“ഒന്നും ചെയ്യുന്നില്ല. അത് തന്നെയാ എന്റെ പ്രശ്നവും.” അവൾ അവൻ കേൾക്കാതെ പിറുപിറുത്തു.
വിഷ്ണുവിന്റെ കണ്ണുകൾ കൂർത്തു.
“എന്താ?”
“കുന്തം. നാട്ടിൽ നിന്ന് ഗ്രീഷ്മ വിളിച്ചു. അവൾക്ക് വിശേഷം ഉണ്ടെന്ന്.” ചാടിക്കടിക്കും പോലെ അവൾ പറഞ്ഞു.
“അതിന്?”
ദഹിപ്പിക്കുന്ന പോലെ പൂജ അവനെ നോക്കി.
“എടി കാര്യം പറയെടി.” അവൻ അന്താളിച്ചു.
“എന്ത് കാര്യം.. എല്ലാം പറഞ്ഞു തന്നിട്ടാണോ അറിയേണ്ടത്?
പൊട്ടൻ.” അവസാനത്തെ വാക്ക് പതിയെ വിളിച്ചു കൊണ്ട് അവൾ എഴുന്നേറ്റ് അടുക്കളയിലോട്ട് നടന്നു.
വിഷ്ണു അത് കേൾക്കുകയും ചെയ്തു.
പണ്ടത്തെ പോലെ തന്നെ പേടിച്ചു നടന്ന പൂജയല്ല ഇപ്പോൾ. ചെറിയ രീതിയ്ക്കൊക്കെ പൊട്ടനെന്നും നാറിയെന്നും ഒക്കെ താൻ കേൾക്കാതെ വിളിക്കാറുള്ളത് അവനറിയാം.
“അവൾ ഗർഭിണി ആയതിനു നീയെന്തിനാ എന്നോട് ചാടുന്നെ? എന്താ നിനക്കും ആവണോ?” വിഷ്ണു അടുക്കള വശത്തേക്ക് നടന്നു.
ഏതോ പാത്രം കഴുകി നിന്ന പൂജ ശക്തിയിൽ സിങ്കിലേക്ക് എടുത്തിട്ട് തിരിച്ചു വരുന്നത് കണ്ടു.
“അവർക്കും എത്രയോ മുന്നേ ഒരുമിച്ചു ജീവിച്ചു തുടങ്ങിയതാ നമ്മള്?”
“എടി ആ പെണ്ണിന് ജോലിക്കൊന്നും പോവാൻ താല്പര്യം ഇല്ലായിരിക്കും. അവൻ ഡോക്ടർ കൂടിയല്ലേ.. എന്നേം നിന്നേം പോലെയാണോ?
കാശുള്ള കുടുംബവും.
അവരേം നമ്മളെയും നീയിങ്ങനെ കമ്പയർ ചെയ്യാതെ.”
“എനിക്ക് ഡോക്ടർ ചെറുക്കനെ കിട്ടിയില്ല എന്നല്ലല്ലോ ഞാൻ പറഞ്ഞത്?
കുഞ്ഞിന്റെ കാര്യമല്ലേ..
എത്ര നാളായിട്ട് പറയുന്നതാ ഞാൻ.
എപ്പോഴും ജോലീടെ കാര്യം പറഞ്ഞു വായടപ്പിച്ചോണം.
എനിക്ക് സർക്കാർ ജോലി കിട്ടി മൂക്കിൽ പല്ല് വന്നിട്ടാണോ കൊച്ചിനെ ഉണ്ടാക്കുന്നത്?”
പറഞ്ഞു തുടങ്ങിയത് അരിശത്തോടെയാണെങ്കിലും പാതിയിൽ നിർത്തി വിതുമ്പിക്കൊണ്ട് പൂജ തിരിച്ചു നടന്നു.
വിഷ്ണുവിനും സങ്കടമായി.
അവൾ ചായയ്ക്ക് വെള്ളം വയ്ക്കുന്നതും നോക്കി അവൻ വാതിലിൽ ചാരി നിന്നു. പൂജ കരയുകയും ഇടത് കൈ ഉയർത്തി മുഖം തുടയ്ക്കുകയും ചെയ്യുന്നുണ്ട്.
നന്നായി പഠിക്കുന്ന പെണ്ണാണ് അവൾ.
പിഎസ്സി കിട്ടാനുള്ള കഷ്ടപ്പാടൊക്കെ അവനറിയാം.
എങ്കിലും പോകുന്ന വരെ പോകട്ടെയെന്നാണ് അവന്റെ തീരുമാനം.
ഇപ്പോഴൊരു കുഞ്ഞായാൽ നാളെ അവൾ തന്നെ താനവളുടെ ഭാവി ഇല്ലാതാക്കിയെന്ന് പറയുമോ എന്നവൻ ഭയന്നു.
കരഞ്ഞു ചുവന്ന മുഖത്തോടെ തന്നെ അവൾ വിഷ്ണുവിന്റെ കയ്യിലേക്ക് ചായക്കപ്പ് കൊണ്ട് കൊടുത്തു. അവൾ മുഖത്ത് നോക്കുന്നില്ലായിരുന്നു.
ചായ തന്ന് തിരിഞ്ഞ് പോവാനൊരുങ്ങിയവളുടെ കയ്യിൽ പിടിച്ച് അവൻ നിർത്തി.
“വന്നേ..” അവളെ വലത് കൈക്കുള്ളിൽ ഒതുക്കിക്കൊണ്ട് അവൻ ബാൽക്കണിയിലോട്ട് നടന്നു.
പൂജ പൂച്ചക്കുഞ്ഞിനെപ്പോലെ അവനെ പറ്റിച്ചേർന്നു നടന്നു.
ഇടത് കയ്യിലെ ചായ രണ്ടു തവണ സിപ്പ് എടുത്തിട്ട് വിഷ്ണു ചായക്കപ്പ് ബാൽക്കണിയിലെ ടേബിളിൽ വച്ച് ചെയറിലിരുന്നു.
അടുത്ത് നിൽക്കുന്നവളുടെ കയ്യിൽ പിടിച്ച് മടിയിലിരുത്തി.
“ആരെങ്കിലും കാണും.” അവൾ പിടഞ്ഞെഴുന്നേൽക്കാൻ ശ്രമിച്ചു.
“ലൈറ്റ് ഇട്ടില്ലല്ലോ. ആരും കാണില്ല.”
ഏട്ടന്റെ ദേഹത്ത് ചാരി ചുമലിൽ തല ചായ്ച്ചു വച്ച് പൂജ കറുത്ത മാനത്തേക്ക് നോക്കിക്കിടന്നു.
അരണ്ട വെളിച്ചത്തിൽ അനിയത്തിയുടെ മുഖത്തു നോക്കിയിരുന്ന വിഷ്ണുവിന് അവളോട് പ്രേമവും വാത്സല്യവും തോന്നി. പതു പതുത്ത അവളുടെ കൈയുടെ പുറത്ത് അവൻ പതിയെ തഴുകാൻ തുടങ്ങി.
“നാളെ എനിക്കെന്തെങ്കിലും പറ്റി പോയാൽ എന്ത് സംഭവിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ നീ?”
വിഷ്ണുവിന്റെ ആദ്യത്തെ ചോദ്യത്തിൽ തന്നെ തലയ്ക്കടി കിട്ടിയത് പോലെ പൂജ വിറങ്ങലിച്ചു പോയി.
“ഏട്ടാ..” അവൾ ഇങ്ങനൊന്നും പറയല്ലേ എന്ന അപേക്ഷയോടെ വിളിച്ചു.
അവനത് കാര്യമാക്കിയില്ല.
“നമുക്കൊരു കുഞ്ഞായെന്ന് വച്ചോ.. നിനക്ക് നാട്ടിൽ പോകാൻ പറ്റില്ല. ആരുടെ കുഞ്ഞെന്ന് പറയും നീ? ഒറ്റയ്ക്ക് സ്ഥിരമായ ഒരു വരുമാനം ഇല്ലാതെ ഈ നാട്ടിൽ എങ്ങനെ ജീവിക്കും?”
“ഇങ്ങനൊക്കെ പേടിച്ചിരുന്നാൽ എങ്ങനാ?
പിഎസ്സിയും എസ്എസ്സിയുമൊക്കെ കിട്ടാനുള്ള പാട് ഏട്ടന് അറിയുന്നതല്ലേ?
ഞാൻ.. വേറെന്തെങ്കിലും ജോലിക്ക് ശ്രമിച്ചാൽ പോരെ?”
