ധ്വനിചേച്ചി – 2 2അടിപൊളി  

ഉച്ചയ്ക്ക് ഉറങ്ങിയ ക്ഷീണമെല്ലാം കാറ്റിൽ പറത്തിവിട്ടതുപോലെ എവിടേയ്ക്കോ പോയി. ഇപ്പോൾ കണ്ണിലും മനസ്സിലും ധ്വനിചേച്ചിയാണ്.. അവരുടെ മനംതുടിപ്പിയ്ക്കുന്ന സൗന്ദര്യമാണ്.. എന്നെ വട്ടുപിടിപ്പിയ്ക്കുന്ന നുണക്കുഴിയിൽ ചാലിച്ച പുഞ്ചിരിയാണ്.. അനുസരണയില്ലാതെ തുള്ളിതുളുമ്പുന്ന കൊഴുകൊഴുത്ത പൊന്മേനിയാണ്!

നീ എന്തു ചിന്തിച്ചു നിൽക്കുവാടാ?

ഒന്നുംമിണ്ടാതെ അടുത്തു ചെന്നുനിന്ന എന്നോടായി ചേച്ചിതിരക്കി.

എന്നാലപ്പോഴും അവരീ ചായ്പ്പിനുള്ളിൽ എന്താണ് ചെയ്യുന്നതെന്ന സംശയത്തിന്റെ കണികകൾ എന്റെ മനസ്സിനെ തലോടിത്തുടങ്ങിയിരുന്നു.

ഇങ്ങനെ വണ്ടറടിച്ചു നോക്കാനൊന്നുമില്ല.. ഇതാണെന്റെ സാമ്രാജ്യം!

ചുറ്റുപാടും നോക്കി അന്തംവിട്ടുനിന്ന എനിയ്ക്കുള്ള മറുപടിയായിരുന്നു അത്. പറയുമ്പോൾ മുത്തു പൊഴിയുമ്പോലൊരു പുഞ്ചിരിയുമുണ്ടായിരുന്നു ആ ചെഞ്ചുണ്ടുകളിൽ!

അപ്പോഴേയ്ക്കും മൊരിച്ചെടുത്ത ഉള്ളിവടകൾ കണ്ണാപ്പയിൽ കോരി മാറ്റി എണ്ണ വാലാനായി വെച്ചിട്ട് ചേച്ചി, നിലത്തിട്ടിരുന്ന പലകയുടെ മുകളിലേയ്ക്ക് ആ ഭാരിച്ച കുണ്ടിയെ ഇറക്കിവെച്ചു.

പലകയ്ക്കു മുകളിലാ പർവ്വതക്കുണ്ടികൾ അമർന്നു പരക്കുന്നതും, കാലുകളൊന്നു വിടർന്നിട്ട് നൈറ്റി വലിഞ്ഞ് മുട്ടിനു മേലേയ്ക്കു കയറുന്നതും കണ്ണിമവെട്ടാതെ ഞാൻ നോക്കിനിന്നു.

നൈറ്റിയെ മുട്ടിനു താഴേയ്ക്ക് വലിച്ചിറക്കുമ്പോൾ കഴുത്തിറക്കമുള്ള നൈറ്റിയുടെ മാറിന്റെ ഭാഗംകൂടി താഴേയ്ക്കു വലിഞ്ഞു. അപ്പോളാ വെളുത്തുതുടുത്ത മുലയുടെ ഇറുക്കമുള്ള ചാല് പകുതിയോളം പുറത്തായി.

അതുകണ്ടപ്പോൾ തന്നെ നൈറ്റി നന്നായി വലിയുന്ന മെറ്റീരിയലാണെന്ന് മനസ്സിലായി. അല്ലെങ്കിൽ ഇത്രയും തുടുത്ത ഇറച്ചിക്കൊഴുപ്പുകളെ എങ്ങനെ വരിഞ്ഞു പിടിയ്ക്കാനാണ്?

എടാ.. ഞാൻ പറയുന്നതു വല്ലതും നീ കേൾക്കുന്നുണ്ടോ?

പലകയിലിരുന്നിട്ട് നീളത്തിൽ മുറിച്ചു വെച്ചിരുന്ന ഏത്തയ്ക്കായെ സൈഡിലേയ്ക്കു മാറ്റി, കടലമാവെടുത്തു കുഴയ്ക്കാൻ തുടങ്ങി.

ഉം! കേട്ടു! ഇതു സാമ്രാജ്യമെന്നല്ലേ? എന്നു വെച്ചാൽ?

എവിടെയോ കേട്ട ഓർമ്മയിൽ ചോദിയ്ക്കുമ്പോൾ, ചുറ്റും ഓടിനടന്നു വീക്ഷിച്ചതിനൊടുവിൽ കണ്ണുകൾതിരിച്ച് ചേച്ചിയുടെ മുഖത്തു വിശ്രമിച്ചു.

അപ്പോഴുമെന്റെ സംശയം, ഞാൻ വന്നതുകൊണ്ട് സ്പെഷ്യലായിട്ട് ഉണ്ടാക്കുന്നതാണോ ഇത്രയും പലഹാരങ്ങൾ എന്നായിരുന്നു. പക്ഷേ ഈ സജ്ജീകരണങ്ങൾ കണ്ടിട്ട് അങ്ങനെ തോന്നുന്നില്ലല്ലോ!

ഞാനപ്പോഴും പന്തംകണ്ട പെരുച്ചാഴിയെ പോലെ നിൽക്കുന്നതു കണ്ട് ചേച്ചിപറഞ്ഞു:

ഇതാണെന്റെ ബിസിനസ്സ്! ധ്വനി ഹോംമെയ്ഡ് ഫൂഡ്സ്! എങ്ങനെയുണ്ട്?

എന്തോ സംഭവംപോലെ പറഞ്ഞു ചിരിച്ചിട്ട് ചേച്ചി പണി തുടർന്നു. അപ്പോഴെല്ലാം വിയർപ്പിൽ കുതിർന്ന ഇറുകിയ ഇളംമഞ്ഞ നൈറ്റിയിൽ ധ്വനിചേച്ചിയുടെ കൊഴുത്തു തുളുമ്പുന്ന മേനിയഴകുകൾ അപ്പടി വരച്ചു കാണിയ്ക്കുന്നുണ്ട്.

ഒന്നു കുനിഞ്ഞാൽ, പോർ വിളി കേട്ടാലുടൻ ചാടിയിറങ്ങാനായി കാത്തുനിൽക്കുന്ന പടയാളികളെപ്പോലെ അക്ഷമരായി നിൽക്കുകയാണ് ചേച്ചിയുടെ നെഞ്ചിലെ താഴികക്കുടങ്ങൾ.

പറയെടാ.. എങ്ങനെയുണ്ടെടാ?

മാവ് കുഴയ്ക്കുന്നതിനിടയിൽ ചേച്ചി ചോദ്യമാവർത്തിച്ചു.

സംഭവമൊക്കെ കൊള്ളാം! എന്നാലും ഇതൊക്കെ കൂടി ചേച്ചിയെക്കൊണ്ട് തനിച്ചു നടക്കോ?

എനിയ്ക്കു പിന്നേം സംശയം.

എടാ.. ഇത് അതിനും വേണ്ടിയൊന്നുമില്ല.. അടുത്തുള്ള വീട്ടുകാരോ ചായക്കടയിലെ വിജയേട്ടനോ ഒക്കെ ഓരോ ഓർഡർ തരുമ്പോൾ ചെയ്തു കൊടുക്കുന്നു എന്നല്ലാതെ അത്ര വലിയ സംഭവമൊന്നുമല്ല.. പിന്നെ ഈ പറയുന്ന ലാഭമൊന്നുമില്ലെങ്കിലും ഇഷ്ടമുള്ളതുകൊണ്ട് ചെയ്യുന്നു.. അതുകൊണ്ട് കുറച്ച് എൻഗേജ്ഡായിട്ട് ഇരിയ്ക്കാനും പഴയതു പലതും മറക്കാനുമൊക്കെ സാധിയ്ക്കുന്നുമുണ്ട്!

ചേച്ചിയൊരു പുഞ്ചിരിയോടെ പറഞ്ഞു നിർത്തിയപ്പോൾ മാനസികമായി എന്തൊക്കെയോ പുള്ളിക്കാരിയെ അലട്ടുന്നുണ്ട് എന്നൊരു തോന്നൽ.

അതിനെക്കുറിച്ച് വല്ലതും ചോദിയ്ക്കണോ?

എന്തിന്? അതൊക്കെ അറിഞ്ഞിട്ട് എനിയ്ക്കെന്തു കാര്യം? എന്തിനാണോ ഇങ്ങോട്ടു വന്നത്, അതു നടത്തുക.. തിരികെ പോകുക.. തല്ക്കാലം അത്രമാത്രം ചിന്തിച്ചാൽ മതി.

മനസ്സിൽ പിറുപിറുക്കുന്ന സമയം ചേച്ചിവിളിച്ചു:

നീ എന്താലോചിച്ചു നിൽക്കുവാ? എടാ ആ കണ്ണാപ്പയിലെ ഉള്ളിവട എണ്ണ വാർന്നെങ്കിലാ  ടിന്നിലേയ്ക്ക് ഇട്ടേക്കടാ..

ചേച്ചി പറഞ്ഞതു കേട്ടതും ഞാൻ അടുപ്പിന്റെ മുന്നിലേയ്ക്കു നടന്നു. ഒരു ചെറിയ അരിപ്പപ്പാത്രത്തിൽ നിറയെയുള്ള ഉള്ളിവടകളിൽ ഒന്നെടുത്തു ഞാൻ കടിച്ചു.

ഇതുപോലെ ഒരുദിവസം ധ്വനിചേച്ചിയുടെ നെയ്ക്കൊഴുപ്പുള്ള ഉഴുന്നുവടയിലും ഞാൻ കടിയ്ക്കും!

മനസ്സിൽ പിറുപിറുക്കുമ്പോൾ ചേച്ചിയുടെ ചോദ്യമെത്തി:

എങ്ങനെയുണ്ട്? കൊള്ളാമോ?

ആകാംഷ നിറഞ്ഞ ചോദ്യം. മറുപടിയായി തള്ളവിരലുയർത്തി പ്രശംസിച്ചിട്ട് വേറൊരെണ്ണം കൂടി കൈയ്ക്കലാക്കി. അതുകൂടി കണ്ടതും മനസ്സു നിറഞ്ഞതുപോലൊരു ചിരിയാണ് മറുപടിയായി കിട്ടിയത്.

പിന്നെ ചേച്ചി പറഞ്ഞതുപോലെ അതെടുത്തു മാറ്റിവെച്ചപ്പോൾ ചുറ്റിലും വെച്ചിരിയ്ക്കുന്ന പാത്രങ്ങളിൽ മിനിമമൊരു നാലഞ്ച് ഐറ്റം പലഹാരങ്ങൾ ഇരിപ്പുണ്ട്. അതോടെ പുള്ളിക്കാരത്തി പറഞ്ഞതിലെ വാസ്തവവും ഇത്രയൊക്കെ കഴിവുള്ളയാളാണ് ചേച്ചിയെന്നുള്ള തോന്നലും എന്നെ ഭരിയ്ക്കാനും തുടങ്ങി.

കുറച്ചു നാളായെടാ ഇതു തുടങ്ങിയിട്ട്.. ആദ്യം വീട്ടിലെ ആവശ്യത്തിനായി ഉണ്ടാക്കി തുടങ്ങിയതാ.. അപ്പൊ അപ്പുറവും ഇപ്പുറവുമുള്ള ചേച്ചിമാരൊക്കെ ചോദിച്ചുവന്നു. അങ്ങനെ കുറച്ചുകൂടി ഡിവലപ്പ് ചെയ്തതാ.. വല്യ മെച്ചമൊന്നും ഇല്ലെങ്കിലും കിട്ടുന്നത് ആവട്ടേയെന്നു കരുതി.. ഒന്നുമില്ലെങ്കിൽ നേഴ്സറിയിൽ വരുന്ന പിള്ളേർക്കെങ്കിലും പെറുക്കി കൊടുക്കാമല്ലോ..

അവിടമാകമാനം വിശകലനം ചെയ്യുന്ന തിരക്കിനിടയിൽ ഞാനൊന്നുമങ്ങോട്ട് ചോദിയ്ക്കുന്നില്ലെങ്കിൽ കൂടിയും കക്ഷി കാര്യങ്ങളൊക്കെ ആവേശത്തിൽ പറയുന്നുണ്ടായിരുന്നു. അതു കേൾക്കാനെന്ന മട്ടിൽ അവിടെ മൂലയിൽക്കിടന്ന മറ്റൊരു പലകയെടുത്ത് ചേച്ചിയുടെ എതിരെയിട്ട് ഒരു ഉള്ളിവടയും കടിച്ചുകൊണ്ട് ഞാനുമിരിപ്പുറപ്പിച്ചു.

മെയ് വഴക്കത്തോടെ ജോലി തുടരുന്നതിനിടയിൽ ഉലയുന്ന നൈറ്റിയ്ക്കുള്ളിൽ വിയർപ്പടിയുന്ന കഴുത്തും നെഞ്ചുമെല്ലാം അതിനിടയിൽ ഞാൻ ശ്രദ്ധിയ്ക്കുകയും ചെയ്തു.

അതിനിടയിൽ ഏന്തിവലിഞ്ഞ് ഉപ്പെടുക്കാനായി ചേച്ചി കുനിഞ്ഞതും കഴുത്തിറക്കമുള്ള നൈറ്റിയിൽ നിന്നും തുളുമ്പാൻ കാത്തുനിന്ന ആ തങ്കക്കട്ടികൾ വെളിയിലേയ്ക്ക് തുറിച്ചുവന്നു.

ഇവിടെയുള്ളോർക്കൊക്കെ ഇതു വല്യ കാര്യമാടാ.. ചുമ്മാ കാട്ടിക്കൂട്ടി ഒപ്പിച്ചിട്ട് ഉണ്ടാക്കി കൊടുക്കുന്നതൊന്നുമല്ലല്ലോ.. സാധനം ഹോംമെയ്ഡ് അല്ലെ?

Leave a Reply

Your email address will not be published. Required fields are marked *