ശരീരം മുഴുവനും മുറിവും വെച്ചുകെട്ടുമായി കിടന്ന പൊന്നപ്പൻ ഒരു കുഴപ്പവും കൂടാതെ ഒരാഴ്ച കഴിഞ്ഞപ്പോൾ ആശുപ്രതി വിട്ടു.
ഞാനും അഛനും കൂടി കടയിൽ പോയിത്തുടങ്ങി ഏടത്തി ചേട്ടന്റെ അരികിലും. എന്റെ ചുമതലകളേപ്പറ്റി ഞാൻ കൂടുതൽ ബോധവാനായി എന്നെ സഹായിയ്ക്കാൻ ഗണേട്ടൻ ഉണ്ടായിരുന്നു. ടൗണിലേ നല്ല കടകളിലൊന്നായിരുന്നു ഞങ്ങളുടേത്. ആദ്യത്തേ രണ്ടു ദിവസങ്ങൾ കൊണ്ട് എനിയ്ക്കുതു മനസ്സിലായി. അഛൻ തളർന്ന മട്ടായിരുന്നു. എല്ലായിടത്തും ഓടാൻ ഞാൻ മാത്രം പരിശമിച്ചപ്പോൾ മനസ്സിലായി. കച്ചവടം നന്നായി നടത്താമെന്ന് അഛൻ എന്നേ സാധനങ്ങൾ വാങ്ങുന്ന കടകളിൽ പരിചയപ്പെടുത്തി ഞാൻ അങ്ങനെ ബിസിനസ്സുമായി ഇഴുകിച്ചേർന്നു. പഠിത്തം ഞാൻ മറന്നു. വീട്ടിൽ നിന്നുമുള്ള യാത്രയൊഴിച്ചാൽ താലൂക്കാശുപ്രതിയിൽ വലിയ ബുദ്ധിമുട്ടുണ്ടായില്ല. കുറേ ദിവസത്തേയ്ക്ക് എന്റെ കൂട്ടുകാർ എല്ലാവരും, വിലാസിനി വരേ സഹായിക്കാനെത്തി. എല്ലാവർക്കും ഞങ്ങൾക്കു സംഭവിച്ച ദുരന്തത്തിൽ വേദനയുണ്ടായിരുന്നു. കാരണം അഛനേ ഗ്രാമത്തിൽ എല്ലാവർക്കും ബഹുമാനമായിരുന്നു.
അഛൻ ചരക്കെടുക്കാൻ പോയ ഒരു ദിവസം ഗണേശൻ അപകടം ഉണ്ടായത് വിവരിച്ചു പറഞ്ഞു. പൊന്നപ്പൻ ആശുപ്രതീൽ ഗണേശനോടും കുഞ്ഞുട്ടനോടും പറഞ്ഞതായിരുന്നു. വീട്ടിൽ നിന്നും ദേഷ്യപ്പെട്ടിറങ്ങിയ ചേട്ടൻ യാത്രയ്ക്കിടയിൽ ഹൈവേയിൽ കണ്ട ഒരു കള്ളുഷാപ്പിൽ കേറി രണ്ടുമൂന്നു കുപ്പിയെങ്കിലും അകത്താക്കിക്കാണും,
ഇറങ്ങുമ്പോൾ ആടുന്നുണ്ടായിരുന്നു. വളരെയധികം നിർബന്ധിച്ചെങ്കിലും പൊന്നപ്പൻ ഒരു ഗ്ലാസ്സിൽ നിർത്തി കുറേ യാത്ര തുടർന്നപ്പോൾ മഴ തുടങ്ങി ജീപ്പിന്റെ മുമ്പിൽ അരികിലിരുന്ന് മഴ നന്നായിട്ടു നനഞ്ഞു. ഇടയ്ക്കു തെറിപ്പാട്ടും.
കൊടുങ്ങല്ലൂരമേടെ പൂറൊന്നു കാണണം ഇടനാടൻ ചക്ക പൊളന്ന പോലെ മൈരാടുമ്പുററിലേ മൈരുചികഞ്ഞാലോ കൊടമ്പുളി പോലത്തേ പൂറുകാണാം
കൊടുങ്ങല്ലൂരമ്മേടെ കൊതമൊന്നു കാണണം കൊട്ടാരക്കെട്ടു തൊറന്ന പോലെ കൊട്ടാരക്കെട്ടിലു നമ്മളു കേറിയാൽ അട്ട കൊളത്തിലു പോയ പോലെ ‘
എല്ലാം കൊതമാഹാത്മ്യങ്ങൾ മാത്രം. കുറേ പൂരപ്പാട്ടു പാട്ടു കേട്ട് സഹികെട്ടപ്പോൾ പൊന്നപ്പൻ പറഞ്ഞു. ‘ ചേട്ടാ.. ദൈവങ്ങളേം ദേവിമാരേം വെറുതേ വിട്ടേയ്ക്ക്. അവരേ തൊട്ടുകളിയ്ക്കുന്നത് അവർക്കിഷ്ടപ്പെടത്തില്ല.” ‘ നീ പോടാ. കൊടുങ്ങല്ലൂരമ്മയ്ക്ക് തെറിയാടാ ഇഷ്ടം. അവരുടെ കൊതം നല്ല ഫുൾൾൾൾ ടൈറ്റാരിയ്ക്കും. ദേവിയാകുമ്പം ഇഷ്ടം പോലെ സൗകര്യത്തിനു കൊതം അയയ്ക്കുകേം മുറുക്കുകേം ചെയ്യാബ്ലോ. എന്തു രസാരിയ്ക്കും. കുനിച്ചു നിർത്തി അടിച്ചു പറപ്പിയ്ക്കാൻ. .՝
ചേട്ടാ. ഇപ്പറേന്നത് മനുഷ്യനു തെറി പറയാൻ ഒരു കാരണം മാത്രാ. അല്ലാതെ ഒരു ദൈവത്തിനും ചീത്തവിളി ഇഷ്ടമല്ല. അതു ചെകുത്താനുള്ളതാ.” ‘ നീ പോടാ. നൈനക്കൊരു മൈരും അറിയത്തില്ല. നീ വണ്ടി ചവിട്ടി വിടെsാ. പൊലയാടിമോനേ.” പിന്നെയും ചേട്ടൻ പൂരപ്പാട്ടു തുടങ്ങി എല്ലാം കൊതമയം തന്നേ കുറേക്കഴിഞ്ഞപ്പൊൾ മഴ ഒതുങ്ങി. പെങ്ങളുടെ സ്ഥലത്തേയ്ക്കുള്ള വഴിയിലായപ്പോൾ വണ്ടിയുടെ സ്പീഡു കുറഞ്ഞു. ആ കലുങ്കിനടൂത്തെത്തിയപ്പോൾ ചേട്ടൻ പറഞ്ഞു. ‘ എന്താടാ നിന്റെ വണ്ടിയ്ക്ക്. ആക്സസിലേറ്ററില്ലേടാ. ചവുട്ടി വിടെടാ…’ പറയുകയും കയെത്തിച്ച് പൊന്നപ്പന്റെ ചുമലിൽ ഒരടിയും തള്ളും. ഓർക്കാപ്പുറത്തായിരുന്നതു കൊണ്ട് സ്റ്റീയറിങ്ങൊന്നു വെട്ടി ടാർ റോഡിൽ കുറേ ചെളിയും മണ്ണും കുഴഞ്ഞു കിടന്നിരുന്നു. വണ്ടി ഒന്നു തെന്നി, പൊന്നപ്പൻ ബേക്കു ചവിട്ടി, പക്ഷേ വണ്ടി നേരെ നിന്നില്ല. തെന്നി ചെന്ന്
മുൻവശം കലുങ്കിലിടിച്ചു. അത് വലിയ ഇടിയൊന്നുമായിരുന്നില്ല. സീററിന്റെ അരികിലിരുന്ന് കയ്ക്കകൊട്ടി പാട്ടു പാടിക്കൊണ്ടിരുന്ന ചേട്ടൻ തെറിച്ചുപോയി
പൊന്നപ്പന്റെ തലയും കാലും എവിടെയൊക്കെയോ മുട്ടി. സ്റ്റീയറിങ്ങിൽ തലവെച്ച് അവൻ അല്പം കിടന്നു. അപ്പോഴേയ്ക്കും എതിരേ ഒരു ലോറി വന്നു. അവർ വണ്ടി നിർത്തി, അവനേ കുലുക്കി വിളിച്ചു. വിവരങ്ങൾ ചോദിച്ചു. പൊന്നപ്പൻ വെള്ളം വേണമെന്നു പറഞ്ഞു. കുടിയ്ക്കാൻ അവരുടെ വണ്ടിയിലും ഉണ്ടായിരുന്നത് ഒരു കുപ്പി കള്ളായിരുന്നു. ഒരു കവിളു കൂടിച്ചപ്പോൾ മിണ്ടാമെന്നായി അപ്പോളാണു അവൻ പറഞ്ഞത് കൂടെയുണ്ടായിരുന്ന ആളു തെറിച്ചുപോയെന്ന് അവർ അവിടെയൊക്കെ നോക്കി പിന്നെ കലുങ്കിന്റെ താഴെ തോട്ടിൽ നോക്കി കുറച്ചു മഴവെള്ളം ഒലിച്ചുപോകുന്നതല്ലാതെ തോട്ടിൽ വെള്ളമുണ്ടായിരുന്നില്ല. തോടിന്റെ ഒരരികിൽ രണ്ടു മൂന്നു കരിങ്കല്ലുകൾക്കിടയിൽ അബോധാവസ്ഥയിൽ അവർ ചേട്ടനേ കണ്ടെത്തി ശ്വാസമുണ്ടായിരുന്നതു കൊണ്ട് അവർ പൊക്കിയെടൂത്ത് ലോറിയിലിട്ടു. രണ്ടുപേരെയും കൂട്ടി ആശുപ്രതിയിലെത്തിച്ച് അവർ സ്ഥലം വിട്ടു. കള്ളാണോ ദേവിയാണോ ചേട്ടനേ, അല്ല ഞങ്ങളേ ശിക്ഷിച്ചത് എന്ന് എനിയ്ക്കുറിഞ്ഞുകൂടാ. ഏതായാലും വരാനുള്ളത് വന്നു. ഇനി നേരിടുക തന്നേ, ഞാനുറച്ചു. ഒന്നര മാസം പ്ലാസ്സറിൽ കിടന്നപ്പോൾ നട്ടെല്ലിന്റെ പൊട്ടൽ കൂടിച്ചേർന്നു.
