന് ഉണരുന്നത്. ഇന്ന് മാർക്കറ്റിൽ പോവേണ്ട ദിവസമാണ്. പെട്ടെന്ന് തന്നെ ടോയ്‌ലെറ്റിൽ പോയി, പല്ല് തേച്ചു ഷേവ് ചെയ്തു കുളിക്കാൻ കയറി. ഉണ്ണിക്കുട്ടനൊരു നീറ്റൽ. തൊലി പുറകോട്ടാക്കി നോക്കിയപ്പോൾ മകുടത്തിനു താഴെ ചെറുതായി ചോര കട്ട പിടിച്ചിരിക്കുന്നു. ഇന്നലെയാ കൊച്ചു പൂറി കഴപ്പ് തീർത്തത്. വെള്ളമൊഴിച്ചു നന്നായി കഴുകി. മുറിവൊന്നുമില്ല. പിന്നെങ്ങനെ ചോര വന്നു? ആ, എന്തെങ്കിലുമാവട്ടെ. പെട്ടന്ന് കുളി കഴിഞ്ഞു റെഡി ആയി ബൈക്കിൻ്റെ കീ എടുത്തു പുറത്തിറങ്ങി.

ഷോപ്പിലെത്തി കമ്പ്യൂട്ടറിൽ അക്കൗണ്ട് ചെക്ക് ചെയ്യുമ്പോഴും തലേ രാത്രിയിലെ സംഭവങ്ങൾ ആയിരുന്നു മനസ്സിൽ. 12 മണിയോടെ പർച്ചേസ് കഴിഞ്ഞു ലോഡ് ഓരോ കടയിലേക്ക് അയച്ചു. തിരിച്ചു പോരാൻ ഒരുങ്ങുമ്പോഴാണ് ഒരു ഇംഗ്ലീഷ് പടത്തിൻ്റെ പോസ്റ്റർ കണ്ണിൽ പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *