ഏട്ടത്തിയമ്മയുടെ കടി – 11

എന്റെ ഏടത്തീ. നിങ്ങളു. രണ്ടു പേരും ഇങ്ങനെ വിഷമിയ്യേണ്ട കാര്യമില്ലന്നേ. അങ്ങോട്ടൊന്നു ചെല്ലട്ടെ. സംഗതി എന്തൊന്നൊന്നറിയട്ടെ.” ഗണേശൻ പുറകോട്ടു തിരിഞ്ഞ് ഞങ്ങളേ ആശ്വസിപ്പിച്ചു. ഏടത്തി എന്റെ നെഞ്ചിൽ നിന്നും വേർപെട്ടു. പിന്നെ കണ്ണുതുടച്ച് നേരെയിരുന്നു. വണ്ടി ഓടിക്കൊണ്ടിരുന്നു. രണ്ടുരണ്ടര മണിക്കൂറിന്റെ ദൂരമുണ്ട് താലൂക്കാശുപ്രതിയിലേയ്ക്ക്. കുറേക്കഴിഞ്ഞപ്പോൾ ഗണേശൻ പുറകോട്ടു തിരിഞ്ഞ് ചോദിച്ചു ‘ ഏടുത്തീ. വല്ലോം കുടിയ്ക്കുകോ കഴിയ്ക്കുകോ മറോ വേണോ. രാവിലേ എറങ്ങീതല്ലേ.” ഗണേശൻ വീണ്ടും ചോദിച്ചു. വേണ്ടാ എന്ന് ഏടത്തി തലയാട്ടി ” ഒരു ഗ്രേസ്ലാങ്ങു ചായ കുടിച്ചാ കൊള്ളാരുന്നു. ശശി പറഞ്ഞു. ‘ നീയിപ്പം അങ്ങനെ ചായ കുടിയ്ക്കുണ്ടാ. അങ്ങു ചെന്നിട്ട് കേറ്റിയാ മതി.” കുഞ്ഞുട്ടൻ പറഞ്ഞു. ഗണേട്ടാ. വണ്ടി എവിടേലും നിർത്തി. ആ ശശിയ്ക്ക് ചായ വാങ്ങിക്കൊടുക്ക്. അവൻ വണ്ടി ഓടിക്കുന്നവനല്ലേ. ഇനി അതിന്റെ കൊഴപ്പം വേണ്ട…’ ഞാൻ പറഞ്ഞു.
അടുത്ത ചായക്കടയുടെ മുമ്പിൽ വണ്ടി ഒതുക്കിയിട്ടു. അവർ മൂന്നു പേരും ഇറങ്ങി. ‘ നിങ്ങക്കൊന്നും വേണ്ടേ…” കുഞ്ഞുട്ടൻ ചോദിച്ചു. വേണ്ട.നിങ്ങളു. വേഗം വന്നാ മതി.” ഞാൻ പറഞ്ഞു.
ഞാനും ഏടത്തിയും കാറിലിരുന്നു. ഏടത്തി എന്റെ തോളത്തേയ്ക്കു തല ചായിച്ചു. ‘ ഇനി എത ദൂരോണ്ട്.” ഏടത്തി ചോദിച്ചു. ‘ കൂടിയാ..ഒരു. ഒരു മണിക്കൂറു മതി. വിഷമിയ്ക്കാതെ. എന്റെ ഏടുത്തീ. ഒന്നും സംഭവിയ്ക്കില്ലെന്നേ. ചെലപ്പം പ്രതക്കാർക്കു നമ്പരു മാറിയതാരിയ്ക്കും.” അഛനും അമേം. വല്ലോം അറിഞ്ഞു കാണുമോ ആവോ. അവരേ എങ്ങനെ അറിയിയ്ക്കുമെടാ..?..” ‘ ആദ്യം നമ്മളു സത്യാവസ്ഥ അറിയട്ടെ..പിന്നെ നോക്കാം.” ‘ എന്നാലും എന്റെ വാസുട്ടാ. ഞാൻ പെഴച്ചതുകൊണ്ടല്ലേടാ. എന്റെ എട്ടനിതു വന്നേ. എന്റെ ഈശ്വരാ… എന്നെയണ്ടെടുത്താ മതിയാരുന്നില്ലേ.” വീങ്ങിക്കരയുന്ന അവരുടെ കണ്ണുനീര് വീണ് എന്റെ ഷർട്ടും ചുമലും നനഞ്ഞു. അപ്പോഴേയ്ക്കും ഒരു കുട്ടൻ കാപ്പിയുമായി ഗണേശൻ എത്തി ‘ ഇന്നാടാ.. ഏടത്തിയ്ക്കു കൊട്.’ ” എനിയ്ക്കു വേണ്ട. വാസൂട്ടൻ കുടിച്ചോ. ” അവർ മൂക്കു പിഴിഞ്ഞു തുടച്ചു. ഞാൻ കാപ്പി വാങ്ങി ഉൗതി. പിന്നെ അവരുടെ ചുണ്ടോടടുപ്പിച്ചു കൊടുത്തു. വെറും.വയറ്റി വീട്ടിന്നെറങ്ങീതല്ലേ. ഒരു കവിളു കൂടിക്ക്. വെഷമോം വെശപ്പും കൂടിയായാ. നമ്മക്കു നേരേ നിക്കേണ്ടതല്ലേ.” അവർ എന്റെ കണ്ണിലേയ്ക്കു നോക്കി. പിന്നെ ഒരു കവിൾ കുടിച്ചു. പിന്നെ ഗ്ലാസ്സു തട്ടിനീക്കി ബാക്കി ഞാനും കുടിച്ചു. രണ്ടു മിനിട്ടു കഴിഞ്ഞപ്പോൾ കുഞ്ഞുട്ടൻ വന്നു ഗ്ലാസ്സു തിരികെക്കൊണ്ടു പോയി എല്ലാവരും വണ്ടിയിൽ കയറി വണ്ടി ഓടാൻ തുടങ്ങിയപ്പോൾ ശശി പറഞ്ഞു. ‘ നല്ല സൊയമ്പൻ താറാമൊട്ട റോസ്റ്റൊണ്ടാരുന്നു. ധ്യതിയായ കൊണ്ടാ…അല്ലേല.” ‘ ഞങ്ങളേ ആശുപ്രതീൽ വിട്ടേച്ച. നീ പോയി താറാവുംകൂട്ടത്തിൽ പോയി കെടന്നോ. കൊതി തീരുമ്പം വന്നാ മതി.” അല്ലാ. വേണ്ടീട്ടൊന്നുവല്ലാരുന്നു.’ ശശി ഇളിഭ്യനായി

രണ്ടു കിലോമീറ്ററോളം പോയപ്പോൾ ശശി വീണ്ടും പറഞ്ഞു. ‘ ഇതിലേ പോയാ. ആ കലുങ്കു കാണാരുന്നു.” ശെരിയായിരുന്നു. ആ വഴി പോയാൽ പെങ്ങളുടെ വീട്ടിലെത്താം. പക്ഷേ ആരും മറുപടി പറഞ്ഞില്ല. പക്ഷേ അതു കേട്ട ഏടത്തി വീണ്ടും വിതുമ്പി ഗണേശൻ ശശിയുടെ തുടയിൽ ഒരടി കൊടൂത്തു. ശശി വണ്ടി നേരേ വിട്ടു. ആശുപ്രതിയിൽ ചെന്ന ഞങ്ങൾ ഏടത്തിയേ സന്ദർശക മുറിയിൽ കുഞ്ഞുട്ടനേ ഏൽപ്പിച്ച വിവരങ്ങൾ അന്വേഷിച്ചു. ഡ്യൂട്ടി ഡോക്ടറെ കണ്ടു. രജിസ്റ്റ്റിൽ പേരുനോക്കി. വാർത്ത ശൈരിയായിരുന്നു. എന്റെ കാലിന്റെ പെരുവിരലിൽ നിന്നും ഒരു വിറയൽ, ഗണേശൻ എന്നേ താങ്ങിയില്ലായിരുന്നെങ്കിൽ ഞാൻ മറിഞ്ഞടിച്ചു വീണേനേ. ക്രൈഡവർക്ക് കാര്യമായിട്ടൊന്നും പറ്റിയിട്ടില്ല. ചെറിയ കുറച്ചു മുറിവുകൾ മാത്രം, പിന്നെ കാലിന്റെ മുട്ട് ഒന്നുള്ളൂക്കിയിട്ടുണ്ട്. ചേട്ടനും പുറമേ ഒന്നും ഇല്ല, എങ്കിലും ബോധം തെളിയാത്തതു കൊണ്ട് ഐസീയുവിൽ ത്തന്നേ കിടത്തിയിരിയ്ക്കുന്നു. ഞങ്ങൾ അവിടെ ഓടിയെത്തി അനുജനാണെന്നു പറഞ്ഞിട്ടും അകത്തേയ്ക്കു കയറ്റി വിട്ടില്ല. രോഗിയ്ക്കു ബോധം തെളിയാതെ കയററുകില്ലെന്ന് പിടിവാശിയിൽ നഴ്സസുമാർ നിന്നു. ഞാൻ അവിടെയുണ്ടായിരുന്ന ചാരുണ്ടെഞ്ചിൽ ഇരുന്നിട്ട് ഗണേശനേ ഏടത്തിയേ കൊണ്ടു വരാനായി പറഞ്ഞു വിട്ടു. ഏടത്തിയേ കൊണ്ടു വന്നിട്ട് ഗണേശനും കുഞ്ഞുട്ടനും പൊന്നപ്പനേ കാണാൻ വാർഡിലേയ്ക്കു പോയി. വിവരങ്ങൾ അറിയണമല്ലോ. ഐസീയുവിന്റെ വട്ടത്തുളയിലൂടെ ഞങ്ങൾ ചേട്ടനേ ഒരു നോക്കു കണ്ടു. മൂക്കിലും വായിലും എന്തൊക്കെയോ കുഴലുകൾ.
ഏടത്തി എന്റെ ചുമലിൽ ചാരിനിന്നു. അവർ ഇപ്പോൾ വീഴുമെന്നു തോന്നി അകത്തു നിന്നും ഇറങ്ങി വന്ന നേഴ്സസിനോട് ഞാൻ ചോദിച്ചു. ” ഇത്. ആ രോഗിയുടെ ഭാര്യയാ.. ഞാൻ അനിയനും..ഒന്നകത്തു വിടാമോ.. ഒന്നു കണ്ടാ മതി.” ‘ അയ്യോ. എന്റെനിയാ. ബോധം തെളിയാതെ ആരേയും അകത്തേയ്ക്കു വിടരുതെന്ന് ഡോക്ടറു പ്രത്യേകം പറഞ്ഞിട്ടൊണ്ട്.”

‘ ഇപ്പം എങ്ങനെയുണ്ട്.” ” ഒടിവും ചതവും ഒന്നുല്യ.. ഒന്നും കാര്യമായിട്ട് പറ്റിയിട്ടില്ല. പിന്നേ എന്തോ ബോധം തെളിഞ്ഞിട്ടില്ല. കള്ളിന്റെ ലഹരീം ഒണ്ട്.’ അവർ ഞങ്ങളേ ഒന്നു സൂക്ഷിച്ചു നോക്കിയിട്ട് നടന്നുപോയി ഹോ, സമാധാനമായി ഞാൻ ഏടത്തിയേയും കൂട്ടി ബെഞ്ചിലിരുന്നു.

‘ ഞാൻ പറഞ്ഞില്ലേ. കുഴപ്പം ഒന്നും വരത്തില്ലെന്ന്.. ഏടത്തി പറഞ്ഞപോലെ ദേഷ്യത്തിനു കളെള്ളാത്തിരി കുടിച്ചു കാണും. കെട്ടെറങ്ങണേൽ താമസിയ്ക്കുവാരിക്കും.” ‘ എന്റീശരാ. എന്റെ തേവരേ. ഒന്നും പറ്റാതിരുന്നാ മതിയാരുന്നു. ഇനി ഞാൻ എന്റെ ആയുസ്സി വീഴത്തില്ലേ.സൂക്ഷിച്ചോളാവേ.. എന്റെ ഭഗോതീ. ‘ ഏടത്തി കണ്ണു തുടച്ചു. അവർക്കല്പം ആശ്വാസമായതു പോലെ. ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ നേഴ്സ് ഇറങ്ങിവന്ന് വിളിച്ചു. ‘ രോഗിയ്ക്ക് ബോധം വീണിട്ടൊണ്ട്. ഇനി കാണണമെങ്കിൽ ഏറ്റവും അടുത്ത ആൾക്കാർക്ക് മാത്രം കാണാം. പക്ഷേ.. രോഗിയേ ചോദ്യങ്ങൾ ചോദിച്ച് ശല്യപ്പെടുത്തരുത്. ഡോക്ടർ വന്ന് പരിശോധിച്ചിട്ട്. വാർഡിലേയ്ക്കു മാറ്റും. പിന്നെ നിങ്ങളെന്തു വേണേലും ആയിയ്യോ. ‘ ഞങ്ങൾ അകത്തു കയറി ഞങ്ങളേ കണ്ട ചേട്ടന്റെ മുഖത്ത് ഒരു വിളറിയ പുഞ്ചിരി പടർന്നു. കാര്യമായ ക്ഷീണമൊന്നും കണ്ടില്ല. ഏടത്തി ചേട്ടന്റെ കാൽക്കലിരുന്നു. ചേട്ടൻ മെല്ലെ എന്നെ കയ്ക്കുകാട്ടി വിളിച്ചു. ഞാൻ അടൂച്ചു ചെന്നു.

‘ നിങ്ങൾ. എങ്ങനെ അറിഞ്ഞു…?..’ പ്രതത്തിൽ കണ്ടു. വണ്ടീടേ നമ്പരു വെച്ചാ മനസ്സിലാക്കിയേ…”
പൊന്നപ്പൻ..?..”

വാർഡിലൊണ്ടെന്നു പറഞ്ഞു. കൊഴപ്പമൊന്നുമില്ല.
നീ കണ്ടോ.. ?..”

Leave a Reply

Your email address will not be published. Required fields are marked *