“എന്ത് പറ്റി മോളൂ? എന്തിനാ കരയുന്നേ?” ഞാൻ വീണ്ടും ചോദിച്ചു.
“ഒന്നൂല്ല.”
“പറ മോളേ… മൂഡ് കളയാതെ.”
“അമ്മയെ ഓർത്തു കരഞ്ഞതാ ഏട്ടാ.”
“അമ്മക്കെന്തേ… സീരിയസായി വല്ലതും?”
“ഒന്നുമില്ല.” അവളുടെ കവിളിൽ നാണം കൂടു കൂട്ടി. “അമ്മ പറയുവാ..”
“സസ്പെൻസിടാതെ പറയെടീ”
“അമ്മ പറയുവാ, വണ്ടീടെ ഗ്ലാസ്സ് പൊക്കി വെക്കാൻ മറക്കണ്ടാന്ന്.”
“ങേ.” ഞാൻ കണ്ണുമിഴിച്ചു നിന്നപ്പോൾ അവൾ പറഞ്ഞു, “മരുന്നൊക്കെ അമ്മേടെ കയ്യിൽ സ്റ്റോക്കാ. അമ്മ നമ്മുടെ അവസ്ഥ മനസ്സിലാക്കി നാടകം കളിച്ചതാ.”
“അയ്യേ..” ഞാൻ അസ്വസ്ഥനായി.
“ഓരോന്നോർത്ത് മൂഡ് കളയണ്ട. ഇന്നേട്ടൻ അമ്മേടെ മൊകത്ത് നോക്കീലേ, അമ്മക്കെല്ലാം അറിയാം. അമ്മ പിന്നെ പറയുവാ..ഇന്നലത്തെ പോലെ നേരം വെളുക്കുവോളം കുത്തി മറിയണ്ട. അത്യാവശ്യം തീർത്തു രണ്ടാളും പോയിക്കിടന്നോളീ എന്ന്.”
“അയ്യേ.. എങ്ങനാടീ നീ അമ്മേനെ ഫേസ് ചെയ്തേ. ഓർക്കാൻ കൂടി വയ്യ.”
“അതാണ് മ്മടെ അമ്മ… മനീഷിന് സംശയം കൊടുക്കാതെ നോക്കാൻ, രാവിലെ അവൻ ഡ്യൂട്ടിക്ക് പോയാൽ ബാക്കി നോക്കാം എന്നും പറഞ്ഞു.”
സമ്മിശ്ര വികാരത്തോടെ ഞാൻ തരിച്ചു നിൽക്കുമ്പോൾ അവൾ തുടർന്നു
“അമ്മക്ക് നമ്മളെക്കുറിച്ചുള്ള കരുതൽ കേൾക്കണോ?”
“ഹ്ം.”
“അമ്മ പറയുവാ… എനിക്ക് നമ്മുടെ കിഴക്കേതിലെ വളപ്പിൽ ഒരു വീട് ഉണ്ടാക്കാനുള്ള ഏർപ്പാട് നോക്കാന്ന്.” അമ്മയുടെ ദീർഘവീക്ഷണത്തിൽ കണ്ണു തള്ളി നിന്ന എൻ്റെ മൂക്ക് പിടിച്ചു വലിച്ചു കൊണ്ട് അവൾ തുടർന്നു,
“വല്ലതും മനസ്സിലായാ? കെട്ട് കഴിഞ്ഞാല് ഇത് സീനക്ക് മാത്രായി കൊടുക്കരുത്’ന്ന്.”
അവൾ എൻ്റെ കുണ്ണയിൽ അമർത്തിക്കൊണ്ട് തുടർന്നു, “മനീഷ് ഡ്യൂട്ടിക്ക് പോയാൽ ഉടൻ അവിടെ വന്ന് ഡ്യൂട്ടി തുടങ്ങിക്കോണം ന്ന്.”
“മനസ്സിലായേ.” ഞാൻ അവളെ സീറ്റിലേക്ക് പിടിച്ചിരുത്തി ടോപ്പ് അഴിക്കാനൊരുങ്ങി.
അവൾ തടഞ്ഞു, “ഡോണ്ടൂ ഡോണ്ടൂ. അമ്മ പറഞ്ഞത് അനുസരിക്കണം. നീ ഷട്ടറ് താഴ്ത്തുമ്പോളേക്കും ഞാൻ വണ്ടീടെ സീറ്റൊക്കെ മടക്കി വെക്കാം.”
ഞാൻ തംബുയർത്തി, “ഡൺ.”
ഷട്ടർ താഴ്ത്തി, ഇന്നോവ കാറിൻ്റെ പിൻ സീറ്റുകൾ മടക്കി ഞങ്ങൾ മണിയറയുണ്ടാക്കി. പിന്നെ, കാർ പോർച്ചിൽ മടക്കി വെച്ച ഫോൾഡിംഗ് ബെഡ് എടുത്ത് അകത്തു വിരിച്ചു, അമ്മയെ മനസ്സിൽ സ്മരിച്ചു കൊണ്ട് അകത്തേക്ക് കയറിക്കിടന്നു.
അവസാനിച്ചു.
