ഏട്ടത്തിയമ്മയുടെ കടി – 11 6

‘ അല്ല. ഇന്നലെ ചേട്ടന് . വല്ല അപകടമെങ്ങാനും പറ്റിയോന്നൊരു സംശയം.”

ഞാൻ വിറയ്ക്കുന്ന വാക്കുകളോടെ വിഷയം അവതരിപ്പിയ്ക്കാൻ നോക്കി അവർ പെട്ടെന്നു തിരിഞ്ഞു നിന്നു. സാരിത്തുമ്പു എളിയിൽ ചുററിക്കുത്തി എന്നിട്ട് എളിമ്നാരു കയ്ക്കുകൂത്തി നിന്നിട്ടു പറഞ്ഞു. ‘ ഒന്നു പോടാ. അതു സാധനം വേറേ.. പൂച്ചേടെ ഊരാ നിന്റെ ചേട്ടന്. അറിയാവോ. എങ്ങനെ പിടിച്ചെറിഞാലും. നാലുകാലേലെ നെലത്തു വീഴത്തൊള്ളു. പിന്നെയാ അപകടം. നീ വാ. കാപ്പി തരാം. ഇന്നലെ മൊതല് രണ്ടിന്റേം വയറു കാലിയല്ലാരുന്നോ. മനസ്സല്ലേ നെറഞ്ഞൊള്ളൂ. പിന്നെ ചോറും കൂടി ഉണ്ടിട്ട്. നീ എന്നേ പൂട്ടിയിട്ടോ. ഞാന്നൊറങ്ങിയെണീക്കുമ്പം മൂപ്പർ വന്നു കതകു തൊറക്കും, സന്തോഷാവും. ഭാര്യേടെ അനുസരണ കണ്ട…’ ഏടത്തി അടുപ്പിലിരുന്നു തിളയ്ക്കുന്ന അലുമിനിയം പാത്രത്തിലേയ്ക്ക് കാപ്പിപ്പൊടിയും പഞ്ചസാരയും ഇട്ടിളിക്കി പിന്നെ പാത്രം തുണി കൂട്ടി എടുത്തു മാറ്റിവെച്ചു. ‘ അല്ല. ഇന്നലെ ചേട്ടൻ പോയത് അത്ര പന്തിയല്ലാതെ…’ ” ഓ. അങ്ങനെയൊന്നുലൈടാ. ചെലപ്പം ഇത്തിരി കള്ളു. കുടിയ്ക്കുവാരിയ്ക്കും. അപൂർവം ചെലപ്പം . മനസ്സി ദേഷ്യം തോന്നുമ്പം. പോയി ഒരു കുപ്പി കള്ളു. വലിച്ചു കേറ്റും.
പിന്നെ കൊറേ തെറിപ്പാട്ടു പാടും. ഇന്നലെയാരുന്നേൽ ഞാൻ നിന്നേ അതു പാടിക്കേപ്പിച്ചേനേ. ഇനി പറ്റത്തില്ല. ഇനിയെന്നല്ല. ഒരിയ്ക്കലും നിന്നോടിനി വയ്യ.” അവർ കാപ്പിയുമെടുത്ത് എന്റെ കൂടെ വന്ന് ബെഞ്ചിലിരുന്നു. പിന്നെ കാപ്പി ഉൗതിക്കുടിച്ചു. ഞാൻ കാപ്പി കയ്യിലെടുത്തില്ല. ‘ ഇനി പറ. നൈനക്കെന്നോട് എന്താ ഇത്ര പറയാനൊള്ളത്. കൂന്നായ്മ വല്ലോമാണെങ്കി. മോൻ മെനക്കെടണ്ട്. പറണേന്തക്കാം.” അപ്പോൾ വെളിയിൽ നിന്നും കാറിന്റെ ഹോൺ ശബ്ദം കേട്ടു. ‘ ഹിതാരാ. ഇത് രാവിലെ നമ്മടെ മൂലയ്ക്ക് കാറും കൊണ്ട്.. ? ‘ ഏടത്തി ആരോടെന്നില്ലാതെ പറഞ്ഞു.
‘ അത്.ഞാൻ. ഏടത്തീ. ഞാൻ താലൂക്കാശുപ്രതി വരേ ഒന്നു പോകുവാ…’ ‘ എന്താടാ. ഇന്നലത്തേ കഴിഞ്ഞപ്പം . നെക്കു സംശയം വല്ലോം. പരിശോധിക്കാനാണേല. എനിയ്ക്ക് മാറാരോഗമൊന്നുമില്ലെടാ…’ എന്റെ തേവരേ, ഇവരോടെങ്ങനെ കാര്യം പറയും. ഇവർ ഇപ്പോഴും മറെറാരു ലോകത്താണ്. എങ്കിലും വിലക്കപ്പെട്ട ലോകമാണെന്ന കുറ്റബോധം ഉണ്ടുതാനും. ഈ മാനസികാവസ്ഥയിൽ ഞാൻ കാര്യം പറഞ്ഞാൽ ഒരു പൊട്ടിത്തെറി ഉറപ്പാണ്. ‘ പിന്നെ. ഇന്നത്തേ പ്രതത്തിലൊരു വാർത്തേണ്ട…’ അതു പതിവല്ലേ. എന്തോവാ. നമ്മടെ നാട്ടിൽ വല്ലോരും ബലൽസംഗമോ. കൊള്ളയോ നടത്തിയോ. ഇത്ര അത്യാവശ്യായിട്ട് നീ പ്രതം നോക്കണേ.. അഥവാ ഒണ്ടെങ്കിതന്നേ ഏതായാലും നീയല്ല നടത്തീരിയ്ക്കണേ. ഇന്നലെ രാതീ നീ ഇവിടെ ഒണ്ടാരുന്നെന്ന് ഒന്നാം സാക്ഷി ഞാനല്ലേ.”

‘ ഏടത്തി വർത്താനം നിർത്തി ഈ വാർത്ത ഒന്നു വായിച്ചേ.’ ഞാൻ പ്രതം നിവർത്തി വാർത്ത തൊട്ടു കാണിച്ചു. വായിച്ചിട്ട് ഒന്നും സംഭവിയ്ക്കാത്ത പോലെ അവർ ചോദിച്ചു. ‘ ഇതിലെന്താടാ പുതുമ. എന്നും പ്രതത്തി കാണുന്നതല്ലേ. വിശദായിട്ടറിയണോങ്കി. നാളെ രാവിലത്തേ പ്രതം വായിച്ചാ പോരേ.. കാറ്റും കൊണ്ട് ഇപ്പഴേ താലൂക്കാശുപ്രതീലോട്ട് പായണോ…’ അതല്ലേടത്തീ. ഈ പറേന്ന ജീപ്പേലാ. ഇന്നലെ നമ്മടെ ചേട്ടൻ പോയിരിയ്ക്കണേ…” ഞാൻ പറഞ്ഞൊപ്പിച്ചു. എന്തോ മനസ്സിലാവാത്തതു പോലെ അവർ ഒന്നു ചിന്തിച്ചു. പിന്നെ അവരുടെ വാപൊളിഞ്ഞു കണ്ണു മിഴിച്ചു. ചങ്കിൽ ഇടിച്ചവർ നിലവിളിച്ചു. ” ബേ. എന്റെ ഭഗോതീ. ചതിച്ചോ. എന്റേട്ടൻ…” അവർ പുറകോട്ടു മറിഞ്ഞു. പ്രതീക്ഷിച്ചിരുന്നതുകൊണ്ട് ഞാനവരേ എന്റെ ചുമലിൽ താങ്ങി ‘ ഏടുത്തീ. ഏടത്തീ…’ ഞാൻ കുലുക്കി വിളിച്ചു. അനക്കമില്ല. ഞാൻ അവരേ ചായിച്ച ബെഞ്ചിലേയ്ക്കു കിടത്തി എന്നിട്ട് കുറച്ചു തണുത്ത വെള്ളമെടുത്തു മുഖത്തു തളിച്ചു. അവർ മെല്ലെ കണ്ണു തുറന്നു. എന്നേ ഒന്നു മിഴിച്ചു നോക്കി പിന്നെ നിലവിളിച്ചുകൊണ്ട് ചാടിയെഴുന്നേറ്റു. ” എനിക്കെന്റേട്ടനേ കാണണം. വാസൂട്ടാ. എനിക്കെന്റേട്ടനേ ഇപ്പം കാണണം. വാസൂട്ടാ. പോകാം. വാ… ‘ അവർ നേരേ മുറിയിലേയ്യോടി ഞാൻ പുറകേ ചെന്നു. ഈശ്വരന്മാരുടെ പടങ്ങളുടെ മുമ്പിൽ ചെന്നു നിന്നു. പിന്നെ ചെവികളിൽ രണ്ടു കയ്ക്കുകൾ പിടിച്ച് കരഞ്ഞുകൊണ്ട് ഏത്തമിട്ടു.

Leave a Reply

Your email address will not be published. Required fields are marked *