നന്ദിനി ആത്മഗതമെന്നോണം പറഞ്ഞു ഉള്ളിലേയ്ക്ക് പോയി. റിയാസ്സ് കുറച്ച് നേരം കൂടി പടിഞ്ഞാറന്‍ കാറ്റേറ്റ് അവിടെയിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ നന്ദിനി ഭക്ഷണം കഴിക്കാന്‍ റിയാസ്സിനെ വിളിച്ചു. കനത്ത ചിന്തയില്‍ ഇരുന്നവന്‍ പെട്ടെന്ന് ഞെട്ടിത്തിരിഞ്ഞു. നന്ദിനി ചിരിച്ചുകൊണ്ട് തിരിഞ്ഞ് നടന്നു.
മേശയില്‍ വന്നിരുന്നപ്പോള്‍ നല്ല കോഴിക്കറിയും പത്തിരിയും വച്ചീരിക്കുന്നു. നല്ല വിശപ്പുള്ളതിനാല്‍ നന്നായി കഴിച്ചു. അവന്‍ നന്ദിനിയുടെ പ്ലേറ്റിലേക്ക് നോക്കിയപ്പോള്‍ പത്തിരിയും വെജിറ്റബിള്‍ കറിയുമാണ് കഴിക്കുന്നത്.
“….നന്ദിനി വെജിറ്റെറിയനാണല്ലേ……” റിയാസ്സ് ചോദിച്ചു.
” …..അതോ റിയാസേ ,…..എത്രപ്പറഞ്ഞാലും അവള്‍ കഴിക്കണ്ടേ….”. ഇടക്ക് കയറി പാത്തൂമ്മ പറഞ്ഞു.
മുന്നേ ഉണ്ടായ പിണക്കം തീര്‍ക്കാന്‍ പാത്തൂമ്മ നോക്കുകയാണെന്ന് അവന് മനസ്സിലായെങ്കിലും അവന്‍ ആ ഭാഗത്തേക്ക് നോക്കിയില്ല. പാത്തൂമ്മയുടെ മുഖം മങ്ങി.
“…റിയാസ്സ് ചേട്ടോ ആചാരങ്ങളും അനുഷ്ടാനത്തിലും ഞാന്‍ വിശ്വസിക്കുന്നു…..അതിനാല്‍ ഞാന്‍ കഴിക്കുന്നില്ല അതെന്നെ….”. നന്ദിനി വളരെ സ്പഷ്ടമായി പറഞ്ഞു.
ശരിയെന്ന അര്‍ത്ഥത്തില്‍ തലയാട്ടികൊണ്ട് റിയാസ്സ് ഭക്ഷണം കഴിച്ചവസ്സാനിപ്പിച്ച് കൈകഴുകാനായി എഴുന്നേറ്റു. പാത്തൂമ്മയും നന്ദിനിയും പിന്നെയും എന്തൊക്കെയോ പറഞ്ഞവിടെ ഇരിക്കുന്നുണ്ടായിരുന്നു.
റിയാസ്സ് മുറിയില്‍ കയറി പഠിക്കാനുള്ള പുസ്തകമെടുത്ത് വായന തുടങ്ങി. നേരം കുറെയായപ്പോള്‍ അവന്‍ ഉറക്കത്തിന്റെ വിളി വന്നു. ബുക്കടച്ച് വച്ച് കട്ടിലില്‍ നീണ്ട് നിവര്‍ന്ന് കിടന്നു.
റിയാസിന് പിറ്റേന്ന് കോളെജിലേക്ക് പോകാനായി തയ്യാറെടുത്തു. അവന്‍റെ എഞ്ചിനീറിങ്ങിന്റെ സെമസ്റ്റർ എക്സാം കഴിഞ്ഞുള്ള വെക്കേഷനായിരുന്നു. അതിന്റെ റ്റ്ഒപ്പം ഒരു വിദ്യാർത്ഥി എക്സാം ഫീസ ടക്കാത്തതിനാൽ പരീക്ഷ എഴുതാൻ കഴിയാതെയുള്ള വിഷമത്താൽ ആത്മഹത്യ ചെയ്തു. വരാൻ പോകുന്ന സംഘർഷങ്ങൾ ഭയന്ന് കോളേജ് അധികൃതർ രണ്ടു മാസത്തേക്ക് കോളേജ് അടച്ചിട്ടതായിരുന്നു. അതെല്ലാം തീര്‍ന്ന് ഇന്ന് കോളേജ് തുറക്കുന്ന ദിവസമാണ്.
വലിയ ഉത്സാഹത്തിലാണ് അവന് കോളേജില്‍ പോയത്. സഹപാഠികളും അവന്‍ ഉല്ലസ്സിച്ച് നടന്നു. രണ്ടു മാസം കാണാതെ കാണുന്നതിനാല്‍ എല്ലാവര്‍ക്കും വിശേഷങ്ങള്‍ ഒരുപാട് പറയാനുണ്ടായിരുന്നു.
അങ്ങനെ കോളേജും വീടുമായി രണ്ടാഴ്ച്ച് പോയതറിഞ്ഞില്ല. വീട്ടില്‍ വളരെ വൈകിയാണ് എത്തിച്ചേരുക. ആ സമയങ്ങളില്‍ നന്ദിനി അവിടെ ഉള്ളതിനാല്‍ പാത്തൂമ്മ അധികം സംസാരിക്കാന്‍ നില്‍ക്കാറില്ല.
അവരോടുള്ള പിണക്കം മാറിയെങ്കിലും എന്തോ റിയാസ്സിന് പഴയപോലെ വികാരമൊന്നും കാണുബോള്‍ തോന്നാറില്ല.മനസ്സില്‍ ഇപ്പോഴും ലൈലമ്മായി പടരുന്ന കാമമായി കിടക്കുന്നതിനാല്‍ അവരെക്കാള്‍ പത്തുപതിനഞ്ചു വയസ്സ് മൂപ്പുള്ള അവരുടെ ഉമ്മയായ പാത്തൂമ്മയില്‍ അവന് വലിയ രസമൊന്നും തോന്നിയില്ല. അവന്‍റെ മനസ്സ് പാത്തൂമ്മയെ തനി വയസ്സത്തി എന്ന രീതിയില്‍ കാണാന്‍ തുടങ്ങി.
ദിവസ്സങ്ങള്‍ ഇഴഞ്ഞു നീങ്ങാന്‍ തുടങ്ങി.
റിയാസിന്റെ തീര്‍ത്തും അവഗണന പാത്തൂമ്മയെ ആകെയുലച്ചു. അവര്‍ തീര്‍ത്തും ഒറ്റപ്പെട്ടപോലെ തോന്നി. ആ വിഷമം സ്വന്തം മോളോട് പറയാന്‍ പറ്റില്ലല്ലോ. ഉറക്കമില്ലായെന്ന്‍ പറഞ്ഞു അവര്‍ ഡോക്റ്ററെ കണ്ട് ഉറക്ക ഗുളിക വരെ വാങ്ങി. അതിന്‍റെ ബലത്തിലായി പിന്നീടുള്ള ദിവസ്സങ്ങളിലെ ഉറക്കം. പുലര്‍ച്ചയുടെ തണുപ്പേറ്റ് എഴുന്നേല്‍ക്കാന്‍ തുടങ്ങുബോള്‍ സ്വപ്നങ്ങളില്‍ വന്നുപോകുന്ന റിയാസ്സുമായുള്ള ഓര്‍മ്മകള്‍ അവരുടെ അരക്കെട്ട് നനക്കാറുണ്ട്. കട്ടതൈര് പോലെ മദജലം പറ്റിയ പാന്റീസ് നോക്കി നാല് മക്കളുടെ അമ്മയായ പാത്തൂമ്മ വികാരത്താല്‍ കരയുമായിരുന്നു.
അങ്ങനെ വികാരമുറ്റി നില്‍ക്കുന്ന അവസ്സരത്തിലാണ് പതിവിലും നേരത്തെ റിയാസ്സ് ഗെറ്റ് തുറന്ന് വീട്ടിലേക്ക് നടന്ന് വരുന്നത് കണ്ടത്.
