“ഇതെവിടെന്ന?”
“കടം കൊടുത്ത ഒരാൾ അടക്കാൻ വഴിയില്ലാതെ ബൈക്ക് എന്റെ പേരിൽ ആക്കി തന്നതാ നീയെടുത്തോ.”
അമ്മായി നീട്ടിയ വെറ്റില വാങ്ങിച്ചു ചുരുട്ടി അമ്മാവൻ പല്ലിന്റെ ഇടയിലേക്ക് വെച്ചു.
മാമ്പഴ പുളിശേരിയും ഇടിച്ചക്ക തോരനും കൂടി അത്താഴം കഴിച്ച ശേഷം ഞാൻ ഉറങ്ങാനായി അകത്തളത്തിൽ തന്നെ കിടന്നു. അന്ന് രാത്രി കിടന്നിട്ട് ഉറക്കമേ വന്നില്ല. ചെറിയമ്മ പോണതിനു മുൻപ് ബൈക്കിൽ ഇരുത്തി ഒന്ന് കറങ്ങണം എന്ന് മനസ്സിൽ ഓർത്തു തലയിണയെ കെട്ടിപിടിച്ചു കിടന്നു. പിറ്റേന്ന് രാവിലെ ബൈക്ക് ഓടിച്ചുകൊണ്ട് ഞാൻ കോളേജിലേക്ക് ചെന്ന് എല്ലാവരെയും ഞെട്ടിച്ചു.
അധികമാർക്കും ആ കാലത്ത് ബൈക്ക് ഒന്നുമില്ല. ഉള്ളത് എല്ലാം പഴയതുമാണ്. എനിക്ക് പുത്തനൊരെണ്ണം കിട്ടയത്തിൽ ചിന്നനും നല്ല ഗമമായിരുന്നു. അവൻ എന്നെയും കൂട്ടി ഉച്ചയ്ക്ക് കഴിക്കാൻ ഒരിടത്തു കൊണ്ടോയി, ഇറച്ചിയും ചോറും കിട്ടുന്നൊരു പഴയ ചായക്കട. താമസിച്ചാൽ തീരുമെന്ന് പറഞ്ഞിട് വണ്ടി അവൻ നല്ലപോലെ ചീറി പായിച്ചു വിട്ടു. ആദ്യമായിട്ടായിരുന്നു ഞാനത് കഴിക്കുന്നത്, അത്ഭുതമായിരുന്നു അതിന്റെ രുചി. വീട്ടിൽ സംക്രാന്തിക്കും മറ്റുമേ ഇറച്ചി വെക്കു. അത് നടൻ രീതിയാണ്. കഴിച്ചത് ഇഷ്ടമായതിനാല്‍ ചെറിയമ്മയെയും കൊണ്ട് ഒന്ന് വരണം ഇവിടെ എന്ന് ഉറപ്പിക്കയും ചെയ്തു.
സിന്ധു ചെറിയമ്മയും മഞ്ജു ചെറിയമ്മയും വീടിന്റെ ഉമമർത്തു ഉണങ്ങിയ നെല്ല് പറകൊണ്ടളന്നു ചാക്ക്കളിൽ ആക്കുന്ന നേരം എന്റെ ബൈക്കിലെ വരവ് കണ്ടതും അവർ മൂക്കത്തു വിരൽ വെച്ചു.
കുട്ടിപട്ടാളവുമായും മുറ്റത്തു ബൈക്കിൽ ചുറ്റുന്ന നേരം മുകളിലെ ജനലിൽ നിന്നും ചെറിയമ്മ നോക്കി ചിരിച്ചു. ചെറിയമ്മയെ താഴേക്ക് കൈകാട്ടി വിളിച്ചുകൊണ്ട് ഞാൻ ചിരിച്ചു. ചെറിയമ്മ ഓടി വന്നതും പിള്ളേരെ ഞാൻ താഴെയിറക്കി ചെറിയമ്മയെ കൊണ്ട് ആൽത്തറ വരെയൊന്നു പോയി. നിള റെയിൽ പാലത്തിന്റെ അടിയിലും ചെന്നു കുറച്ചു നേരം ഇരുന്നു.
രാത്രി വിയർപ്പൊഴുക്കാൻ ഞങ്ങൾ മറന്നില്ല. പിരിയുമെന്നു ഉറപ്പുളളതിനാൽ ബാക്കിവെക്കാതെയുള്ള പ്രണയ ചേഷ്ടകളും കൊഞ്ചലും കിന്നാരവും ഞങ്ങൾ ആ നാലുചുവരുകൾക്കുള്ളിൽ നിര്‍ലോഭം ഒഴുക്കികൊണ്ടിരുന്നു. ഒടുക്കം ചെറിയമ്മ ബാംഗ്ലൂർക്ക് പോകുന്ന ദിനമെത്തി. എന്നെ കെട്ടിപിടിച്ചു എല്ലാരുടെമുന്നിലും കരഞ്ഞപ്പോഴും ചുറ്റും കൂടിയിട്ടുള്ള കുട്ടിപട്ടാളത്തിനും മുത്തശ്ശിക്കും ചെറിയമ്മമാർക്കും അതിന്റെ അർഥം വാത്സല്യം എന്നായിരിക്കുമെന്നു ധരിക്കുമ്പോളും, അതിന്റെ യഥാർത്ഥ അര്‍ഥം ഞങ്ങൾക്ക് മാത്രമേ അറിയാമായിരുന്നുള്ളു.
(ശുഭം)