ഏച്ചി – 1 Like

 

ഉറക്കത്തിലേക്ക് വഴുതിവീഴും മുൻപ് ഞാൻ കണ്ടത് അവളുടെ അലസ്യത്തിൽ മയങ്ങുന്ന കണ്ണുകളും, ചെറുചിരി പടർന്ന ചുവന്ന ചുണ്ടുകളും, ഉമ്മിനീരിനാൽ കുതിർന്ന് നിലാവിനെ പ്രതിഫലിപ്പിക്കുന്ന വിടർന്ന മുലക്കണ്ണുകളുമായിരുന്നു.

 

രാത്രി എവിടെയോ ഒരു പാതിരാ കോഴി ഉറക്കെകൂവി. നിലാവിൻ്റെ ചില്ലകളിൽ കാർമേഘങ്ങൾ കൂടുകൂട്ടി. മഴപ്പെയ്യാതെ കാത്തുനിന്നു…..

ഇനിവരും രാത്രികൾക്കായി.

 

( ബ്രഹ്മാവിന് സ്വന്തം മകളെ പോലെ കാണേണ്ട, അല്ല മകൾ തന്നെയായ സരസ്വതിയോടു ജനിച്ച കാമം. അവളെ ബലത്തിൽ പ്രാപിച്ചതിനാൽ പാപം. നാലുദിശയിലും അവളെ കാണാൻ തലതിരിച്ച് അവയെല്ലാം തലകളായി മാറി. അതിൽ നിന്ന് രക്ഷനേടാൻ ചാടിയ സരസ്വതിയെ കാണാൻ തലക്ക് മുകളിലും ഒരു തലവന്നു ചേർന്നു. ഈ നിഷിദ്ധത്തിന് ഫലമെന്തായിരുന്നു. പുരാതന കാലം തൊട്ടേ ഭാരതത്തിലെവിടെയും ബ്രഹ്മാവിന് ആരാധനാലയങ്ങൾ ഇല്ലായിരുന്നു. അദ്ദേഹത്തിൻ്റെ പ്രവർത്തികളുടെ ഫലം. ലോകത്ത് എല്ലാത്തിനും ഒരു വിലയുണ്ട്. പരിണിത ഫലങ്ങൾ അനുഭവിച്ച് തന്നെ തീരണം….)

 

*****

 

രണ്ട് ദിവസങ്ങൾക്ക് ശേഷം ഒരു പുലർക്കാലം, ആകാശം ഇപ്പോഴും ഇരുണ്ടു തന്നെയിരിക്കുന്നു, നേരം പുലർന്നുണർന്നിട്ടില്ല….

 

ഞാൻ ഉറങ്ങിയിട്ട് രണ്ട് ദിവസമായി, ഉറക്കം ഇപ്പോളെന്നെ തിരിഞ്ഞ് നോക്കുന്നു കൂടിയില്ല. ഇതിനോടകം നൂറുകണക്കിന് പ്രവശ്യം വീണ്ടും വീണ്ടും തെളിഞ്ഞ് വരുന്ന ആ നശിച്ച രാത്രി ഞാൻ വീണ്ടും ഓർത്തെടുത്തു.

 

ഉണർന്നതല്ല ആരോ നിലത്തിട്ട് ചവിട്ടുകയായിരുന്നു, സ്വബോധം വരുമ്പോൾ അച്ഛനാണ്, വീടിനു പുറത്തും അകത്തുo ആളുകൂടിയിട്ടുണ്ടു. വാതിലു പൊളിച്ച കമ്പിപ്പാര അവിടെ കിടക്കുന്നുണ്ടായിരുന്നു. അച്ഛൻ അടുത്തതായി എന്നെ പെരുമാറാൻ അതിൽ കൈവച്ചപ്പോഴേക്കും അമ്മയതിൽ കടന്നുപിടിച്ചു. ആരൊക്കെയോ കരയുന്നുണ്ട്. ചിലർ ദേഷ്യത്തിലെന്തൊക്കെയോ പറയുന്നുണ്ട്. എനിക്കു ഇന്നലത്തെ കാര്യങ്ങൾ കൃത്യമായിട്ടല്ലെങ്കിലും തലയിൽ മിന്നിമറയുന്നുണ്ട്.

 

ഞാൻ പെട്ടന്ന് ചുറ്റും എച്ചിയെ തിരഞ്ഞു. അവൾ വാതിലിൻ്റെ ഓരത്ത് ചുവരിനോട് ചേർന്ന് നിന്ന് മുഖം പൊത്തികരയുന്നുണ്ടു. പുതപ്പു വാരിയുടുത്ത് പിടിച്ചിട്ടുണ്ട്. എനിക്ക് എന്ത് പറയണം എന്നില്ലാതായി. എഴുന്നേറ്റു നിന്നപ്പോളാണ് ദേഹത്ത് ഒരു വസ്ത്രം പോലുമില്ലെന്നു മനസ്സിലാവുന്നത്.

 

എന്തൊക്കെയോ വലിച്ച് ഉടുത്തു നാണം മറച്ചു. എല്ലാവരുടെ മുഖത്തും ദേഷ്യവും, അപമാനഭാരവും, വെറുപ്പും. എനിക്ക് ഇപ്പോൾ ഈ നിമിഷം മരിച്ചിരുന്നെങ്കിൽ നന്നായിരുന്നെന്നു തോന്നിപോയി. വല്ലാത്ത അവസ്ഥ.

 

അച്ഛൻ എൻ്റെ കഴുത്തിനു പിടിച്ച് പുറത്തേക്ക് തള്ളി. ഞാൻ ആരെയും നോക്കാതെ വീട്ടിലേക്ക് നടന്നു.  മച്ചിലെ മുറിയിൽ പോയിരുന്നു.

 

ഒരുപാടു നേരം വിളിച്ചിട്ട് വാതില് തുറക്കാതെ വന്നപ്പോൾ അവൾക്കെന്തോ ആപത്ത് പറ്റിയെന്ന് വിചാരിച്ചാണ് എല്ലാവരും കൂടിവാതിൽ കുത്തി തുറന്നതെന്ന് പിന്നീട് അറിഞ്ഞു.

 

അന്ന് ഇവിടെ ഈ മുറിയിൽ ഇരുന്ന് തുടങ്ങിയതാണ്. രണ്ടു ദിവസം പുറത്ത് എന്ത് നടന്നെന്നു പോലുമറിയില്ല. ഇടക്കെപ്പോഴെങ്കിലും കരഞ്ഞ് കലങ്ങിയ കണ്ണുമായി അമ്മ വന്ന് ഭക്ഷണം വല്ലതും കൊണ്ട് വച്ച് പോകും. ചിലപ്പോൾ കഴിക്കുo, ഇല്ലെങ്കിൽ അമ്മ തന്നെ കുറച്ചു കഴിഞ്ഞാൽ എടുത്ത് കൊണ്ടുപോകും. എങ്കിലും ഒരു ശുഭപ്രതീക്ഷ ഉണ്ടായിരുന്നു. ഇത് അധികം പേർ അറിഞ്ഞിരിക്കില്ലെന്നും. എല്ലാവരും പതിയെ മറക്കുമെന്നും.

 

എല്ലാത്തിലും ഉപരി ചേച്ചിയെ ഒന്നു കാണണം, തെറ്റെൻ്റെയല്ലെങ്കിലും മാപ്പ് പറയണം എന്ന് മനസ്സിൽ ആഴത്തിൽ തോന്നി. അവൾക്കൊപ്പം കരയാനോ, അവളെ ഒന്നു സമാധാനിപ്പിക്കാനോ പോലും ആരും അവിടെ കാണില്ല.

 

ഒരിക്കൽ അമ്മ വന്ന് പോകുമ്പോൾ “ഏച്ചി?”  എന്നു മാത്രം ആകംഷയിൽ ചോദിച്ചു ദഹിപ്പിക്കുന്ന നോട്ടമായിരുന്നു ഉത്തരം. പടിയിറങ്ങും മുൻപ്

 

Leave a Reply

Your email address will not be published. Required fields are marked *