നിഷിദ്ധസംഗമം 1
Nishidhasangamam Part 1 | Author : Danilo
സുഹൃത്തുക്കളെ, ജോലിതിരക്കുമൂലം, ‘തിരിഞ്ഞുനോട്ടം’ എന്ന കഥ തുടരാൻ സാധിച്ചില്ല. തീർച്ചയായും വൈകാതെത്തന്നെ തിരിഞ്ഞുനോട്ടത്തിന്റെ ബാക്കി ഭാഗങ്ങൾ എഴുതുന്നതായിരിക്കും. ഇതിനിടയിൽ തത്കാലം എഴുതിയ ഒരു കഥയാണിത്. ഈ കഥയും തുടരും.നിഷിദ്ധസംഗമം ആയതുകൊണ്ടുതന്നെ, അതിൽ താല്പര്യം ഉള്ളവർ മാത്രം തുടർന്നു വായിക്കുക.
ഈ കഥയും, കഥാപാത്രങ്ങളും, കാലവും, സ്ഥലവും, മറ്റുള്ളവയും എല്ലാംതന്നെ തികച്ചും സാങ്കല്പികം മാത്രം.
ഈ കഥയിലെ സംഭാഷണത്തിലെ ചില പ്രയോഗങ്ങൾ, ഒഴിവാക്കാൻ പറ്റാത്തതുകൊണ്ട്മാത്രമാണ് പ്രയോഗിച്ചിരിക്കുന്നത്. ദയവായി ക്ഷമിക്കുക.
മലയാളം ആണ്ടു 0939 (CE 1764 ). വള്ളുവനാട്ടിലെ ആയില്യംശ്ശേരി മന.
“തമ്പുരാട്ടിയെ…. തമ്പുരാട്ടിയെ… ”
ഗോവിന്ദൻ വാര്യറുടെ നീട്ടിയുള്ള വിളികേട്ടാണ് വാര്യംപള്ളി മനയിലെ ഇന്നത്തെ അവകാശി മാലതി തമ്പുരാട്ടി ഉച്ചയുറക്കത്തിൽ നിന്നും എഴുനേൽക്കുന്നത്.
മാലതി – 46 വയസ് . 5.3 ഉയരം. വെളുത്ത നിറം. വടിവോത്ത ശരീരം.
മാലതി – എന്താടോ വാര്യറെ കിടന്നു കൂവുന്നത്?
ഗോവിന്ദൻ – തമ്പുരാട്ടി, ലക്ഷ്കുഞ്ഞിന് വല്ലാതെ വേദന കൂടിയിരിക്കണു. മുറിയിൽ അലമുറയിട്ട് കരയാ.
മാലതി – ഹൈ എന്നിട്ടു താൻ എന്താടോ കുന്തം വിഴുങ്ങിയ മാതിരി നിക്കണേ, പോയി വൈദ്യരെ യും വൈതാറ്റിയെയും കൂട്ടികൊണ്ട് വരിക.
മാലതി ഓടി തന്റെ മരുമകളുടെ മുറിയിലേക്ക് ചെന്നു.
മാലതി – അങ്ങട് മാറി നിൽക്യ ആശ്രീകരങ്ങള്.
മുറിക്കു വെളിയിൽ കൂടിനിന്നിരുന്ന ദാസിപെണ്ണുങ്ങളെ വകഞ്ഞുമാറ്റി മാലതി മുറിയിൽ കയറി.
മാലതി – എന്താ ശാരദേ സമയവായോ?
ശാരദ – ഉവ്വ്, നീരോലിച്ചു തുടങ്ങിയിരിക്കുന്നു. വൈതാട്ടിയെ കൊണ്ടരാൻ പോയില്ലേ വാര്യറ്?
മാലതി – ആ ശപ്പൻ ഏഴഞ്ഞു വലിഞ്ഞു പോയി ഇനി എന്നാണാവോ കൊണ്ടുവരിക. ശാരദേ… ഉണ്ണിയിരിക്കും ലെ.
ശാരദ – എല്ലാം ഭഗവാൻ നിശ്ചയ്ച്ചതുപോലല്ലേ തമ്പുരാട്ടി നടക്കു.
മാലധി- ഈ ഉള്ളവളെ പരീക്ഷിക്കല്ലേ എന്റെ ആയില്യംശ്ശേരി അമ്മേ..
മാലതി പ്രാർത്ഥിച്ചു.
ലക്ഷ്മി -ആയോ…. അമ്മേ… ആആഹ്….
പെട്ടന്ന് ലക്ഷ്മിയുടെ വേദന കൂടി ഉച്ചത്തിൽ കരയാൻ തുടങ്ങി.
മാലതി – എന്താ ശാരദേ ഇപ്പോ ചെയ്യാ… ആ ശുമ്പനെ കാണാനും ഇല്യാലോ
ശാരദാ- ഇനി സമയവില്യ തമ്പുരാട്ടിയെ കുഞ്ഞിന്റെ തല വെളിയിൽ ചാടിയിരിക്കണു.
കാലുകൾ അകത്തി നിലവിളിച്ചുകൊണ്ടിരിക്കുന്ന ലക്ഷ്മിയുടെ പൂറിലേക്കു നോക്കി ശാരദ പറഞ്ഞു.
മാലതി ലക്ഷ്മിയുടെ വയറിൽ തലോടി കൊടുത്തു. വീണ്ടും ലക്ഷ്മി അലമുറയിട്ട് കരഞ്ഞുകൊണ്ട് കുട്ടിയെ മുഴുവനായി പ്രസവിച്ചിട്ടു. മാലതി കുഞ്ഞിനെ കയ്യിൽ കോരിയെടുത്തു.
തമ്പുരാട്ടി….. വാതിൽ തുറക്കുക ദാ വൈത്താറ്റി വന്നിരിക്കണു…..
പുറത്തുന്നു ഏതോ ദാസി പെണ്ണ് വിളിച്ച് പറഞ്ഞത്കേട്ടു മാലതി കുട്ടിയെ ശാരദയ്ക്കു കൈമാറി വാതിൽ തുറന്നു പുറത്തിറങ്ങി.
മാലതി – വേഗം ന്താ വേണ്ടെന്നോച്ചാ ചെയ്യുക.
മാലതി വൈത്താട്ടിയെ മുറിയിൽ കയറ്റി പുറത്തു കാത്തു നിന്നു. അല്പം കഴിഞ്ഞു ശാരതയും വൈത്താട്ടിയും കുട്ടിയെകൊണ്ട് പുറത്തു വന്നു. മാലതി തന്റെ പേരകിടാവിനെ കയ്യിൽ വാങ്ങി,
അതെ, താൻ പ്രാർത്ഥിച്ചതുപോലെത്തന്നെ ഒരു ആൺകുഞ്ഞു. മാലതി സന്ദോഷത്തോടെ കുഞ്ഞിനെ മാറോടു ചേർത്തു പിടിച്ചു.
മാലതി -” ലക്ഷ്മികെങ്ങനെയുണ്ട് ശാരദേ?
ശാരദാ- തമ്പുരാട്ടി, ഉണ്ണിയെ മാത്രേ നമുക്കു തന്നുള്ളൂ, പകരം ലക്ഷ്മിയേ അങ്ങട് എടുത്തു.
പൊട്ടിക്കാരഞ്ഞുകൊണ്ടുള്ള ശാരതയുടെ ആ വാക്കുകൾ മാലതി തമ്പുരാട്ടി ഒരു വിറയലോടെയാണ് കേട്ടത്.
ദിവസങ്ങൾക്കു ശേഷം ഒരു വൈകുന്നേരം.
വാര്യർ – തമ്പുരാട്ടി… കർമങ്ങളൊക്കെ കഴിഞ്ഞു എല്ലാവരും ഇന്ന് പുറപ്പെടും.
മടിയിൽ തന്റെ പേരകിടാവിനെ ഉറക്കി കിടത്തി നടുമുറ്റത്തെ തിണ്ണയിൽ ഇരിക്കുന്ന മാലതിയോട് വാര്യർ പറഞ്ഞു.
മാലതി – മ്മ്, അവർക്കു വേണ്ടതെന്താന്നൊച്ച കൊടുക്കുക. വേണേൽ നാളെ നേരം വെളുത്തിട്ടു പോയാൽമതിയെന്ന് പറഞ്ഞേക്കു. രാത്രി കാടു കടക്കാൻ ഇമ്മിണി ബുദ്ധിമുട്ടാ.
വാര്യർ – അതിപ്പോ ഞാനെങ്ങനാ, തമ്പുരാട്ടി തന്നെ നേരിട്ടു പറയുന്നതല്ലേ ഉത്തമം.
മാലതി – ഹൈ, എനിക്ക് അവരെ മുഖം കാണിക്കാൻ പറ്റില്യ. ആചാരങ്ങളെക്കുറിച്ചു പഠിപ്പിച്ചു തരണോ തനിക്കു…ശപ്പൻ . മനയിൽ വേറെ ആണുങ്ങളൊന്നും ഇല്ലാത്തോണ്ടല്ലേ തന്റെ കാലു പൊടിക്കണേ. അങ്ങട് ചെന്ന് പറയാ.. പോങ്ങൻ. പിന്നെ താൻ പോയി നാളെ ആ കണിയാരോട് ഇത്തേടം വരെ ഒന്ന് വരാൻ പറയുക.
മാലതി കുഞ്ഞിനെ ശാരതയെ ഏല്പിച്ചു ചാരു കസേരയിൽ കയറിയിരുന്നു മുറുക്കാൻ ചാവക്കാൻ തുടങ്ങി.
മാലതി – ശരദേ… എന്ത് പാപമാ ഞാൻ ചെയ്തേ, എന്താ ഭഗവാൻ എന്നെ ഇങ്ങനെ പരീക്ഷിക്കണേ.
ശാരത- തമ്പുരാട്ടിക്കു കോപം വരില്യനോച്ചാ, നമ്മുടെ ശങ്കരൻ പോറ്റിയോട് പട്ടണത്തിൽ പോകുമ്പോ കുട്ടൻകുഞ്ഞിനെ ഒന്ന് അന്വേഷിക്കാൻ പറഞ്ഞാലോ?
മാലതി – ഹൈ, അവന്റെ പേര് ഈ മനയിൽ ശബ്ധിച്ചു പോകരുത്. ന്റെ മകനായി അവൻ ജനിച്ചു പോയി. അല്ലെങ്കിൽ, ഹും. അവനിവിടുന്നു പടിയിറങ്ങുമ്പോൾ ലക്ഷ്മിക് മാസം നാലാ, ഓർമ്മയുണ്ടോ ശാരതയ്ക്. എന്നിട്ടു ഇങ്ങോട്ടു ഒന്ന് തിരിഞ്ഞു നോക്കിയോ പിന്നെയാവാൻ.
ശാരത-” എങ്കിലും പടിയടച്ചു പിണ്ഡം വെക്കാൻ പറ്റുവോ, ഒരു ആൺ തുണ വേണ്ടേ മനയിൽ. ആ കാര്യസ്ഥൻ വാര്യർ ഒരു ഷണ്ടനാ.
മാലതി – മ്മ്, അറിയാം. ചെറുപ്പത്തിലേ വന്നുകയറിയതല്ലേ, അയാളാ മൂലയ്ക്ക് കഴിഞ്ഞുകൂടട്ടെ.
മാലതി കുഞ്ഞിനെ മേടിച്ചു മാറോടു ചേർത്തു കിടത്തി വിശറിക്കൊണ്ട് വീശി കൊടുത്തു.
പിറ്റേന്നു കാലത്തു കണിയാര് വന്നു പ്രശ്നം നോക്കാൻ തുടങ്ങി.
കണിയാര് – തമ്പുരാട്ടി, മനയിൽ ക്ഷാപം ഏറ്റിരിക്കണു. പക്ഷെ ഇപ്പഴല്ല. വർഷം പലതും കഴിഞ്ഞു ഇത് തുടങ്ങിയിട്ട്. അതുകൊണ്ടുതന്നെയാണ് മനയിൽ ആണുങ്ങൾ വാഴത്തത്.
മാലതി – എന്താ ഈ കേക്കണേ, ശാപവോ. ന്താ കണിയാരെ, തെളിച്ചു പറയുക. പ്രതിവിധി ഒന്നുവില്ലേ അതിനു?
കണിയാര് – ഇല്യ, കാലം കൊറേ ആയിരിക്കണു. പിന്നെ പ്രതിവിധി യാതൊന്നും പ്രേശ്നത്തിൽ തെളിയണില്യ. കാരണം, ഇപ്പോ ഉണ്ടായ ഉണ്ണി ഈ സമയത്തു ജനിക്കാൻ പാടില്യായിരുന്നു. ഇനി അഥവാ ഈ മനയിൽ ആൺ കുട്ടികൾ ജനിക്കുകയാണെങ്കിൽ അവരുടെ മുത്തശ്ശിയുടെ കലാശേഷമായിരിക്കണം. അല്ലേൽ മാതാവിന് മൃത്യു സുനചിതം. അതിവിടെ സംഭവിച്ചിരിക്കണു. കാരണം ഒരാൺകുട്ടിയും അവന്റെ മതവും അവന്റെ അച്ഛന്റെയോ അമ്മയുടെയോ മാതാവും ഒരുമിച്ചു ജീവിക്കാൻ ഈ മനയിൽ യോഗവില്യ.
മാലതി ഇതെല്ലാം കേട്ടു അമ്പരന്ന് നിന്നു.
മാലതി – ഈശ്വരാ… ന്താ കണിയാരെ ഈ പറയണേ. ഒന്നുകൂടി നോക്കുക. എന്തെങ്കിലും ഒരു പരിഹാരം പറഞ്ഞെ പറ്റു.