കാതുകളിൽ പല കോടി പാലക്കൊമ്പുകളുടെ അസുരതാളം! കാക്കത്തൊള്ളായിരം അരമണികളുടെ മേഘഗർജ്ജനം ! എണ്ണിയാലൊടുങ്ങാത്ത കാൽചിലമ്പുകളുടെ പ്രകമ്പനം!
പെട്ടെന്ന് ഞാനാ കാഴ്ച കണ്ടു. കോമര കോടികൾക്ക് നടുവിൽ തേജ്വസിയായൊരു രൂപം! മേഘം തൊടുന്ന ഉയരം .
കണ്ണുകളിൽ സുര്യൻ ഗോളങ്ങൾ എരിയുന്നു. അത് എനിക്ക് നേരേ വരികയാണ്. കണ്ണുകൾ എൻ്റെ കണ്ണുകളിൽ തറച്ചിരിക്കുന്നു . ഹുങ്കാര ശബ്ദം അടുത്ത് വരുന്നു. അടുത്ത് വരുന്തോറും ആ മുഖം തെളിഞ്ഞ് വരുന്നു. ഞാനത് തിരിച്ചറിഞ്ഞു . ലീല . അവൾ വാളേന്തി ചിലങ്ക കെട്ടി പട്ടുടുത്ത് വരികയാണ്.
നോക്കി നിൽക്കേ ഒരു മേഘത്തുണ്ട് പോലെ അവൾ വായുവിലുയർന്ന് ഞങ്ങളുടെ തൊട്ടു മുന്നിൽ പറന്ന് നിന്നു . പിന്നെ ഒരു ചുവന്ന ചുഴി പ്പോലെ അമ്മയിലേക്ക് ആഴ്ന്നിറങ്ങി ലയിച്ചു. അമ്മ ലീലയായി. അമ്മയും ലീലയും ഒന്നായി. ആ നിമിഷം എൻ്റെ നാഭിയിൽ നിന്ന് ജീവൻ്റെ ജലം പൊട്ടിപ്പുറപ്പെട്ടു.
അനുഭുതിയുടെ കൊടുമുടിയിൽ എത്തിച്ചു കൊണ്ട് എന്നിൽ നിന്ന് അമ്മയിലേക്ക്, ലീലയിലേക് ജീവദായകമായ ആ അമ്യത് വർഷിച്ചു. പ്രപഞ്ചമാകെ നിശ്ശബ്ദമായി. അന്തമില്ലാതെ പ്രപഞ്ചമാകെ മുഴങ്ങുന്ന ഓങ്കാരം മാത്രം എൻ്റെ കാതുകൾ കടന്ന് മസ്തിഷ്കത്തിൽ പ്രതിധ്വനിച്ചു.
എൻ്റെ കണ്ണുകൾ കൂമ്പിയടഞ്ഞു. സുഷുപ്തിയിലാക്കൊ അബോധാവസ്ഥയിലോക്കൊ വഴുതി വീഴുന്നതിനു മുമ്പ് എൻ്റെ കാതുകളിൽ ഞാൻ അമ്മയുടെ സ്വരം കേട്ടു.
” റോയി, ലീലക്ക് ഒരു ആണിൻ്റെ കരുത്തും ആൺ ശരീരത്തിൻ്റെ സുഖവും അറിയണമെങ്കിൽ , ഞാൻ No പറയില്ല .
റോയിക്കും ആ ഒരു ആഗ്രഹം ഉണ്ടല്ലോ. പക്ഷ റോയിയുടെ കുഞ്ഞ്, എന്നു പറയുമ്പം എൻ്റെ ഗ്രാൻ്റ് ചൈൽഡ് ഏതോ ഒരു പെണ്ണിൻ്റെ വയറ്റിൽ അങ്ങിനൊരു സാഹചര്യത്തിൽ വളരുകാന്ന് വെച്ചാൽ …. I can’t even think about it.Do you hear me”.
ഉതിഷ്ഠോത്തിഷ്ഠ ഗോവിന്ദ ഉതിഷ്ഠ ഗരുഡധ്വജ । ഉതിഷ്ഠ കമലാകാന്ത ത്രൈലോക്യം മംഗളം കുരു
മാതസ്സമസ്തജഗതാം മധുകൈടഭാരേഃ വക്ഷോവിഹാരിണി മനോഹരദിവ്യമൂർത്തേ ശ്രീസ്വാമിനി ശ്രിതജനപ്രിയദാനശീലേ ശ്രീവേങ്കടേശദയിതേ തവ സുപ്രഭാതം :
കൊച്ചിക്കായലിലെ എതോ ഒരു ദ്വീപിലെ അമ്പലത്തിൽ നിന്നുയർന്ന വെങ്കിടേശ്വര സുപ്രഭാതം.
⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️
ഉണരുമ്പോൾ നേരം വെളുത്തിട്ട് ഏറെ കഴിഞ്ഞിരുന്നു. നോക്കുമ്പോൾ കിടക്കയിലാണ് . കട്ടിലിൻ്റെ ഒരു ഓരത്ത് അമ്മ കിടന്നുറങ്ങുന്നു. അപ്പഴും അമ്മ നഗ്നയാണ്. ഒരു വശം ചെരിഞ്ഞ് കിടന്നുറക്കുന്ന അമ്മയെ ഞാൻ തെല്ലിട നോക്കിയിരുന്നുപ്പോയി. ആഭരണങ്ങൾ ഒന്നും അഴിച്ചു വെച്ചിട്ടില്ല.
അഴിഞ്ഞുലഞ്ഞ് കിടക്കുന്ന മുടി. പെട്ടെന്ന് എൻ്റെ മനസ്സിൽ ഒരു ഭയാനക ദൃശ്യം തെളിഞ്ഞു. ഫ്ലാറ്റിൻ്റെ മുറ്റത്ത് വീണ് ചിന്നിചിതറി ചോരയിൽ കുളിച്ച് കിടക്കുന്ന അമ്മയുടെ രൂപം. ഇന്നലെ ഒരു നിമിഷത്തിൻ്റെ നാലിലൊന്ന് ഞാൻ വൈകിയിരുന്നെങ്കിൽ ഇപ്പോൾ അമ്മ ! ഓ ദൈവമെ .ഞാൻ പെട്ടെന്ന് അമ്മയെ പൂണ്ടടക്കം പുണർന്നു . ഉമ്മ വെച്ചു. ദൈവത്തിന് നന്ദി പറഞ്ഞു. അമ്മയൊന്നുമറിയാതെ കൊച്ചുകുഞ്ഞിനെ പോലെ ഉറക്കമാണ്.
ഞാൻ എഴുന്നേറ്റു . സൈഡ് ടേബിളിലിരുന്ന ഫോൺ എടുത്ത് സമയം നോക്കി. 11.10. ഫോൺ തിരികെ വെയ്ക്കാൻ തുടങ്ങിയപ്പോളാണ് കണ്ടത് കോൺടാക്ട് ലിസ്റ്റിൽ ഇല്ലാത്ത ഒരു നമ്പറിൽ നിന്ന് ഒരു വാട്സപ്പ് മെസ്സേജ്. ഞാൻ അത് തുറന്നു . ഞാൻ ഞെട്ടിപ്പോയി. അത് വായിക്കുന്തോറും ഞാൻ കൂടുതൽ ഞെട്ടി.
(തുടരും.)
