ഒറ്റപ്പെട്ടവളെ സ്നേഹിച്ച ചതിയൻ

“എന്താടാ?” അവൻ വാത്സല്യത്തോടെ ചോദിച്ചു.

“മ്ച്ചും.” അവൾ ദുർബലമായി പുഞ്ചിരിച്ചു.

“പേടിയാണോ?”

“മ്ം. ചെറുതായിട്ട്.”

“പണ്ടത്തെ സംഭവം ഓർത്താണോ?”

“ഉം.”

നിഖിൽ എണീറ്റിരുന്നു. അവളുടെ നെറ്റിയിൽ അവൻ ഉമ്മ വെച്ചു.

“സാരമില്ല മോളൂ. നിനക്ക് വേണ്ടെങ്കിൽ നമ്മൾ ഒന്നും ചെയ്യുന്നില്ല. മതിയാക്കാം.”

“വേണം!” ലിൻഡ അവൻ്റെ കയ്യിൽ പിടിച്ചു. എണീറ്റിരുന്ന് അവൾ മിഴിനീര് തുടച്ചു. ഒരു നിമിഷം അന്തഃക്ഷോഭം അടക്കാൻ ശ്രമിച്ച് ഇരുന്നതിനു ശേഷം ലിൻഡ തുടർന്നു. “എനിക്ക് എൻ്റെ — എൻ്റെ മനസ്സായിട്ട് ഒരാണിൻ്റൊപ്പം … ചെയ്യണം. എന്നാലേ അന്നത്തെ മുറിവ് ഉണങ്ങുള്ളൂ. അതിന് ഇതു പോലൊരു ചാൻസ് ഇനിയെപ്പം കിട്ടാനാ. വേണം. അതെൻ്റെ വാശിയാടാ. പ്ലീസ്. ഞാൻ കരഞ്ഞാലും നീ മൈൻഡ് ആക്കണ്ട. ചെയ്തോ.”

നിഖിൽ അവളെ കെട്ടിപ്പിടിച്ച് മെല്ലെ കിടക്കയിലേക്ക് ചാഞ്ഞു. ലിൻഡ കാലുകൾ അകത്തി. അവളുടെ നോട്ടം മറ്റെങ്ങോ ആയിരുന്നു. കരുതലോടെ അവൻ തൻ്റെ ലിംഗം വീണ്ടും അവളുടെ യോനീകവാടത്തിൽ മുട്ടിച്ച് അരക്കെട്ട് ഒന്നു താഴ്ത്തി. അത് അവളുടെ ഉള്ളിൽ അല്പം കയറി. ആ നൊമ്പരത്തിൽ ലിൻഡ ഒന്ന് ശ്വാസമെടുത്തു. നിഖിൽ അവളുടെ കവിളത്ത് ഉമ്മ വെച്ചു. സൂക്ഷിച്ച് അല്പാല്പമായി അവളുടെ ഉള്ളിലേക്ക് അവൻ തെന്നിയിറങ്ങി നിറഞ്ഞു. ഏതാനും നിമിഷങ്ങൾ അവൻ തൻ്റെ ദണ്ഡ് അവളുടെ ഉള്ളിൽ അനക്കാതെ വെച്ചുകൊണ്ടിരുന്നു.

“ചെയ്യട്ടേ?” അവളുടെ കാതിൽ അവൻ മന്ത്രിച്ചു.

“ഉം.” ലിൻഡ സമ്മതിച്ചു.

നിഖിലിൻ്റെ അരക്കെട്ട് താഴ്ന്നും ഉയർന്നും ചലിക്കാൻ തുടങ്ങി. ഉള്ളിൽ തെല്ല് നീറ്റൽ തോന്നിയെങ്കിലും ലിൻഡ സഹിച്ച് കിടന്നു. മെല്ലെ മെല്ലെ വേദന സുഖത്തിന് വഴി മാറി. അവൻ്റെ ഇടുപ്പുകൊണ്ടുള്ള അടികൾക്ക് വേഗം കൂടുന്തോറും അവൾ തിരിച്ചും അതേ താളത്തിൽ അടിച്ച് കൊടുക്കാൻ തുടങ്ങി. അധികം വൈകാതെ നിഖിൽ മറ്റൊരു രതിമൂർച്ഛയിൽ എത്തി. അവൻ്റെ ശുക്ലം ഉറയിൽ നിറഞ്ഞു; സംഭോഗഹർഷത്തിൽ പുളച്ചും കിതച്ചും വിറച്ചും ഒടുവിൽ തളർന്ന് അവൻ ലിൻഡയുടെ മേലേക്ക് വീണു. ഏതാനും നിമിഷങ്ങൾ കടന്നു പോയപ്പോൾ അവളുടെ ഉള്ളിൽനിന്ന് അവൻ്റെ തളർന്ന കളിക്കുട്ടൻ സ്വയം പുറത്തേക്ക് തെന്നിപ്പോന്നു. അവൻ ലിൻഡയുടെ അരികിലേക്ക് മാറിക്കിടന്നു. അവൾ അവനെ ഒരു ഗാഢാലിംഗനത്തിൽ തന്നിലേക്ക് ചേർത്തു. പിന്നെ അകന്നു മാറി പരസ്പരം തലോടിയും തഴുകിയും ഉമ്മ വെച്ചും അവർ കിടന്നു.

ആ ദിവസം മുഴുവൻ നവദമ്പതിമാരായി അവർ ഇരുവരും രതിലീലകൾ ആടിത്തിമിർത്തു. വൈകിട്ട് നിഖിൽ ലിൻഡയെ കോളജിൽ കൊണ്ടുചെന്ന് വിട്ടു.

“നടക്കാൻ ബുദ്ധിമുട്ടുണ്ടോ?” ലിൻഡ നിഖിലിൻ്റെ ബൈക്കിൽനിന്ന് ഇറങ്ങിയപ്പോൾ അവൻ ചോദിച്ചു.

“നീ പോടാ കില്ലപ്പട്ടീ.” അവൾ.

“അപ്പൊ നീയാരാ? കില്ലപ്പട്ടീടെ പട്ടിച്ചി. ബിച്ച്.”

“അതെയല്ലോ! യുവർ ബിച്ച്.” നിഖിലിൻ്റെ കവിളത്തു തലോടിക്കൊണ്ട് അവൾ മന്ദഹസിച്ചപ്പോൾ അവനും മൃദുസ്മേരം തൂകാതെയിരിക്കാൻ കഴിഞ്ഞില്ല.