കള്ളനും കാമിനിമാരും – 9 17അടിപൊളി 

കൂടിയ അളവിലുള്ള പലിൻ്റെ ഒഴുക്ക് രാധയുടെ യോനി നിറച്ചു.
രവി അരക്കെട്ടിൽ കൈക്കുത്തി, പുറത്തേക്ക് നോക്കി, വീണ്ടും വീണ്ടും രാധയുടെ കുഴഞ്ഞ യോനിയിൽ അടിച്ചുകൊണ്ടിരുന്നു. അമ്പിയും അച്ഛനും അടുത്തെത്താറായി എന്ന് തിരിച്ചറിഞ്ഞ രവി, രാധയുടെ വസ്ത്രം നേരെയിട്ട്, ആയുധം വലിച്ചൂരി നേരെ മരപ്പുറയിലേക്ക് നടന്നു.

അമ്പി മുറിയിലേക്ക് കയറിയപ്പോൾ, കട്ടിലിൽ ഇരുന്ന് ഈറൻ മുടി കോന്തുന്ന അമ്മയെയാണ് കണ്ടത്. രാധയുടെ പെരുമാറ്റത്തിൽ പ്രത്യേകിച്ച് ഒന്നും കാണാത്തതുകൊണ്ട്, മറ്റൊരു സംശയം ഉയർന്നുമില്ല.

“നിങ്ങൾ എന്തേ പോന്നൂ…” രാധ എഴുന്നേറ്റ് ഭർത്താവിൻ്റെ പിടിച്ച് കട്ടിലിൽ ഇരുത്തി.
“പേടിക്കാനൊന്നും ഇല്ല.. ചെറിയ ഉളുക്കെയുള്ളൂ… അതുകൊണ്ട് പൊക്കോളാൻ പറഞ്ഞു. അച്ഛനാണെങ്കിൽ എങ്ങിനെയെങ്കിലും വീട്ടിൽ എത്തിയാൽ മതിയെന്നുമായി….” മറുപടി അമ്പി വക.

“രവിയേട്ടൻ എവിടെ …” അമ്പി ചുറ്റും നോക്കി.
“പുറത്ത് കാണും….” രാധ അലസമായി മറുപടി പറഞ്ഞിട്ട്, രാധയുടെ കൈയ്യിലുള്ള ചെറുസഞ്ചി വാങ്ങിവച്ചു.

ആണിൻ്റെ പാൽമണം പലവട്ടം ആസ്വദിച്ച അമ്പിക്ക് മുറിയിൽ നിറഞ്ഞ ഭോഗഗന്ധം പെട്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞു. പക്ഷേ, ഇക്കാര്യം അമ്മയോട് ചോദിക്കാനും വയ്യ. രവിയെ ചുറ്റും നോക്കിയെങ്കിലും, കാണാൻ കഴിഞ്ഞതുമില്ല. എങ്കിലും അമ്പിയിലെ പെണ്ണ് തളർന്നില്ല. അവളുടെ കണ്ണ് അമ്മയെ പിന്തുടർന്നു. അൽപ്പം കഴിഞ്ഞപ്പോൾ രവി വീട്ടിലേക്ക് കയറുകയും,

അമ്മ മറപ്പുരയിലേക്ക് കയറുകയും ചെയ്തു. പക്ഷേ, രവിയോട് എന്താണ് നടന്നതെന്ന് ചോദിക്കാനുള്ള ധൈര്യം അമ്പിക്ക് ഉണ്ടായില്ല. അതേസമയം അമ്മയോട് എന്താ ചോദിക്കുക എന്നൊരു സംശയവും ഉടലെടുത്തു. അഥവാ, രവിയേട്ടൻ അമ്മയ്ക്ക് ഒരു “പണി” കൊടുത്തുവെങ്കിൽ, അത് അമ്മയുടെ ഭാഗ്യം എന്ന് കരുതി സമാധാനിക്കാം… രാധ മനസ്സിൽ കരുതി.

സമയം അതിവേഗം കടന്നുപോയി. നേരം ഇരുട്ടിവന്നു. വങ്ങിക്കൊണ്ടുവന്ന സാധനങ്ങൾകൊണ്ട് ചോറും, കറിയും, മെഴുക്ക്പുരട്ടിയും രാധ ഉണ്ടാക്കി. അമ്പിയും സഹായത്തിന് കൂടി. അതിനിടയിൽ, രവി തിരികെ പോകാൻ ധൃതി കൂട്ടി. പക്ഷേ, രവി ഇന്ന് പോകരുത് എന്ന് കൂടുതൽ ശഠിച്ചത് രാധയായിരുന്നു.

പകുതിക്ക് വെച്ച പണി പൂർത്തീകരിക്കണം എന്ന് അവർ പറഞ്ഞപ്പോൾ രവിക്ക് കാര്യം മനസ്സിലായി. പക്ഷേ അതിനുള്ള സാഹചര്യം?? അത് അവർ ഒരുക്കിത്തരാം എന്നും പറഞ്ഞപ്പോൾ, രവി തിരികെ പോകേണ്ട എന്ന് തീരുമാനിച്ചു.

“മോൻ കഴിക്കുന്ന കൂട്ടത്തിൽ ആണോ..?” ഏറെ നേരം വരാന്തയിൽ ഇരുന്ന് മടുത്തപ്പോൾ അകത്ത് കയറിയ രവിയോട് അമ്പിയുടെ അച്ഛൻ തള്ളവിരൽ കുടിക്കുന്ന രീതിയിൽ ഒരു ആക്ഷൻ കാണിച്ച് ചോദിച്ചു.

“അങ്ങിനെയൊന്നും ഇല്ല… പക്ഷേ, ശീലം ഇല്ല…” രവി പറഞ്ഞു.
“ഇവിടെ കുറച്ച് നാടൻ വാറ്റ് ഇരിപ്പുണ്ട്… വേണമെങ്കിൽ ഒന്ന് കൂടാം….” കക്ഷി ചിരിച്ചു.
“കമ്പനി തരാം…. അത് പോരെ..??” രവിയും ചിരിച്ചു. പിന്നെ എല്ലാം ദ്രുതഗതിയിൽ ആയിരുന്നു. വാറ്റിൻ്റെ കുപ്പി കൺതുറന്നു. ഗ്ലാസ്സുകൾ രണ്ടല്ല, മൂന്നെണ്ണം നിറഞ്ഞു. മൂന്നാമത്തെ ഗ്ലാസ്സിൻ്റെ ഉടമ രാധയായിരുന്നു.

തൊട്ടുനക്കാൻ അച്ചാറും പിന്നെ പുഴുങ്ങിയ മുട്ടയും. നല്ല കോംബിനേഷൻ! ഒൻപത് മണിയോടെ അത്താഴം കഴിച്ച്, രവി വരാന്തയിലും, മറ്റ് മൂന്ന് പേരും അകത്തും കിടന്നു. രവിയെ വരാന്തയിൽ ഒറ്റയ്ക്ക് കിടത്തുന്നതിൽ അമ്മയ്ക്കും മകൾക്കും വിഷമം ഉണ്ടായിരുന്നു. പക്ഷേ, പരിമിതമായ സൗകര്യം മനസ്സിലാക്കി,

മനസ്സില്ലാമനസ്സോടെ രവിക്ക് ഒരു പുതപ്പും അധികമായി നൽകി, മുൻവശത്തെ വാതിൽ രാധ അടച്ചു. അന്നേരം, രവി അരികിൽ വന്ന്, ചുണ്ടിൽ ഒരു കടി സമ്മാനിച്ച്, തിരികെ വന്ന് കിടന്നു.

ഉറക്കം വരാതെ, കുറേ നേരം, മുകളിലെ കഴുക്കോലിൽ നോക്കി രവി കിടന്നു. മനസ്സിൽനിന്നും ആ പലവ്യഞ്ചനകടക്കാരൻ്റെ ഓഞ്ഞ മുഖം വിട്ടുപോകുന്നില്ല. (തൻ്റെ അവിഭാജ്യ ഘടകമായ ടോർച്ച് ഇതിനകം ബാഗിൽനിന്നും അടുത്ത് പുറത്ത് വച്ചിരുന്നു). രവി മുണ്ടും, ഷർട്ടും ഊരി, മറപ്പുരയ്ക്ക് അരികെയുള്ള അലക്ക് കല്ലിൽ വച്ച്, ടോർച്ചും എടുത്ത് നേരെ ആ പലവ്യഞ്ചനക്കട ലക്ഷ്യമാക്കി നടവരമ്പിലൂടെ നടന്നു. തവളകളുടെ മാക്രോം… വിളികൾ അന്തരീക്ഷം ശബ്ദമുഖരിതമാക്കി.

Leave a Reply

Your email address will not be published. Required fields are marked *