‘ (പാണനാഥ. ബിലുബിളുബിലുബിളു. കിയ പരമാനന്ദി. ബിലുബിജുബിലുബിജു. പറവത്തിനെള്ളൂ.ബിലുബിളുബിലുബിളു. മോ…’ വെള്ളം കോരിയൊഴിയ്ക്കുമ്പോൾ മുറിയുന്ന പാണനാഥൻ പാട്ട് ഇന്നലത്തേ രസം ഓർത്തായിരിയ്ക്കും, പാവം, എങ്ങനെ ഞാനിതു പറയും. പക്ഷേ പറയാതെ പറ്റില്ലല്ലോ. ഏതായാലും ഏടത്തിയുടെ കുളി കഴിയുമ്പോഴേയ്ക്കും ഞാനും ഒന്നു പല്ലു തേച്ചേയ്ക്കാം. ഞാൻ കിണററുകരയിലേയ്യോടി
പല്ലുതേച്ചു മറ്റുകാര്യങ്ങളൊക്കെ നടത്തിയെന്നു വരുത്തി തിരിച്ചു വന്നപ്പോഴേയ്ക്കും ഏടത്തി മുറിയിലെത്തിയിരുന്നു. ചാരിയിരുന്ന കതകു തുറന്ന് ഞാനകത്തു കേറി കണ്ണാടിയിൽ നോക്കിക്കൊണ്ട് അവർ ബ്ലൗസിന്റെ ഹൃക്ക് വലിച്ചു കുത്തുകയായിരുന്നു. ശെടാ.. ഒറ്റ രാതികൊണ്ട് ഇവറ്റകളങ്ങു വലുതായോ. വലിച്ചിടുന്നതിനിടയിൽ ആത്മഗതം പോലെയുള്ള അവരുടെ പൊറുപൊറുക്കൽ കേട്ടാണു ഞാൻ അകത്തു കയറിയത്. കണ്ണാടിയിൽ എന്നേ കണ്ട ഉടനേ അവർ പറഞ്ഞു. ‘ ആങ്ഹാ. രാവിലേ തന്നേ ഇണ്ടെണീറ്റു പോന്നോ വായി നോക്കാൻ. ഒന്നെറങ്ങിയേ.. ഞാനീ തുണിയൊന്നുടുത്തോട്ടെ.”
അവർ ബ്ലൗസിട്ടിട്ടു തിരിഞ്ഞു നിന്നു. അവർ പറഞ്ഞത് ശെരിയായിരുന്നു. ആ മുലകൾ ഇപ്പോൾ ഇരട്ടി വലുതായതു പോലെ. ഒറ്റ രാത്രി കൊണ്ട് അവർ കൂടുതൽ സുന്ദരിയായതുപോലെ മുഖത്തേ പ്രസന്നഭാവം നിന്നു തിളങ്ങുന്നു. കരണത്ത് ഒന്നും അറിയാനില്ല. മർദ്ദനത്തിന്റെ വേദനയൊക്കെ കഴിഞ്ഞ രാത്രിയിലേ മൈഥനം കൊണ്ട് പോയപോലെ, മുടിയിൽ ചുററി മുറുക്കിയിരുന്ന തോർത്തെടുത്ത് അവർ ആ മുലകൾക്കു കുറുകെയിട്ടു. പിന്നെ വിരലുകൾ കൊണ്ട് അഴിഞ്ഞുലഞ്ഞ മുടി കോതാൻ തുടങ്ങി തലചെരിച്ചു മുടികോതുന്ന അവരേ, ലാസ്യവതിയായി നിന്നു മുടികോതുന്ന ആ രവിവർമ്മചിത്രത്തേ കെട്ടിപ്പിടിയ്ക്കാൻ, വരിഞ്ഞമർത്തി ആ മലർന്ന ചുണ്ടുകൾ വലിച്ചുകുടിയ്ക്കാൻ, ആ മാനസികാവസ്ഥയിൽ പോലും എനിയ്ക്കു തോന്നിപ്പോയി അത്രയ്ക്കു വശ്യത അവരിൽ അപ്പോഴുണ്ടായിരുന്നു. ഞാൻ യാഥാർത്ഥ്യത്തിലേയ്ക്കു തിരിച്ചു വന്നു. ‘ ഏടത്തീ. അത് . ഞാൻ. എങ്ങനെ വിഷയം അവതരിപ്പിയ്ക്കുമെന്നറിയാതെ ഞാൻ നിന്നു കുഴങ്ങി അറിയാം. അറിയാം. കൂടുതലു മെനക്കെടണ്ട്. നിന്റെ മൊഖം കണ്ടാലറിയാം. നീ വെളുക്കാനായിട്ടു വൈഷമിച്ചു കെടക്കുവാരുന്നെന്ന്. അതോണ്ടാണല്ലോ. ഇപ്പത്തന്നെ മുറീലോട്ടു ചാടിക്കേറീത്.’ അവർ എന്ന തെറ്റിദ്ധരിച്ചെന്നു തോന്നി ഞാൻ വീണ്ടും അവരേ (പാപിയ്ക്കാൻ വന്നു എന്നവർക്കു തോന്നിക്കാണും.
‘ അതല്ലേടത്തീ.ഒരു കാര്യം.” ‘ സന്തോഷം . ഇപ്പഴും ഏടുത്തീന്നു തന്നേ വിളിക്കണുണ്ടല്ലോ. എന്റെ വാസൂട്ടാ. ഇന്നലത്തേതങ്ങു മറന്നു കള. എനിയ്ക്കും ഒരു തെറ്റു പററീന്നു വെച്ചോ. വട്ടു കേറിപ്പോയി. ഇപ്പം. ആകെ ഒരു വല്ലായ്ക്കുക തോന്നുന്നു. അതോണ്ട്.’
‘ ഏടത്തീ. ഞാൻ പറേന്നത്.’ ഞാൻ ഇടയ്ക്കു ചാടി. പക്ഷേ അവർ സമ്മതിച്ചില്ല. സാരിത്തുമ്പു പാവാടയിൽ കുത്തി ഒന്നു കറങ്ങിക്കൊണ്ട് അവർ തുടർന്നു. നമ്മളിനി പഴയതുപോലെ ഒന്നും വേണ്ട. എന്റെ പൊറകേ നീ നടക്കുകേം വേണ്ട. പിന്നെ.” അവർ പറയുന്നതിനിടയ്ക്ക് ഞാൻ കട്ടിലിൽ കയറി ഇരുന്ന് അസഹ്യതയോടെ തല കുടഞ്ഞു. അതു കണ്ട അവർ പറഞ്ഞു. ” അതു ശെരി. ഇരുന്നങ്ങ കണ്ടു സുഖിയ്ക്കാമെന്നു വിചാരിച്ചു. അല്ലേ. നിന്നോടു പറയുന്നതു കൊണ്ട് പ്രയോജനമില്ല. എല്ലാം ഞാൻ തന്നേ വരുത്തി വെച്ചില്ലേ. ദേ, ഒരു കാര്യം.ഇനി എന്നേ ശല്യപ്പെടുത്തിയാ.. ഞാൻ നിന്റെ ചേട്ടനോടു പറേo.” ഓ. ഒന്നു നിർത്തണുണ്ടോ. വെളുപ്പിനേ ഞാൻ നിങ്ങടെ മേത്തോട്ടു കേറാൻ വന്നതല്ല. വേറൊരത്യാവശ്യ കാര്യം പറയാനാ വന്നേ.” ‘ ബാ. ശെരിയാ.. ഞാനതു മറന്നു. നിന്റെ ചേട്ടൻ വരുന്നേനു മുമ്പ് എന്നേ മുറിയ്ക്കകത്തിട്ടു പൂട്ടണോല്ലോ. ഇല്ലേൽ നെക്കും പൂശു കിട്ടും. തല്ലു കൊള്ളാൻ പേടിയാണല്ലോ അല്ലേ. ‘
അവർ പൊട്ടിച്ചിരിച്ചുകൊണ്ട് കണ്ണാടിയിൽ നോക്കി സാരി നേരെയിട്ടു. പിന്നെ മുടി പുറകോട്ടു വിതീർത്തിയിട്ടു. ബ്ലൗസിനകത്തേയ്ക്കു പൗഡർ കുടഞ്ഞു. ” ഒന്നു നിർത്തെന്റെ പെണ്ണുമ്പിള്ളേ.. ഞാനൊന്നു പറേട്ടെ.” എനിയ്ക്കുരിശം വന്നു. കലപിലാ കലപിലാ രാവിലേ ചെലയ്ക്കാൻ തുടങ്ങിയിരിയ്ക്കുന്നു. ഇത്രയും വാചാലയായി അവരേ ഞാനാദ്യം കാണുകയാണ്. മനസ്സിൽ സന്തോഷം നിറഞ്ഞു തുളുമ്പുന്നുണ്ടാവും. അണകെട്ടിയതൊക്കെ ഇന്നലെ തൃപ്തിയാവോളം തുറന്നു വിട്ടതല്ലേ. മനസ്സിൽ അതിന്റെ ലാഘവം ഉണ്ടാകും.
നിർത്തിയെന്റെ ആമ്പിറന്നോനേ. എന്തോന്നാ നെനിക്കിത രാവിലേ എഴുന്നെള്ളിക്കാനൊള്ളത്. പറ.” അവർ മുറിയ്ക്കു പുറത്തിറങ്ങി. ഭിത്തിയിൽ ചെരിച്ചു വെച്ചിരുന്ന ദൈവങ്ങളുടെ പടങ്ങൾക്കു മുമ്പിൽ ചെന്നു നിന്നു. സാമ്പാണി കത്തിച്ചു. പിന്നെ ഒന്നു തൊഴുതു.
