ദീപികയുടെ രാത്രികള്‍ പകലുകളും – 5അടിപൊളി 

“എനിക്ക് എന്‍റെ ഉത്തരം കിട്ടി ദീപികെ…”

ചിരിക്കിടയില്‍ അയാള്‍ പറഞ്ഞു.

“ഞാനാരേം കൊണ്ടുവരുന്നില്ല…”

അയാള്‍ പറഞ്ഞു.

“കൊണ്ടുവരാന്‍ വേണ്ടി പറഞ്ഞതല്ല…ഒരു കാര്യം ഒറപ്പായി…എണ്ണൂറുരൂപ ദിവസക്കൂലിക്ക് പണിയെടുക്കുന്ന അമ്പത് വയസ്സുള്ള കാട്ടുമാക്കാനെപ്പോലെയിരിക്കുന്ന ഒരുത്തന്‍ നിന്നെ തൊട്ടാലോ പിടിച്ചാലോ ഞെക്കിയാലോ കളിച്ചാലോ നെനക്ക് ഒരു പ്രശ്നോമില്ല…എന്നാല്‍…”

അയാള്‍ സംതൃപ്തിയോടെ എന്നെ നോക്കി.

“എന്നാല്‍…ഒരു കൊല്ലം മൂന്നാല് കോടി വരുമാനമുള്ള മോതലാളിക്ക് നീയാ ആനുകൂല്യം കൊടുക്കത്തില്ല…വൌ!!”

എന്‍റെ മനസ്സിലെ കാര്യങ്ങളാണ് അയാള്‍ പറഞ്ഞത്. സത്യവുമാണത്. കൂലിപ്പണിക്കാര്‍ക്കും കഷ്ട്ടപ്പെടുന്നവര്‍ക്കും വേണ്ടി ഇങ്ങനെ പിടിക്കാന്‍ നിന്നുകൊടുക്കുമ്പോള്‍, അവര്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ റെഡിയായി നില്‍ക്കുമ്പോള്‍ എന്തോ ഭയങ്കരമായ ഒരു എക്സൈറ്റ്മെന്‍റ് ആണെനിക്ക്…പക്ഷെ സുന്ദരനോ പണക്കാരനോ, സോ കോള്‍ഡ് ഉന്നത കുലജാതനോ ആണ് എന്നെ അതിനു വേണ്ടി സമീപിക്കുന്നതെങ്കില്‍, പാവം പിടിച്ച ഈ ആളുകള്‍ പറയുന്നത് പോലെ എന്‍റെ അടിച്ചിടത്ത് ഞാന്‍ കയറ്റുകയില്ല.

“ഞങ്ങടെ ലൈഫ് നിന്നെ വല്ലാതെ ത്രില്ലടിപ്പിക്കുണ്ട്; ഇല്ലേ ദീപികെ? ഞങ്ങടെ ലോകം, ഞങ്ങടെ കഷ്ട്ടപ്പാട്, ഞങ്ങടെ വൃത്തിയില്ലാത്ത തെരുവുകള്‍, ചേരി പ്രദേശങ്ങള്‍, ഞങ്ങടെ ദാരിദ്ര്യം…അല്ലെ?”

“ചെലപ്പം…”

“ശരി…”

അയാളുടെ പുഞ്ചിരി മാഞ്ഞു. മുഖത്ത് ഗൌരവം കടന്നുവന്നു.

“ഞാന്‍ നിന്‍റെ കാമുകനല്ലേ? കാമുകന്‍റെ കടമയല്ലേ കാമുകിക്ക് കൂടുതല്‍ കൂടുതല്‍ സുഖം കൊടുക്കുക എന്നത്…അതുകൊണ്ട്…”

അയാള്‍ എന്‍റെ കണ്ണുകളിലേക്ക് തറച്ചു നോക്കി.

“…അതുകൊണ്ട് ഞാന്‍ ഇന്ന് നിന്നെ ഞങ്ങടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോവ്വാ…നിനക്ക് കൊറച്ചും കൂടെ ഫ്രഷ്‌ എക്സ്പീരിയന്‍സ് തരാന്‍…അതുവഴി പുതിയ സുഖവും…”

“ചേട്ടന്‍ എന്നതാ ഉദ്ദേശിക്കുന്നെ?”

“ഇതാ ഞാന്‍ ഉദ്ദേശിക്കുന്നെ: നീ ഇന്ന്, ഇപ്പോള്‍ എന്‍റെ കൂടെ വരുന്നു, ഈ സിറ്റിയിലെ ഏറ്റവും വൃത്തിയില്ലാത്ത ചേരിയിലേക്ക്…അവിടുത്തെ തെരുവുകളിലേക്ക്…അവിടെ നിന്‍റെ കെട്ട്യോന്‍ ഓടിക്കുന്ന ഫാന്‍സി കാറുകള്‍ ഒന്നുമില്ല…അവിടുത്തെ ഏറ്റവും വലിയ ആര്‍ഭാടം ചിലപ്പോള്‍ കറന്‍റ്റ് ആയിരിക്കും…”

“എഹ്? അതെന്തിനാ? എനിക്കങ്ങനത്തെ ചേരിപ്രദേശങ്ങള്‍ ഒക്കെ അറിയാം…അങ്ങോട്ടൊക്കെ വന്നാ എന്നെ ആരേലും തിരിച്ചറിഞ്ഞാ!”

“ആരും കാണാത്ത രീതീല്‍ ആണ് നിന്നെ ഞാന്‍ ഇവിടുന്ന് പൊക്കുന്നത്!”

അത് പറഞ്ഞ് അയാള്‍ കയ്യിലിരുന്ന പ്ലാസ്റ്റിക് ബാഗ് എന്‍റെ നേരെ നീട്ടി.

“തുറക്ക്,”

അയാള്‍ പറഞ്ഞു.

“ഞാനത് തുറന്നപ്പോള്‍ അതിനുള്ളില്‍ കറുത്ത തുണിപോലെ ഒന്ന് ചുരുട്ടിക്കൂട്ടി വെച്ചിരിക്കുന്നത് കണ്ടു.

“എന്നതാ ഇത്? ബെഡ്ഷീറ്റോ?”

അത് ബാഗിനുള്ളില്‍ നിന്നുമെടുത്ത് ഞാന്‍ ചോദിച്ചു.

“ദീപികെ അത്..അതാണ്‌ പര്‍ദ്ദ…”

അയാള്‍ ആകാംക്ഷയോടെ പറഞ്ഞു. എന്‍റെ പ്രതികരണമെന്തായിരിക്കുമെന്നറിയാനെന്നോണം കണ്ണുകളില്‍ തന്നെയാണ് അയാളുടെ നോട്ടം.

“പര്‍ദ്ദ?”

“ആ, പര്‍ദ്ദ…”

അയാള്‍ പുഞ്ചിരിച്ചു.

“പര്‍ദ്ദയെന്തിനാ?”

“നിന്നെ തിരിച്ചറിയാതിരിക്കാന്‍…”

“വാട്ട് ദ ഫക്ക്…!!”

എനിക്ക് ശരിക്കും ദേഷ്യം വന്നു അപ്പോള്‍.

“പോടീ ഒന്ന്…”

അയാളത് കണ്ട് കൂടുതല്‍ പുഞ്ചിരിച്ചു.

“നിന്നെ ഒന്നും ഇടീപ്പിക്കാതെ, ബ്രായും ഷഡ്ഢിയും പോലും ഊരി കളഞ്ഞിട്ട് ഈ പര്‍ദ്ദ മാത്രം എടീപ്പിച്ച് ഇവിടുന്ന് നിന്നെ ഇപ്പോള്‍ കൊണ്ടുപോകുവാ ഞാന്‍…”

“എനിക്ക് ഒന്നും മനസിലാക്കുന്നില്ല ചേട്ടാ, നിങ്ങള് എന്നതായീ പറയുന്നേന്ന്!”

ഞാന്‍ എന്‍റെ നിസ്സഹായത വെളിപ്പെടുത്തി.

“ശരി പറയാം…”

അയാള്‍ ചിരിച്ചു.

“ഈ സിറ്റീലേ ഏറ്റവും പഴയ പള്ളിയില്ലേ, മുസ്ലീം പള്ളി? അങ്ങോട്ടേക്ക് നിന്നെ ഞാന്‍ ഇപ്പൊ കൊണ്ടുപോകുവാ… ഈ സിറ്റീലേ ഏറ്റവും ദാരിദ്ര്യം പിടിച്ച സ്ഥലമാ അത്…അങ്ങോട്ട്‌ പോകുമ്പം നീ ഇടേണ്ടത് ഈ ഒരു ഡ്രസ്സ് മാത്രം…പര്‍ദ്ദ…മനസ്സിലായോ?”

ഈശ്വരാ! പര്‍ദ്ദയ്ക്കുള്ളില്‍ കമ്പ്ലീറ്റ് ന്യൂഡ്‌ ആയിട്ട്!

“പര്‍ദ്ദ മാത്രമിട്ട് ഞാന്‍ നിങ്ങടെ കൂടെ വരണം…എന്നിട്ട്? അവിടെ ചെന്നിട്ടു നമ്മളെന്നാ ചെയ്യേണ്ടേ?”

“അതൊക്കെ നീയെനിക്ക് വിട്ടുതന്നാല്‍ മതി…”

എന്നിട്ടും എനിക്ക് ഒന്നും ബോധ്യമായില്ല.

“എന്‍റെ ദീപികെ ഞാന്‍ നിന്നെ ആര്‍ക്കേലും വില്‍ക്കാനോ കൊള്ളണോ ഒന്നുമല്ല കൊണ്ടുപോകുന്നെ!”

എന്‍റെ മുഖഭാവം കണ്ടിട്ട് അയാള്‍ പറഞ്ഞു.

“ഞാന്‍ അങ്ങനെയൊന്നും ചെയ്യത്തില്ല എന്ന് നെനക്ക് കൃത്യമായി അറിയാം…അതുകൊണ്ട് അത് കള! ഒന്നുമാത്രം ഞാന്‍ പറയാം…”

അത് പറഞ്ഞിട്ട് അയാള്‍ വീണ്ടും എന്‍റെ മുഖത്തേക്ക് ഉറ്റു നോക്കി.

“ഈ ദിവസം നീ ഒരിക്കലും മറക്കില്ല! അത് ഞാന്‍ വാക്ക് തരാം!”

അത് പറഞ്ഞിട്ട് അയാളെന്റെ തോളില്‍ മൃദുവായി തലോടി.

“സുധാകരന്‍ ചേട്ടാ,’

അവസാനം ഞാന്‍ പറഞ്ഞു.

“എനിക്ക് നിങ്ങളെ വിശ്വാസക്കുറവ് ഒന്നുമില്ല..പക്ഷെ നിങ്ങടെ കൂടെ വരണോ വേണ്ടയോ എന്ന് എനിക്ക് ഇനിയും തീരുമാനിക്കാന്‍ പറ്റുന്നില്ല…എന്തോ ഇതൊക്കെ ഭയങ്കര റിസ്ക്കാണ് എന്ന് തോന്നുന്നു!”

“ദീപികെ…”

അവസാനം അയാളില്‍ നിന്ന് വളരെ ശാന്തമായ ഒരു വിളി ഞാന്‍ കേട്ടു.

“ഇതുവരെ സംഭവിച്ചതൊക്കെ നിന്‍റെ സമ്മതത്തോടെയാണ്…എല്ലാം നീ സമ്മതിച്ചിട്ടാണ്…ഇനി സംഭവിക്കുന്നതെന്തും നീ സമ്മതിച്ചിട്ട്‌ മാത്രമേ ഉണ്ടാവൂ…എന്തും!”

അത് പറഞ്ഞിട്ട് അയാള്‍ എഴുന്നേറ്റു. വാതില്‍ക്കലേക്ക് നടന്നു. എന്നിട്ട് തിരിഞ്ഞ് എന്നെ നോക്കി.

“ഇതിന് സമ്മതമാണ് എങ്കില്‍, ഈ പര്‍ദ്ദയിട്ടിട്ട് പണി സൈറ്റിലേക്ക് വാ..പര്‍ദ്ദയിടുന്നത് ഞാന്‍ പറഞ്ഞത് പോലെയാവണം. അടിയില്‍ ഒന്നുമിടാതെ. ഒരു നൂലുപോലും! ചെരിപ്പോ ഷൂസോ ഇടാം… നിന്‍റെ ചെറുക്കന്‍ സ്കൂളീന്ന് വരുന്നേനു മുമ്പ് നമ്മള് തിരിച്ചെത്തും… ഇനി വേണ്ട എന്ന് തോന്നുവാണേല്‍, എങ്കില്‍ അങ്ങോട്ട്‌ വരണ്ട!”

സുധാകരന്‍ ചേട്ടന്‍ പോയി. അയാളുടെ വിചിത്രമായ ആവശ്യമോര്‍ത്ത് ഞാന്‍ കുഴങ്ങി. അയാളോടൊപ്പം പുറത്ത് പോവുകയോ? ഭ്രാന്ത്‌ അല്ലാത്ത മറ്റൊന്നുമല്ല അത്! പക്ഷെ അയാള്‍ തന്ന പര്‍ദ്ദ എന്‍റെ കയ്യിലിരിക്കുകയും ചെയ്യുന്നു! അതിനര്‍ത്ഥം അഥവാ പുറത്ത് അയാളോടൊപ്പം പോയാല്‍ ഒരു മനുഷ്യനുമെന്നെ തിരിച്ചറിയില്ല എന്നല്ലേ? യെസ്! ഒരു കുഞ്ഞുപോലും എന്നെ തിരിച്ചറിയാന്‍ പോകുന്നില്ല! വഴിയില്‍ വെച്ച് പരിചയക്കാരാരെങ്കിലും എനിക്കെതിരെ വന്നാല്‍ ആരും അറിയുന്നില്ല ഈ പര്‍ദ്ദയ്ക്കുള്ളില്‍ മിസ്സിസ് ദീപിക കാര്‍ത്തിക്ക് ആണെന്ന്.

എന്നാലും എന്തായിരിക്കും അയാളുടെ ഉദ്ദേശം? അയാളുടെ പ്ലാന്‍ എന്താണ് എന്നൊരു പിടിയും കിട്ടുന്നില്ലല്ലോ! പര്‍ദ്ദയുമിട്ട് ഞാന്‍ എന്ത് ചെയ്യണമെന്നയിരിക്കും അയാളുദ്ധേശിക്കുന്നത്? ഇറുക്കമുള്ള ടോപ്പിലും മിനി സ്കര്‍ട്ടിലും ഞാന്‍ എന്തൊക്കെയാണ് വീട്ടിനുള്ളില്‍ അയാള്‍ക്ക് വേണ്ടി ചെയ്തത്? അതുതന്നെയായിരിക്കും പര്‍ദ്ദയുമിട്ട് എനിക്ക് ചെയ്യേണ്ടി വരിക! പക്ഷെ എങ്ങനെ?

Leave a Reply

Your email address will not be published. Required fields are marked *