ത്രീസം

ചേച്ചിക്കഥയാണ്. ഞാനിതൊക്കെ എഴുതുമോ എന്നാകും ഇപ്പൊ മനസ്സിൽ തോന്നിയത് അല്ലെ? എഴുതാല്ലോ. അതിനെന്താ ..

സാധാരണ ഇവിടെ വരുന്ന ചേച്ചിക്കഥകൾ പോലെ ഒരാൺകുട്ടിയുടെ പെർസ്പെക്റ്റീവ് അല്ല. എനിക്ക് രണ്ടും വഴങ്ങുമെങ്കിലും ഇവിടെയധികമില്ലാത്തതു കൊണ്ട് ചേച്ചിയുടെ പെർസ്‌പെക്റ്റിവിലാണ് കഥ പോകുന്നത്. ആസ്വദിക്കാൻ ശ്രമിക്കുക. മീരയാണ് ഇതിന്റെ ബേസ് ഐഡിയ. അതുകൊണ്ട് മോശമാവില്ലെനിക്കുറപ്പുണ്ട്. പിന്നെ എപ്പോഴും അവിഹിതം എഴുതുമ്പോ ഇടയ്ക്ക് നേരായ പ്രണയവും വേണമല്ലോ. അല്ലെ.!!! മെച്യുരിറ്റിയുള്ള കാര്യങ്ങൾ ഒന്ന് രണ്ടെണ്ണം കഥയിൽ ഒളിപ്പിച്ചിട്ടുണ്ട്. അത് പക്ഷെ വായനക്കാരോനോടുള്ള തികഞ്ഞ മാന്യത എനിക്കുള്ളത് കൊണ്ടുമാണ്. അതിന്റെ സെൻസിൽ തന്നെയെടുക്കുക….

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

അവനെ ഞാനാദ്യം കാണുന്നത് ബസിൽ വെച്ചാണ്. ഈ പ്രായത്തിനിടയ്ക്ക് ഒരു ആണിനോടും….ആൺകുട്ടിയോടും തോന്നാത്തയൊരിഷ്ടം, ഇഷ്ടമെന്ന് വിളിക്കാൻ പറ്റുമോ?. അറിയില്ല, കൗതുകം എന്ന് വേണമെങ്കിൽ വിളിക്കാം…..
വെളുത്ത മീശയില്ലാത്ത ചുരുളൻ മുടികൾ ഉള്ള ഒരു ചെക്കനെ കണ്ടപ്പോൾ എന്തോ ഒരു കൗതുകം….അത്രേയുള്ളു.

കോളേജിൽ പോകാൻ ലൈൻ ബസ് മാത്രമാണ് വഴി, അരമണിക്കൂറുണ്ട് വീട്ടിൽ നിന്നും. ഞാൻ കയറുന്ന സ്റ്റോപ്പ് കഴിഞ്ഞിട്ട് മൂന്നാമത്തെ സ്റ്റോപ്പിൽ നിന്നുമാണ് അവൻ കയറുക. ഒരാഴ്ച അവനെ സ്‌ഥിരമായി കണ്ടു, ചെക്കൻ ഞാൻ പഠിക്കുന്ന കോളേജ് തന്നെയാണ്, പക്ഷെ രണ്ടാളും രണ്ടു ബ്ലോക്ക് ആണ്. അതുകൊണ്ട് തിരിച്ചു വരുമ്പോ കാണാനുള്ള സാധ്യത ഒട്ടുമില്ല. എന്റെ ലാസ്‌റ് ഹവർ മിക്കപ്പോഴും ആരും കയറാറില്ല. അത് തന്നെയാണ് കാര്യം. എങ്കിലും എന്റെ മനസ്സിൽ ക്ലാസിൽ ഇരിക്കുമ്പോ അവനെ എന്തിനാണ് ഓർക്കുന്നതെന്നു കൃത്യമായി പറയാനും പറ്റുന്നില്ല. ഇടയ്ക്ക് താനെ ചിരിക്കാനും തോന്നുന്നുണ്ട്. പ്രേമം ആകാനൊന്നും വഴിയില്ല. ഞാനാ ടൈപ്പ് കുട്ടിയല്ല എന്നൊക്കെ സ്വയം വിശ്വസിപ്പിക്കുമ്പോഴും ഓരോ ദിവസവും ബസ് ആ സ്റ്റോപ്പിൽ നിർത്തുമ്പോ ഞാൻ നോക്കുമായിരുന്നു. അങ്ങനെയിരിക്കെ അന്നൊരൂസം അവനെ കണ്ടില്ല. ലീവാണോ ആ കുട്ടി ? ആവൊ അറീല്ല…. അന്ന് മാത്രമല്ല തുടർന്നുള്ള ഒരു ദിവസവും അവനെ ഞാൻ കണ്ടില്ല.
പിന്നെ ഞാൻ സത്യതില് അവനെ മറന്നിരുന്നു. പഠിക്കാൻ ഒത്തിരിയുണ്ട്, ബേസിക്കലി പഠിപ്പിസ്റ് ആണ് ഇന്ട്രോവേർഡ് ആണ്. പക്ഷെ മനസ്സിൽ ഉള്ളത് തുറന്നു പറയാൻ മടിയുമില്ല. ആരേം പ്രേമിച്ചിട്ടില്ല. അങ്ങനെ ഒന്നുണ്ടെന്നു തോന്നീട്ടുമില്ല.

ഒരു തിങ്കളാഴ്ച ആണ് തോന്നുന്നു നല്ല മഴ. ഞാൻ ഇരിക്കുന്ന സീറ്റിലും ചാറൽ തെറിക്കുന്നുണ്ട്. തണുപ്പിൽ ചെറുതായി മേനി കിടുങ്ങുന്നുണ്ട്. കോളേജ് എത്താൻ ഇനി 15 മിനുട്ട് കൂടെയല്ലേ ഉള്ളു. കാറ്റടച്ചപ്പോൾ
ഞാൻ മുഖം ഒന്ന് തിരിച്ചതാണ്. യാദൃശ്ചികത !!
അവൻ ദേ എന്റെ സീറ്റിന്റെ പിറകിൽ ഇരിപ്പുണ്ട്. ആള് തന്നെയാണോ എന്നറിയാൻ ഒന്നുടെ പാളി നോക്കി, ശെരിയാണ്… അവൻ തന്നെ. ഇത്ര നാളും കണ്ടില്ലെന്നു മനസ്സിൽ അവനോടു ചോദിച്ചു. അതിനു പരിചയം വേണ്ടേ??? എന്റെ മനസ് തന്നെ മറുപടിയും തന്നു.

ബസ് അടുത്ത സ്റ്റോപ്പിൽ നിന്നു. എന്റെ സെയിം ബാച്ച് ആയിട്ടുള്ള ട്വിൻസ് പെൺകുട്ടികൾ. പേര് അറിയില്ല. അവർ മുന്പിലൂടെ കയറി. മൂന്നാലു സീറ്റ് പിറകെ ഒഴിഞ്ഞു കിടക്കുന്നുണ്ടെങ്കിലും ആ കുട്ടികൾ എന്റെ പിറകിലെ സീറ്റിലിരുന്ന അവനോടു പറഞ്ഞു.

“ഇതേ സ്ത്രീകളുടെ സീറ്റാണ്…. പിറകിൽ പൊയ്ക്കോ….”
ഒരല്പം ധാർഷ്ട്യം ആ വാക്കുകളിൽ ഉണ്ട്.

“പിറകിൽ ഒത്തിരി ജനറൽ സീറ്റുണ്ടല്ലോ ചേച്ചിമാരെ അതിലിരുന്നുടെ….”
അവൻ ഇപ്രകാരം പറഞ്ഞു.

“ഞങ്ങൾക്ക് ഞങ്ങൾ അവകാശപ്പെട്ട സീറ്റാണ് ചോദിച്ചത്. നീ എണീറ്റു പോയെ….” എന്നായി അവർ…..

എനിക്ക് മിണ്ടാതെ ഇരിക്കാൻ തോന്നിയില്ല. പെൺകുട്ടിക്കൾക്കിത്ര അഹങ്കാരമോ എന്ന് ഞാൻ ഓര്ത്തു.
ഞാൻ അവനെ നോക്കിയപ്പോൾ നിസ്സഹായനായി എന്ത് പറയാണെമന്നറിയാതെ ഇരിക്കുന്നു. പാവം. തലയുയർത്തി ഞാൻ അവനുവേണ്ടി ആ കുട്ടികളോട് സംസാരിച്ചു…

“ജനറൽ സീറ്റിൽ ആർക്കും ഇരിക്കാം. അവകാശമെന്ന് പറയാൻ മാത്രം ഇവിടെയാരും ഒന്നും പിടിച്ചു വെച്ചിട്ടൊന്നുമില്ല….
ആ സീറ്റിൽ പോയിരുന്നൂടെ രണ്ടാളും…”

അവർക്ക് ഞാൻ പറഞ്ഞത് തീരെയിഷ്ടപെട്ടില്ല.
“നിന്റെ കാമുകനാണോടി ഇവൻ ? എങ്കിൽ നീ കൂടെയിരുത്തിക്കോ….” എന്നു പറഞ്ഞു. അത് കേട്ട ബസിലെ ചിലർ ചിരിക്കുന്നതും കൂടെ കണ്ടപ്പോൾ എനിക്കെന്തു മറുപടി പറയണം എന്ന് അറിഞ്ഞില്ല.
പെട്ടന്ന് അതുങ്ങളുടെ പറച്ചിൽ കേട്ടതുമെനിക്ക് ദേഷ്യവും കരച്ചിലും വന്നു. ഞാൻ കണ്ണടച്ച് കരയുന്നത് കണ്ടതും. അവൻ സീറ്റിൽ നിന്നും എണീറ്റു. അവൻ മാറിയിരിക്കാൻ പോവുകയാണോ എന്ന് ഞാനോർത്തു. പക്ഷെ. അത് പറഞ്ഞ ട്വിൻസ് ലെ വായാടി പെൺകുട്ടിയുടെ കരണം നോക്കി അവൻ ഒന്നടിച്ചു. ഒരുവൾ കരയുമ്പോ മറ്റേ കുട്ടി അവനോടു വീണ്ടും കയർത്തു. ഞാനന്നേരം കണ്ണ് തുടച്ചുകൊണ്ട് അവളുമാരെ കലിപ്പിച്ചു ഒന്ന് നോക്കി,
അവനോടു എന്റെയൊപ്പം വന്നിരിക്കാൻ വേണ്ടി ഞാൻ ക്ഷണിച്ചു. ട്വിൻസ് അവർ ആഗ്രഹിച്ച പോലെയാ സീറ്റിലിരുന്നു.

എനിക്കും അവനും എന്തോ സംസാരിക്കണം എന്നുണ്ട് എങ്ങനെ എന്ത് പറയുമെന്ന് അറീല. മനസിൽ അവളുമാർ എറിഞ്ഞ ആ വാചകമായിരുന്നു.

ഞാൻ തന്നെ പേര് പറഞ്ഞു മേഥ..മേഥ മയൂരി. സെക്കൻഡ് ഇയർ പി.ജി മാത്‍സ്.

മിഥുൻ. സെക്കൻഡ് ഇയർ യൂ.ജി മാത്‍സ്.

വീട് എവിടെയാണ്. ആരൊക്കെയുണ്ട് വീട്ടിൽ അത്രേം ചോദിച്ചപ്പോൾ തന്നെ കോളേജ് എത്തി. അവൻ പിന്നെ കാണാം എന്ന് പറഞ്ഞു. ഞങ്ങൾ അന്ന് ചിരിച്ചു പിരിഞ്ഞു.
അടുത്ത ദിവസം ബസിൽ ഉത്സവത്തിന് പോകുന്ന ആളുകളുടെ തിരക്ക്. അവനു സീറ്റ് കിട്ടാതെ എന്റെയടുത്തു നില്പായിരുന്നു. ഞാനിരുന്ന സീറ്റിലെ ചേച്ചി സ്‌ഥലമെത്തിയപ്പോൾ എണീക്കാൻ റെഡിയായി. ഞാൻ അത് കാത്തിരുന്നപോലെ അവനെ വിളിച്ചിരുത്തി. മറ്റൊരു ചേച്ചി ഒഴിഞ്ഞ സീറ്റ് നോക്കി എന്റെയടുത്തു ഇരിക്കാൻ വരാൻ നേരം ഞാൻ പറഞ്ഞു. “അനുജൻ ആണേ….” ആ ചേച്ചി ചിരിച്ചു. കുഴപ്പമില്ലെന്ന് പറഞ്ഞു.

മിഥു എന്ന് ഞാൻ അവനെ വിളിക്കാൻ ഇഷ്ടപ്പെട്ടു. അങ്ങനെ വിളിച്ചു തുടങ്ങി. സംസാരിച്ചു. കോളേജ് എത്തും വരെ സംസാരിച്ചു…

അവനും എന്നെ മേഥചേച്ചി എന്ന് വിളിച്ചു. അമ്മ മാത്രം വീട്ടിലുണ്ട് അസുഖമാണ്. എണീക്കാൻ, നടക്കാൻ ഒക്കെ പറ്റും പക്ഷെ എന്നാലും ജോലിയൊന്നും ചെയ്യാനൊക്കില്ല തളർച്ചയും ക്ഷീണവുമുണ്ട്. അച്ഛൻ ഈയിടെ മരിച്ചു പോലും. അമ്മാവന്റെ മകൾ വീടിന്റെ അടുത്ത് ഉള്ളതുകൊണ്ട് അമ്മയെ അവളോട് നോക്കാൻ ഏല്പിച്ചാണ് കോളേജിലേക്ക് വരുന്നത്. ഇടയ്ക്ക് അമ്മയ്ക്ക് അസുഖം കൂടിയപ്പോൾ ലീവ് ആക്കേണ്ടിയും വന്നു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *