ധ്വനിചേച്ചി – 2 2അടിപൊളി  

അവര് അടുത്തെത്തുംതോറും എന്റെ ഹൃദയമെന്തിനോ വേണ്ടി അറിയാതെ പിടയ്ക്കുന്നുണ്ടായിരുന്നു. ഇടയ്ക്കിടെ അവയുടെ താളം തെറ്റി തുടങ്ങിയിരുന്നു. അതുവരെ മിതമായിരുന്ന മിടിപ്പ് ധ്വനിചേച്ചിയെ കാണുന്നതോടെ അതിന്റെ പാരമ്യത്തിലേയ്ക്ക് കൊട്ടിക്കയറുന്നതും അതിനോടു സമം ചേർന്നെന്റെ നെറ്റിത്തടത്തിൽ വിയർപ്പിറങ്ങുന്നതും ഞാനറിഞ്ഞു. എന്നിട്ടും ആ കാഴ്ചയിൽ നിന്നും മിഴി പറിയ്ക്കാനെന്റെ മനസ്സെന്നെ അനുവദിച്ചിരുന്നില്ല.

ഇവൾ വല്ല പണിയും ഒപ്പിച്ചോടാ? കുറുമ്പത്തിയാണ്!

അതു കേട്ടപ്പോഴാണ് അവരെത്തന്നെ നോക്കിനിന്ന എന്റെ ബോധം തിരിച്ചെത്തിയത്.

ഏയ്‌! ഇവള് മിടുക്കിയല്ലേ!

ഞാൻ മറുപടിയ്ക്കൊപ്പം ഒരു ചിരിയും പാസാക്കി.

മിടുക്കിയൊക്കെ തന്നെയാ.. എന്നുവെച്ച് അധികം അടുക്കണ്ടാട്ടാ.. ആറ്റംബോംബിന് കയ്യുംകാലും വെച്ച ഐറ്റമാ.. തരംകിട്ടിയാ ലോകംതന്നെ കത്തിച്ചു കളയും..

കുഞ്ഞാറ്റയെ തന്നെ നോക്കിക്കൊണ്ട് പറഞ്ഞുതീർക്കേ തന്നെപ്പറ്റിയുള്ള സ്വന്തം അമ്മയുടെ അഭിപ്രായം കേട്ടുനിൽക്കാനുള്ള ക്ഷമയില്ലാഞ്ഞിട്ട് അവൾ മുഖംതിരിച്ചു. അതുകണ്ടതും ചേച്ചിയെന്നെ നോക്കി കണ്ണും ചുണ്ടുമിറുക്കിയൊരു ചിരിയിട്ടു.

അവരുടെ വെളുത്തു തുടുത്ത മുഖസൗന്ദര്യത്തിനൊപ്പം ആ ചിരികൂടിയായതും എന്നിലെ ഹൃദയദാഹം അളമുട്ടി.

ഹാ! അതു പോട്ടെ.. നീ വാടാ.. ഒന്നു മുങ്ങിക്കുളി.. ഈ ക്ഷീണമൊക്കെ മാറട്ടേ.. അപ്പോഴേയ്ക്കും ഊണ് റെഡിയാവും..

എന്നോ മനസ്സിനുള്ളിൽ പുതച്ചുമൂടിയ ചില ആഗ്രഹങ്ങളെ തട്ടിയുണർത്തുംവിധമുള്ള ആ പറച്ചിൽകേട്ടതും ഞാൻ പിന്നൊന്നും ഓർക്കാതെ ചേച്ചിയ്ക്കൊപ്പം ഇറങ്ങിനടന്നു. അപ്പോഴേയ്ക്കും കുഞ്ഞാറ്റയുമെന്റെ വിരൽതുമ്പിൽ തൂങ്ങിയിരുന്നു.

എടാ.. ദേ തോർത്തും സോപ്പും.. നീ നിൽക്ക്.. ഞാനിവളെ നേഴ്സറിയിൽ ആക്കിയിട്ടു വരാം..

താഴെ ഡയനിങ് റൂമിലെ കസേരയിൽ കരുതിയിരുന്ന വെളുത്ത ഈരിഴ തോർത്തും സന്തൂർ സോപ്പുമെടുത്ത് എന്റെ കയ്യിൽ തന്നിട്ട് ചേച്ചി കുഞ്ഞാറ്റയുടെ ബാഗ്  കയ്യിലെടുത്തു. എന്നിട്ട് കുഞ്ഞിനേയും വിളിച്ച് ധൃതിയിൽ പുറത്തേയ്ക്കു നടക്കുമ്പോൾ ചുരിദാർടോപ്പിനും അടിപ്പാവാടയ്ക്കും ഉള്ളിലായി തെന്നിയിറങ്ങുന്ന കുണ്ടിക്കുന്നുകളിൽ ആയിരുന്നു എന്റെ നോട്ടം മുഴുവൻ.

ടോപ്പ് ശരീരത്തിൽ മുറുകി കിടക്കുന്നതു കൊണ്ട് സൈഡിലുള്ള കീറൽ നന്നായിതന്നെ വിടർന്നിട്ടുണ്ട്. അതുകൊണ്ട് പാവാടക്കെട്ടിന്റെ കുറച്ചു മേലെയുള്ള കൊഴുത്ത ഇടുപ്പിലെ പാൽവെളുപ്പ് കണ്ണിൽ തടയുന്നുമുണ്ട്.

കുഞ്ഞിനേയും കൂട്ടി മുറ്റത്തിറങ്ങി നടക്കുമ്പോഴാണ് ബ്രൗൺ നിറമുള്ള അടിപ്പാവാടയ്ക്ക് കാൽവണ്ണയോളം മാത്രമേ ഇറക്കമുള്ളൂന്ന് ഞാൻ ശ്രെദ്ധിച്ചത്. അതിനു താഴെ പാദത്തോട് ചേർന്നുകിടക്കുന്നുണ്ട് സ്വർണ്ണപാദസരവും.

കുഞ്ഞാറ്റയുടെ ബാഗും തോളിലിട്ട്, പിന്നിലേയ്ക്കു തെറിച്ചു വിരിഞ്ഞ മത്തങ്ങാ വലുപ്പമുള്ള കുണ്ടിപന്തുകളും തെന്നിച്ചുള്ള ചേച്ചിയുടെ നടത്തവുംനോക്കി ഞാൻ വരാന്തയിലിരുന്നു.

അപ്പോഴാണ് വന്നകാര്യം അമ്മയെ വിളിച്ചു പറഞ്ഞില്ലല്ലോ എന്നോർത്തത്. അപ്പോൾതന്നെ ഫോണെടുത്ത് അമ്മയെവിളിച്ച് കാര്യംപറഞ്ഞു. ഉടനെ കുറച്ച് ഉപദേശങ്ങളെത്തി. കൂട്ടത്തിൽ മറ്റൊരു വീട്ടിൽ കാണിയ്ക്കേണ്ട മാന്നേഴ്സിനെ കുറിച്ചുള്ള വിവരണവും. അതിനെല്ലാം സമ്മതംമൂളി വർത്താനമവസാനിപ്പിച്ചപ്പോൾ ധ്വനിചേച്ചിയുടെ വിളിയുമെത്തി:

ആദീ.. വാടാ.. പോവാം!

കുഞ്ഞിനെ നേഴ്സറിയിലാക്കി ആ വരമ്പത്തൂടെ നടന്ന് പടിക്കെട്ടിനു മേലെ എത്തിയിരുന്നു ചേച്ചി.

എന്തേ.. പതിനാല് പടിയിൽ ഒതുക്കിക്കളഞ്ഞത്? ഒരു നാലെണ്ണം കൂടി കെട്ടിക്കൂടായിരുന്നോ?

പടിയിറങ്ങുമ്പോഴും ചേച്ചിയുടെ തെന്നിക്കയറുന്ന പിന്നാമ്പുറത്തെ ആവോളം ആസ്വദിച്ചുകൊണ്ട് ഞാൻ തിരക്കി. പടികൾ ഓരോന്നായി ഇറങ്ങുമ്പോൾ റമ്പറുപോലെ കുലുങ്ങി വിറയ്ക്കുകയാണ് ഇരു ചന്തിപ്പാളികളും.

പിന്നിൽചെന്ന് ഒന്ന്‌ കയ്യമർത്തിയാൽ കിട്ടാൻപോണ സുഖമോർത്തപ്പോൾ എന്റെ കുണ്ണ മുഴുത്തു. ആ കൊഴുപ്പിനെ ഞെക്കിയുടയ്ക്കാനായി എന്റെ കൈകൾ തരിച്ചു.

ഉം? അമ്പലം പണിഞ്ഞ് പ്രതിഷ്ഠയായിട്ട് ഇരിയ്ക്കാൻ വല്ല പ്ലാനുണ്ടോ?

വായിലിട്ട് അടിച്ചുതന്നതു പോലെയായിരുന്നു മറുപടി. എന്നാൽ അതു പിന്നെയും സഹിയ്ക്കാം, പക്ഷേ അതു കഴിഞ്ഞുള്ള മനുഷ്യനെ കൊല്ലുന്ന ചിരി.. അതാണ് സഹിയ്ക്കാൻ പറ്റാത്തത്. തുള്ളിതുളുമ്പുന്ന മാംസക്കൊഴുപ്പിനൊപ്പം തേൻചുണ്ടുകൾ കടിച്ചു പിടിച്ചുള്ള ചിരികൂടിയായപ്പോൾ ഷഡ്ഢിയ്ക്കുള്ളിലെ കൊലാകാരൻ ആകെ വിഷമത്തിലായി.

ദേ.. അവിടെയാണ് കടവ്!

വലതു കൈ മുന്നിലേയ്ക്കു ചൂണ്ടി ചേച്ചിപറഞ്ഞു. എന്നാൽ ചൂണ്ടിയ ഭാഗത്തേയ്ക്കു നോക്കുന്നതിനും മുന്നേ എന്റെ കണ്ണുകൾ പാഞ്ഞുചെന്ന് സ്ഥാനംപിടിച്ചത് ഉയർത്തിപ്പിടിച്ച വലതു കക്ഷത്തിലേയ്ക്കാണ്. കക്ഷത്തുനിന്നും തുടങ്ങി, താഴേയ്ക്ക് ബ്രായുടെ വരമ്പ് വേർതിരിച്ചുകൊണ്ട് വിയർപ്പു നനവ് പടർന്നിരുന്നു. കൈവണ്ണയുടെ ഉൾഭാഗം തെറിച്ചുനിന്ന കൊഴുത്തമുലയുടെ വശത്ത് അമർന്നതിനാൽ മുഴുത്ത മുലയുടെ മേലെയുള്ള കൊഴുപ്പ് ടോപ്പിന് പുറത്തേയ്ക്കു പൊട്ടിച്ചാടാനായി വെമ്പൽകൊണ്ടു.

എടാ.. കണ്ടോ നീ?

ചേച്ചി ഒന്നുകൂടി ചോദിച്ചപ്പോഴാണ് വരണ്ടതൊണ്ടയെ നനയ്ക്കാനായി പണിപ്പെട്ടുകൊണ്ട് അവളുടെ ചൂണ്ടിപ്പിടിച്ച കൈ ലക്ഷ്യമാക്കി ഞാൻ നോക്കുന്നത്. അവിടെ അങ്ങേയറ്റത്തായി കല്ല് കെട്ടി ഉയർത്തിയ കടവ് കണ്ടു.

അവിടേയ്ക്ക് ഞങ്ങൾവന്ന വഴിയൊഴികെ ബാക്കി മൂന്നുഭാഗവും പൊന്തക്കാടാണ്. ആ കാടിന്റെ ഹരിതവർണ്ണം വെള്ളത്തിലും പ്രതിഫലിയ്ക്കുന്നുണ്ട്. പടവിറങ്ങി ചെല്ലുമ്പോഴേ കാണാം മൂന്നു പടികൾക്കുമേലുണ്ട് വെള്ളം. അതിന്റെ വശത്തായി നിന്ന് അലക്കാൻപാകത്തിന് വലിയൊരു അലക്കുകല്ലും സ്ഥാനമുറപ്പിച്ചിട്ടുണ്ട്.

നീ കുളിച്ചിട്ടു വാ.. ഞാനിവിടെ ഇരിയ്ക്കാം..

പറഞ്ഞുകൊണ്ട് ചേച്ചി പടവിലിരുന്നു.

അതു കുഴപ്പമില്ല.. ഇനി ഞാൻ കുളിച്ചോളാം.. ചേച്ചി പൊക്കോ..

ഒഴിവാക്കാനായി ഞാനതു പറഞ്ഞെങ്കിലും അതു കേൾക്കാനൊന്നും ചേച്ചി കൂട്ടാക്കിയില്ല.

ഓ! ഞാനെവിടേം പോണില്ല.. പരിചയമില്ലാത്ത സ്ഥലമാ.. നീ മര്യാദയ്ക്കു കുളിച്ചിട്ട് കേറി വാ ചെക്കാ.. ആൺപിളേളർക്ക് അത്രയ്ക്കു നാണമായാലും കൊള്ളില്ലല്ലോ..

ചേച്ചി നിലപാട് വ്യക്തമാക്കി. ഞാൻ പിന്നേയും ചിണുങ്ങി നോക്കിയെങ്കിലും ചേച്ചിയുടെ ഭാഗത്തുനിന്ന് ഒരു വിട്ടുവീഴ്ച്ചയും ഉണ്ടായില്ല. അതോടെ അവരുടെ മുന്നിൽ നിന്നുതന്നെ കുളിയ്ക്കാൻ ഞാൻ നിർബന്ധിതനാവുകയായിരുന്നു.

പച്ച സോപ്പുപെട്ടിയോടു കൂടെയാ സന്തൂർസോപ്പിനെ പടവിൽതന്നെ വെച്ച് ഞാൻ ഷർട്ടഴിച്ചു. സിക്സ് പാക്ക് ഒന്നുമല്ലെങ്കിലും അത്യാവശ്യം ഉറപ്പുള്ള ശരീരമൊക്കെയായിരുന്നു എന്റേത്. കാടുപോലെ രോമമില്ലെങ്കിലും നെഞ്ചിലും വയറിലുമൊക്കെയായി ആവശ്യത്തിന് രോമവുമുണ്ട്. നന്നായി കറുത്തിട്ടില്ലെന്നു മാത്രം. പിന്നെ കഴുത്തിൽ ആദിയെന്ന് ഇംഗ്ളീഷ് ലെറ്റേഴ്സിൽ എഴുതിയ ലോക്കറ്റോടുകൂടിയ വെള്ളി മാലയുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *