ഒരു പാട് ഭൂമിയും സ്വത്തുക്കളും ഉള്ള ആളാണ്.. മഹേന്ദ്രൻ എന്നാണ് പേര്.. എല്ലാരും തബ്രാ എന്നാണ് വിളിക്കുന്നത്…അങ്ങേരു കനിഞ്ഞാൽ മൂന്നോ നാലോ ഏക്കർ നിങ്ങൾക്ക് പത്തു പൈസ മുടക്കാതെ കിട്ടും..
കാശു മുടക്കാതെയോ.. മൂന്നാല് ഏക്കറോ.. നീ എന്തു വട്ടാ സൂസമ്മേ പറയുന്നത്.. അത്രേം സ്ഥലമൊക്കെ ആരേലും വെറുതെ തരുമോ…
എന്റെ ചേച്ചി.. അങ്ങേർക്ക് മൂന്നോ നാലോ ഏക്കറൊക്കെ മണൽ തരിപോലെയാ…
പിന്നെ നമ്മൾ നാട്ടാരേം വീട്ടാരേം വിട്ട് ഇവിടെ വന്ന് കിടക്കുന്നത് എങ്ങിനെയെങ്കിലും രക്ഷപെടാനാ..
സ്വത്തു വേണം ചേച്ചി സ്വത്ത്.. ഇല്ലങ്കിൽ ഒരുത്തനും നമ്മളെ തിരിഞ്ഞു നോക്കില്ല…
അതു നേടാൻ ആരുടെ കാലു വേണേലും പിടിച്ചോണം.. ആ മഹേന്ദ്രന്റെ അടുത്ത് ഇത്തിരി നടു വളച്ചു നിന്നു എന്നും കരുതി ചങ്ങനാശ്ശേരികാര് ആരും അറിയാൻ പോകുന്നില്ല..
വർഗീസ് ചേട്ടന്റെ കൂടെ ചേച്ചിയും പോണം.. അവളെയും കൂട്ടിക്കോ സാറയെ.. സ്ത്രീകളെ കാണുമ്പോൾ മനസലിയുന്ന ആളാ ഈ തബ്രാ…
സൂസമ്മ പറയുന്നത് കേട്ട് ആദ്യം മിഴിച്ചു നിന്നുപോയി എങ്കിലും പതിയെ പതിയെ കാര്യം ആലീസിന് പിടികിട്ടി..
സൂസമ്മ പറയുന്നത് സത്യമല്ലേ… പണവും സ്വത്തും ഇല്ലങ്കിൽ നമ്മളെ ആരും മൈന്റ് ചെയ്യില്ല…
പറയുന്നത് കേട്ടിട്ട് അയാൾ വല്ല്യ കോടീശ്വരൻ ആണെന്ന് തോന്നുന്നു..
അങ്ങനെ ഒരാളുടെ മുൻപിൽ ഇത്തിരി താണു കൊടുത്താൽ എന്താണ് കുഴപ്പം.. ആര് അറിയാനാണ്.. തന്റെ നാടും തനിക്ക് അറിയാവുന്നവരും ഇവിടെ നിന്നും എത്രയോ ദൂരെയാണ്…
അങ്ങനെ മഹേന്ദ്രനെ പോയി കാണാൻ തന്നെ ആലീസ് തീരുമാനിച്ചു…
ഇക്കാര്യം ആലീസിനോട് എങ്ങിനെ പറയും എന്ന് ഓർത്തു വിഷമിച്ചിരുന്ന വർഗീസ്സിനെ അമ്പരപ്പിച്ചു കൊണ്ടാണ് അലീസ്സും സാറയും ഒരുങ്ങി ഇറങ്ങിയത്..
സാറക്ക് ഏതോ വലിയ ആളെ കാണാൻ പോകുന്നു എന്ന വിവരം മാത്രമേ കിട്ടിയിരുന്നുള്ളൂ…
അവർക്ക് വഴി കാട്ടിയായി ഔതകുട്ടിയും ഓപ്പമുണ്ട്…
ദൂരെ പാട വരമ്പിൽ കൂടി മൂന്നു നാലു പേർ വരുന്നത് കളപ്പുരയുടെ ഉമ്മറത്തിരുന്നു മഹേന്ദ്രൻ കണ്ടു..
ഒരാൾ ഔതകുട്ടിയാണ് എന്ന് മനസിലായപ്പോഴാണ് സൂസമ്മ ഇന്നലെ പറഞ്ഞ കാര്യം മഹി ഓർത്തത്…
ഒരു പശുവിന്റെയും കിടാവിന്റെയും കാര്യം…
പശുവും കിടാവും.. കൊള്ളാം അതോർത്തപ്പോൾ കുണ്ണ ഒന്നും പിടച്ചു… ഉമ്മറത്തെ കസേരയിൽ കുണ്ണയെ തുടകൾക്കിടയിൽ ഇറുക്കി പിടിച്ചുകൊണ്ട് മഹി ഇരുന്നു…
മുറ്റത്തേക്ക് കയറി കഴിഞ്ഞാണ് ആലീസിനെയും സാറയെയും മഹി ശ്രദ്ധിക്കുന്നത്…
അയാൾ ശരിക്കും അതിശയിച്ചു പോയി… പൂത്തുലഞ്ഞു നിൽക്കുന്ന ചെമ്പകം പോലെ ഒരു മകൾ… അതിനൊത്ത അമ്മയും..
അലീസ് മഹി ഇത്ര ചെറുപ്പം ആയിരിക്കുമെന്ന് കരുതിയില്ല… കനത്ത സ്വർണ്ണ ചെയിനും വിരലുകളിൽ ഒന്നിൽ കൂടുതൽ രഗ്നങ്ങൾ പതിച്ച മോതിരങ്ങളും കട്ടി മീശയും നല്ല ഉയരമുള്ള ഒത്ത ഒരു ചെറുപ്പക്കാരൻ…
തന്റെ മുൻപിൽ വന്ന് തൊഴുത ഔതകുട്ടിയോട് ഇതൊക്കെ ആരാടോ എന്ന് അൽപ്പം ഗൗരവത്തിൽ തന്നെ മഹി ചോദിച്ചു…
പെങ്ങളാണ് തബ്രാ.. ഇത് മോള്.. പെങ്ങളുടെ മോള്…ഇത് അളിയൻ…
ങ്ങുഹും.. എന്താണാവോ ഇങ്ങോട് ഇറങ്ങിയത്..
ഇത്തിരി കഷ്ടത്തിലാണ് തമ്പ്രാ.. കാര്യങ്ങൾ ഒക്കെ പൊടിപ്പും തൊങ്ങലും ചേർത്തു ഔതകുട്ടി അവതരിപ്പിച്ചു…
അപ്പോൾ കൃഷിക്കു പറ്റിയ മണ്ണു വേണം അല്ലേ..
അതെ തമ്പ്രാ.. മറ്റൊരു വഴിയും ഇല്ല ഞങ്ങൾ എന്നും കടപ്പെട്ടു ജീവിച്ചു കൊള്ളാം.. ഇതു പറഞ്ഞത് വർഗീസ്സാണ്…
മഹിക്ക് വർഗീസിന്റെ ആ വാക്ക് അങ്ങു പിടിച്ചു പോയി..
ആഹ്.. അങ്ങനെ വേണം. നന്ദി വേണം.. നന്ദിയുള്ളവരെ നമ്മളും കൈ വിടില്ല…
ഇങ്ങനെ പറഞ്ഞു കൊണ്ട് തന്റെ ചട്ട യിലെ മുഴപ്പിലേക്ക് തുറിച്ചു നോക്കുന്ന മഹിയെ കണ്ട് ആലീസ് തല കുനിച്ചു…
സാറ എന്ന തിരുവിതാംകൂർ സൗന്ദര്യം എത്ര കണ്ടിട്ടും മഹിക്ക് മതിവരുന്നില്ല.
ഇവൾ ചേറിൽ മുളച്ച ചെന്താമര തന്നെ… എന്തു കൊടുക്കേണ്ടി വന്നാലും കൈവിടരുത്…
ഇവളെ അങ്ങ് കല്യാണം കഴിച്ചാലോ എന്നുപോലും ഒരു നിമിഷം മഹി ആലോചിച്ചു പോയി…
