ജീവിതം നദി പോലെ – 1അടിപൊളി  

മുഴുത്ത ഒരു തെറി പറഞ്ഞു കൊണ്ടു ഞാൻ അടുത്ത സിഗ്നലിൽ നിന്ന് യു ടേൺ അടിച്ചു. പിന്നെ ആദ്യം കണ്ട തട്ടുകടയുടെ സൈഡിൽ ഒതുക്കി.

“ഇതെന്തിനാ ഇവിടെ നിർത്തിയത്?”. അച്ചു.. പതിവായി പോകുന്ന കട അല്ലാത്തത് ആണ് ആ ചോദ്യം ചോദിക്കാൻ അവനെ പ്രേരിപ്പിച്ചത്.

” നിന്റെ അമ്മൂമ്മക്ക് വായു ഗുളിക വാങ്ങാൻ, ഇറങ്ങു മൈരേ വല്ലതും ഞണണ്ടേ ” വഴി മാറിയ ദേഷ്യം അവന്റെ മണ്ടക്ക് തീർത്തു. വിശപ്പ് തള്ളക്ക് വിളിക്കാൻ തുടങ്ങിയത് കൊണ്ടാവും തിരിച്ചൊന്നും പറയാതെ അവൻ ഇറങ്ങി. തട്ടു ദോശയും, ഓലെറ്റും, കട്ടൻ കാപ്പിയും യാ മോനെ എന്താ കോമ്പിനേഷൻ… ഓരോ മലയാളിക്കും ഒരിക്കലെങ്കിലും പരിചയമുള്ള കോമ്പോ… ഫുഡ്‌ അടിച്ചതിനു ശേഷം വണ്ടിയെടുക്കാൻ തുടങ്ങിയപ്പോൾ അച്ചു ചാടി ഡ്രൈവിംഗ് സീറ്റിൽ കയറി,

” നീ അപ്പുറത്ത് ഇരുന്നാൽ മതി, ഞാൻ ഓടിച്ചോളാം ഇല്ലെങ്കിൽ നീ ഇനി ആലുവക്ക് പകരം അറബിക്കടലിൽ എത്തിക്കും ” അവൻ ഡോർ വലിച്ചടച്ചു. 🤬അവന്റെ കുഴിയിൽ കിടക്കുന്ന വല്യപ്പനെ വരെ മനസ്സിൽ തെറി വിളിച്ചു കൊണ്ട് ഞാൻ co ഡ്രൈവർ സീറ്റിൽ കയറി. അവൻ വണ്ടി എടുത്തു. വണ്ടി നീങ്ങി തുടങ്ങിയപ്പോൾ അവൻ ചോദിച്ചു

“നീ എന്ത് ഓർത്താണ് നേരത്തെ വണ്ടി ഓടിച്ചത് ” അവൻ എന്നെ നോക്കി.

“നീ ആദ്യം ഐശ്വര്യയുടെ അടുത്ത് വണ്ടി ഒതുക്ക് “ഞാൻ പറഞ്ഞു.

“ഡേ ഇന്നത്തേക്ക് ഉള്ളത് ആയില്ലേ” വണ്ടി ഒതുക്കിക്കൊണ്ട് അവൻ ചോദിച്ചു.

ഞാൻ ഒന്നും മിണ്ടാതെ ഇറങ്ങി നേരെ സെക്യൂരിറ്റി ചേട്ടന്റെ അടുത്തെത്തി, ചേട്ടൻ പറഞ്ഞതിലും നൂറു രൂപ കൂടുതൽ കൊടുത്ത് 5 ബോട്ടിൽ കൂടി വാങ്ങി വണ്ടിയുടെ സീറ്റ് കവറിനു പുറകിൽ തള്ളി. എന്നെ നോക്കുന്ന അച്ചുവിനെ നോക്കി “നാളെ പെരുന്നാൾ ആയിട്ട് സാധനം കിട്ടാതെ തെണ്ടി നടക്കാൻ വയ്യാത്തോണ്ടാ “. അപ്പോഴാണ് അവനു കാര്യം മനസ്സിലായത്.

“എത്ര അടിച്ചാലും ഡ്രൈ ഡേ ഓർത്തു വച്ചു സാധനം സ്റ്റോക്ക് ചെയ്യുന്ന നീ കുടിയന്മാർക്കൊരു അഭിമാനമാടാ 😂” അവൻ മുഷ്ടി ചുരുട്ടി സിന്ദാബാദ് വിളിക്കുന്ന പോലെ പറഞ്ഞു.. പിന്നെ അവൻ അധികം സംസാരിക്കാതെ ഡ്രൈവിംഗിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. ഞാൻ പുറത്തേക്കു നോക്കിയിരുന്നു. പിന്നോട്ട് ഓടിമറയുന്ന കാഴ്ചകൾക്ക് അപ്പുറം ഞാൻ മനസ്സിൽ സമീറയെ വീണ്ടും, വീണ്ടും പ്രാപിക്കുകയായിരുന്നു. അവസാനം സമീറയെ തന്നെ എന്റെ ഇങ്കിതത്തിന് വശംവദയക്കാൻ മനസ്സ് കൊണ്ട് തീരുമാനമെടുത്ത്. അത് അച്ചുവിനോട് പറയാം എന്ന് കരുതി ഞാൻ അവനെ നോക്കുമ്പോൾ എന്റെ മുഖത്തേക്ക് നോക്കിയിരിക്കുന്ന അച്ചുവിനെയാണ് ഞാൻ കാണുന്നത്. നോക്കിയപ്പോൾ വണ്ടി ആലുവ എത്തിയിരിക്കുന്നു, അവരുടെ വീട് ഇരിക്കുന്ന ലയനിന്റെ വഴിയിലാണ് വണ്ടി നിർത്തിയിരിക്കുന്നത്. മനസ്സിൽ സമീറയെ സങ്കൽപഭോഗം നടത്തിക്കൊണ്ടിരുന്ന ഞാൻ വണ്ടി നിർത്തിയതൊന്നും അറിഞ്ഞില്ല. ചമ്മലോടെ അച്ചുവിനെ നോക്കി.

അവൻ ഗ്ലാസ് ഉയർത്തി, ac ഓണാക്കി, എന്നിട്ടു സീറ്റ് പിന്നിലേക്ക് ആക്കി ചാരി കിടന്നു എന്നിട്ട് എന്നെ നോക്കി “ആ ഇനി പറ “.

ഞാൻ ചമ്മൽ മറച്ചു ഒന്നുമറിയാത്ത പോലെ ചോദിച്ചു “എന്ത് പറയാൻ?”

“നിന്റെ അച്ഛൻ വാസുദേവൻ അമേരിക്കയ്ക്ക് പോയ കഥ. ഇനിയും സംശയം ഉണ്ടെങ്കിൽ നിന്റെ അപ്പൂപ്പന്റെ പതിനാറടിയന്തിരത്തിന്റെ കഥയായാലും മതി ” അവൻ വളരെ സൗമ്യമായി എന്റെ പിതൃക്കളെ സ്മരിച്ചു.

ഇനിയും വെറുതെ കുഴിയിൽ കിടക്കുന്ന പിതാമഹാന്മാരെയും, ദൂരെ തറവാട്ടിൽ കിടന്നുറങ്ങുന്ന പിതാജിയെയും തുമ്മിക്കാൻ താല്പര്യം ഇല്ലാത്തതിനാൽ ഞാൻ വീണ്ടും അവനെ ചൊറിയാൻ നിന്നില്ല.

“ഡാ നീ പറഞ്ഞപ്പോൾ കടയിലെ ഓരോരുത്തിമാരെയും മനസ്സിൽ കണ്ടു ഞാൻ ഒരാളെ ഉറപ്പിച്ചു.”

“ആരെ?” അവന്റെ കണ്ണുകൾ ആകാംഷ കൊണ്ട് വെളിയിൽ വരുന്നത് പോലെ തോന്നി.

“സമീറ ” ഞാൻ ആ പേര് പറയുമ്പോൾ ഞാൻ പോലുമറിയാതെ എന്റെ ശബ്ദത്തിന് ഒരു താളം കൈവന്നു.

“ആ സെലെക്ഷൻ കൊള്ളാം, ആള് ഒരു ഐറ്റം ചരക്ക് ആണ്. പക്ഷേ വളയുമോ? നമ്മുടെ കോംപ്ലക്സ്ൽ തന്നെ പലരും ശ്രമിച്ചു നോക്കിയതാ പക്ഷേ പുള്ളിക്കാരി അവരെയെല്ലാം ചിരിച്ചു കൊണ്ട് തന്നെ ഒഴിവാക്കിയതാണ്. എന്തിനു ഒരിക്കൽ ഞാൻ ഒന്ന് വിളിച്ചു നോക്കിയതാ, പക്ഷേ എന്റെ സംസാരത്തിന്റെ പോക്ക് ശരിയല്ല എന്ന് മനസ്സിലാക്കിയടത്തു തന്നെ പുള്ളിക്കാരി ബ്രെക്കിട്ട്. കുറച്ചു കൂടി വളർന്നിട്ട് പോരെടാ അച്ചു എന്ന് എന്നോട് ചോദിച്ചപ്പോൾ ഞാൻ ആകെ ചമ്മി നാറിയതാ. പക്ഷേ പിന്നെ കണ്ടപ്പോൾ ഒന്നും തന്നെ പുള്ളിക്കാരി അത് മനസ്സിൽ വച്ചു സംസാരിച്ചിട്ടില്ല. പഴയത് പോലെ കമ്പനി ആയിട്ട് പെരുമാറി. അപ്പോൾ ഉള്ള കാര്യം പറഞ്ഞാൽ എനിക്കവരോട് ചെറിയ ബഹുമാനവും തോന്നി. അല്ല ഇത്രയും പേരുണ്ടായിട്ടും നീ എന്താ സമീറയുടെ പേര് പറഞ്ഞത്?” നീണ്ട സംഭാഷണത്തിനോടുവിൽ ആ ഒരു ചോദ്യത്തോടെ അവനെന്നെ നോക്കി.

“അവൾക്ക് എന്നോട് ഒരു താല്പര്യമുള്ള പോലെ തോന്നിയിട്ടുണ്ട് പലപ്പോഴും, ചിലപ്പോൾ തോന്നലാവും. പിന്നെ അവളുടെ സ്ട്രക്ചർ മോനെ.. ഓഹ്ഹ്ആ..ആരാ മോനെ ഒന്ന് ആഗ്രഹിക്കാത്തത്. ഡിവോഴ്സ് ആയിട്ട് 8-9 കൊല്ലമായി അവളും എന്തെങ്കിലും ആഗ്രഹിക്കുന്നുണ്ടാവില്ലേ? പിന്നെ തലയിൽ ആവില്ല എന്ന തോന്നലും ഇനി എന്റെ ഉദ്ദേശം നടന്നില്ലെങ്കിൽ, അവൾ അത് പുറത്തു പറഞ്ഞു നാറ്റിക്കില്ല എന്നത് കൊണ്ടു കൂടി ആ കൂട്ടത്തിലെ സേഫ് അവളാണെന്ന് തോന്നി. പിന്നെ അവളോട് ആകുമ്പോൾ എനിക്ക് വലിയ ചമ്മലില്ലാതെ സംസാരിക്കാം.” ഞാൻ പറഞ്ഞു നിർത്തി.

“ഓഹ് ഇതിനിടയിൽ നീ ഇത്രയൊക്കെ ആലോചിച്ചു കൂട്ടിയോ? കൊള്ളാം.. എങ്കിൽ പോയി മുട്ടി നോക്കു അവള് മിക്കവാറും ദിവസങ്ങളിൽ ഒക്കെ 12 മണിക്കൊക്കെ ഓൺലൈൻ കണ്ടിട്ടുണ്ട്.” അവൻ സീറ്റ് ബെൽറ്റൂരി ഡോർ തുറന്നു പിന്നെ പിന്നിലേക്ക് കൈയിട്ടു ഞാൻ തടയുന്നതിനു മുൻപ് രണ്ടാമത് വാങ്ങിയ കുപ്പിയിൽ ഒരെണ്ണം എടുത്തു ഇത് ഞാനെടുത്തു എന്ന് പറഞ്ഞുകൊണ്ട് ഓടി.

“നിന്നെ ഞാൻ എടുത്തോളമെടാ കൊച്ചു മൈരേ “എന്ന് വിളിച്ചു പറഞ്ഞു കൊണ്ടു ഞാൻ വണ്ടിയെടുത്തു. ആലുവ പറവൂർ ജംഗ്ഷൻ കഴിഞ്ഞാണ് എന്റെ ഫ്ലാറ്റ്, കൊച്ചിയിൽ വന്നു കുറച്ചു കഴിഞ്ഞപ്പോൾ കുറച്ചു ലാഭാകരമായി കിട്ടിയത് ആണ് ഇപ്പോഴത്തെ എന്റെ 1 bhk ഫുള്ളി ഫർണിഷ്ഡ് അപാർട്മെന്റ്. ഇക്കയുടെ പരിചയത്തിൽ ആണ് വില കുറച്ചു കിട്ടിയത്, കൈയിൽ ഉണ്ടായിരുന്ന 2011 മോഡൽ ഇന്നോവ ഒരെണ്ണം മറിച്ചിട്ടാണ് ഇത് വാങ്ങിയത്. പക്ഷേ നന്നായി അടിച്ചു കുന്തം മറിഞ്ഞു വന്നു കിടക്കാൻ സ്വന്തമായി ഭൂമിയിൽ പാമ്പുകൾക്കും പറവകൾക്കും മാത്രമല്ല അജയ്ക്കും ഒരു ഇടമുണ്ടായി. ഇന്ന് ഇത് പോലെ ഒന്ന് വാങ്ങാൻ അന്ന് മുടക്കിയതിന്റെ ഇരട്ടി വേണം, ഹാ ഓപ്പൺ പാർക്കിങ്കിൽ വണ്ടിയിട്ട് ഒരു ബോട്ടിൽ എടുത്തു മടിയിൽ തിരുകി നേരെ റൂമിലേക്ക്, ഇനി കൈയിൽ പിടിച്ചു കൊണ്ടു പോയി സദാചാര വാദികളെക്കൊണ്ട് പറയിപ്പിക്കേണ്ടല്ലോ… നേരെ പോയി കുളിച്ചു ഫ്രഷായി, കുളി കഴിഞ്ഞപ്പോൾ കൊണ്ട് വന്ന ബിയർ പൊട്ടിച്ചു പതിയെ സിപ് ചെയ്തു തുടങ്ങി.. നേരെ ബാൽക്കണിയിൽ പോയിരുന്നു… ഉയരത്തിൽ നോക്കുന്നതിന്റെയോ, ഉള്ളിലെ മദ്യത്തിന്റെ മാന്ത്രികതയോ ആ ദൂരക്കാഴ്ച വളരെ മനോഹരമായി തോന്നി. ബിയർ ബോട്ടിൽ സൈഡിൽ വച്ചിട്ട് ഫോൺ കൈയിൽ എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *