ഡോക്ടർ തിരക്കിലാണ് – 4

രാത്രിയിൽ കിടന്ന ഞാൻ കള്ളപ്പുഞ്ചിരിയോടെ ഉള്ള അവളുടെ കുറുമ്പും കുസൃതികളും മനക്കണ്ണിൽ വീണ്ടും കണ്ടു!
അവളെപ്പറ്റി അന്വേഷിയ്കാൻ എനിയ്കുള്ള പരിമിതമായ സാഹചര്യങ്ങൾ വച്ച് ഞാൻ തിരക്കിയറിഞ്ഞത് ഇതുപോലൊരു പെൺകൊടി ആ നാട്ടിലില്ല എന്നാണ്…!
അത്ര വിനയവും അടക്കമൊതുക്കവും!
മുഹമ്മദ് കുട്ടിയുടെ മൂന്ന് പെൺമക്കളിൽ ഏറ്റവും ശാന്തസ്വഭാവം ഉള്ളവൾ!

വെറുമൊരു കൌതുകത്താൽ തിരക്കിയതാണ് അല്ലാതെ അവളുടെ സ്വഭാവസർട്ടിഫിക്കറ്റ്
വേണ്ടിയിട്ടല്ല!

തിങ്കളാഴ്ച തിരികെ കൊണ്ടുചെന്ന് വിടുമ്പോൾ യാത്രയിൽ അവൾ പറഞ്ഞു:

“ഇക്കാൻറെ ഫോൺനമ്പർ കുറിച്ച് തരണേ…. മാഡത്തോട് ചോയിച്ചേച്ച് ഒരു മണിക്കൂർ പുറത്ത് പോരാവന്ന ദിവസം ഞാൻ വിളിയ്കാം!”

കേരളത്തിൽ മൊബൈൽഫോൺ ആദ്യമായി വന്ന കാലം! ബിപിഎൽ മൊബൈൽ!

ഇൻകമിംഗ് കോളുകൾ മിനിട്ട് മൂന്നര രൂപയും ഔട്ട്ഗോയിംഗ് കോളുകൾ മിനിട്ടിന് ആറര രൂപയും ചാർജ്ജുള്ള കാലം!

ഓരോരോ ആവശ്യങ്ങൾക്കായി വലിയച്ചന്മാർക്ക് എന്നെ എപ്പോളും വിളിയ്കേണ്ടതിനാൽ ആദ്യം തന്നെ അവർ എനിയ്ക് അതൊരെണ്ണം വാങ്ങി നൽകിയിട്ടുണ്ട്….!

“അല്ല! നീയെന്തിനാ ഇടയ്കൊരുമണിക്കൂർ ഇറങ്ങുന്നേ..?”

“അതേ…. കണ്ട ചെക്കമ്മാരുടെ കൂടെയൊന്നും കറങ്ങിനടക്കാൻ എനിക്ക് പറ്റൂല!
അതോണ്ട് ഇവടത്തെ രജിസ്റ്റർഓഫീസിൽ പോയി ഒടനെ കല്യാണം കല്യാണം രജിസ്റ്റർ ചെയ്യണം!
ഈ പട്ടിക്കാട്ടിലെ ഓഫീസിൻറെ ഭിത്തിയേ ഒരുമാസം നമ്മടെ ഫോട്ടോ കെടന്നാ ആരറിയാനാ…??
അതുവല്ല കാര്യം… എനിക്കിനീം മുള്ളാനൊക്കെ മുട്ടും അപ്പ ആ കളിയാക്കങ്ങ് നിന്നോളുവല്ലോ!!”

ഞാൻ അതിശയിച്ച് പോയി! എന്തൊരു മനപ്പൊരുത്തം! ഈയാഴ്ച തന്നെ രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ തുടങ്ങണം എന്നത് മനസ്സിൽ കരുതിയാണ് ഞാനും പോന്നത്! അതിവൾ ഇങ്ങോട്ട് പറയുന്നു!

ഒരു ഇസ്ളാം പെൺകുട്ടി ഈഴവയുവാവിനെ ജീവിതപങ്കാളി ആക്കണമെങ്കിൽ അതത്ര നിസ്സാരമായി നടക്കുന്ന കാര്യമല്ല!
ആ ബന്ധം പൊതുജനം അറിയും മുന്നേ നിയമപരമായി ഭാര്യാഭർത്താക്കന്മാരാകുക എന്നതല്ലാതെ മറ്റ് മാർഗ്ഗങ്ങൾ ഒന്നുമില്ല!
ഇരുവീട്ടുകാരുടെ മുന്നിലും പിടിച്ചുനിൽക്കണം എങ്കിലും!

മെഡിക്കൽ കോളജിന് മുന്നിൽ ചെന്ന് ഇറങ്ങിയപ്പോൾ അവൾ ഫോട്ടോയുടെ നെഗറ്റീവ് ബാഗിൽ നിന്നും എടുത്ത് തന്നു!

റസിയ തൻറെ പേഴ്സ് എൻറെ നേരേ തിരിച്ച് കാണിച്ചു!
അതിൽ ഞാൻ കൊടുത്ത എൻറെ ഫോട്ടോ!

എന്തായാലും ആ ആഴ്ച തന്നെ ഞങ്ങൾ ഇരുവരുടെയും ഫോട്ടോ പതിച്ച റസിയാബീഗവും ശ്രീകാന്ത് ചന്ദ്രനും തമ്മിലുള്ള വിവാഹം രജിസ്റ്റർ ചെയ്യുവാതിരിയ്കാൻ തക്കതായ കാരണങ്ങൾ വല്ലതുമുണ്ടെങ്കിൽ ബോധിപ്പിയ്കാൻ പറഞ്ഞ് കൊണ്ടുള്ള സബ് രജിസ്റ്റാറുടെ വിജ്ഞാപനം ആ ഓഫീസിൻറെ നോട്ടീസ് ബോർഡിൽ തൂങ്ങി!

അന്ന് തന്നെ അതിൻറെ മുകളിൽ അടുത്ത നോട്ടീസും വന്നു!

അവിടുത്തുകാർ അല്ലാതെ ഞങ്ങളുടെ നാട്ടുകാർ അവിടെ ചെന്നാലും പഴയ നോട്ടീസുകൾ പരതി വായിക്കില്ലല്ലോ!

രജിസ്റ്ററോഫീസിൽ നിന്ന് പുറത്തിറങ്ങിയതും റസിയ തൻറെ കുറുമ്പ് പുറത്തെടുത്തു!
“അങ്ങനെ എൻഗേജുമെന്റ് കഴിഞ്ഞു!
ഇതിനും പാർട്ടിയുണ്ട് ഫുഡ് എവിടെയാ? അങ്ങോട്ട് പോട്ടെ!”

റസിയയ്ക് ഹാഫ് ഡേ ലീവ് കിട്ടിയതിനാൽ ഞങ്ങൾ നേരേ പാർക്കിലേയ്ക് ആണ് പോയത്. ആ സമയത്ത് അവിടെ ആരും തന്നെ കാണില്ല!

തത്തപ്പച്ച ചുരിദാറും ചുവപ്പ് പാന്റും അതേ ചുവപ്പ് നിറത്തിലുള്ള ഷാളും ആ കൂടി ആയപ്പോൾ ആ വേഷം റസിയയ്ക് നന്നായിണങ്ങി!

ഇത് എന്നല്ല ഏത് വേഷവും അവൾക്ക് നന്നായിണങ്ങും!

നെറ്റിയിലെ ഇടത്തരം വലുപ്പമുള്ള സ്റ്റിക്കർ പൊട്ടും തട്ടമില്ലാത്ത തലയിലെ വകച്ചിലില്ലാതെ വെറുതേ പിന്നോട്ട് ചീകിയിട്ട പട്ടുപോലുള്ള മുടിയും കൂടിയായപ്പോൾ റസിയ അസ്സൽ ഒരു ഹൈന്ദവപെൺകൊടിയായി!

സിമന്റ് ചാരുബഞ്ചിൽ എന്നോട് പറ്റിച്ചേർന്നിരുന്ന അവളുടെ പഞ്ഞിപോലെ മാർദ്ദവമാർന്ന തുടയിൽ കൈ വച്ച് കൊണ്ട് ഞാൻ ചോദിച്ചു:

“മോളൂ…. ഇടിപിടീന്ന് കല്യാണം നടത്തിയാ എല്ലാ പ്രശ്നോം തീരുമെന്നാണോ നിൻറെ വിചാരം!

നിൻറെ പഠിത്തം രണ്ടാം വർഷം പാതിയേ ആയുള്ളു!

അത് കഴിയുംവരെ മൂന്നര വർഷം എങ്കിലും കൂടി ഇത് രഹസ്യമായി വച്ചേ പറ്റൂ!

അതോണ്ട് എന്നും ഞാൻ വന്ന് കൊണ്ടോണം തിരികെ കൊണ്ടെ വിടണം എന്നൊന്നും എൻറെ മോള് കൊച്ചുകുട്ടികളെ പോലെ ശാഠൃം പിടിക്കരുത്…!”

“അന്നാ മാസത്തി ഒരു പ്രാവശ്യം മതി!”

പെട്ടന്ന് അവൾ എൻറെ നേരേ തിരിഞ്ഞ് ഇരുന്ന് പറഞ്ഞു!

ഞാൻ ചിരിച്ച് കൈയോങ്ങി!

“ദേ… ഒരു വീക്കങ്ങ് വെച്ചുതന്നാലൊണ്ടല്ലോ!”

രണ്ടാം ശനി കൂടിയ ഒരാഴ്ച വെള്ളിയാഴ്ച ദിവസങ്ങളിലേ ഇവൾ സാധാരണ വീട്ടിലേയ്ക് പോരാറുള്ളു!

ഈ ശനിയാഴ്ച പോന്നത് ഞാൻ കാരണമാണ് എൻറെ കൂടെ പോരാൻ വേണ്ടി മാത്രം!

“ഇക്ക നേരത്തെ തന്നെ ഒന്ന് പൊട്ടിക്കുമെന്നാ ഞാങ്കരുതിയെ! ഈ പഞ്ചപാവത്തെയാണല്ലോ എല്ലാരും വല്യ പുള്ളിയാ അതാ ഇതാന്നോക്കെ പറഞ്ഞേ!

പെണ്ണുങ്ങള് നേരേ വന്നാ ഓടിക്കും!
തമാശ പോയിട്ട് ഒന്നും മിണ്ടാഞ്ചെല്ലാമ്മേല! ഹോ എന്താർന്നു…! മലപ്പുറംകത്തി! ആറ്റംബോംബ്…!!!

ഞാൻ പരിസരം ഒന്ന് നോക്കിയിട്ട് ചുറ്റിപ്പിടിച്ച് ആ പൂങ്കവിളിൽ ചുണ്ടമർത്തി!

പെട്ടന്ന് മാറി പഴയപടി ഇരുന്നിട്ട് പറഞ്ഞു:

“അതെൻറെ മൊഞ്ചത്തിക്കുട്ടി ആയോണ്ടല്ലേ!

അല്ലാണ്ടൊരുത്തീം എന്റടുത്തോട്ട് കൊഞ്ചിക്കോണ്ട് പോരില്ലല്ലോ!”

“അത്ര പെരുത്തിഷ്ടാ ന്നെ?”

“ഹേയ്..! അതൊന്നുവല്ല! ഇഷ്ടമുള്ള പെണ്ണിനെ ആരേലും കെട്ടുവോടീ മണ്ടീ…!”
അവളെന്നെ കൊഞ്ഞനം കുത്തി കാട്ടിയിട്ട് വാശിയോടെ ചോദിച്ചു:

“അപ്പ ഞാനപ്പ ഇടിച്ചുകേറിയില്ലാരുന്നേലോ!”

“ഹഹഹ….! ഗായത്രീടെ കല്യാണം കഴിഞ്ഞ് ശ്രീക്കുട്ടി നിന്റടുത്തൂന്ന് ഒന്ന് മാറാൻ നോക്കി നിക്കുവാരുന്നു ഞാൻ!
നിന്റടുത്ത് വന്ന്

‘നിന്നെയാർക്കും വിട്ടുകൊടുക്കില്ല എനിയ്ക് വേണം’

എന്ന് പറയാൻ!
അതിനും മുന്നേ നീ ഓവർടേക്ക് ചെയ്തില്ലേ!”

റസിയ എൻറെ കണ്ണുകളിലേയ്ക് നോക്കി…..

“എനിക്കിച്ചിര നേരം കെട്ടിപ്പിടിച്ചിരിക്കണം… നമുക്ക് ആദ്യം വന്നപ്പ പോയ ആ സ്ഥലത്ത് പോയാലോ?”

“ആയിക്കോട്ടെ എൻറെ ഭാര്യേടിഷ്ടം!”

ഞാൻ ചിരിച്ച് കൊണ്ട് എണീറ്റു.

അവിടെ ചെന്ന് ആ പാറയിൽ കാലും നീട്ടി ഇരുന്ന എൻറെ മാറത്ത് കവിളമർത്തി റസിയ എന്നോട് പറ്റിച്ചേർന്ന് ഇരുന്നു. ആ പൂമേനിയുടെ മൃദുസ്പർശം എൻറെ സിരകളെ ഉണർത്തി.

വലംകൈ എൻറെ പിന്നിലൂടെ ചുറ്റിപ്പിടിച്ച് ഇടംകൈ എൻറെ വയറിലേയ്ക് വച്ച് ഇടതുകാൽ എൻറെ കാലിലേയ്ക് കയറ്റിവച്ച് കാലും നീട്ടി ചാരിയിരുന്ന എൻറെ മാറിലേയ്ക് ചാഞ്ഞ് കിടക്കുകയാണ് റസിയ!

ആ വലത് മുല എൻറെ മാറിൽ ഞെരിഞ്ഞാണ് ഇരിയ്കുന്നത്!

അവളുടെ തോളിലിരുന്ന എൻറെ ഇടംകൈ പിടിച്ച് ചുരിദാറിനുള്ളിലേയ്ക് കയറ്റി വച്ചിട്ട് റസിയ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു:

Leave a Reply

Your email address will not be published. Required fields are marked *