പകുതി പൂക്കുന്ന പാരിജാതങ്ങൾ – 2 20അടിപൊളി  

തന്റെ വലിയൊരു സ്വപ്നമാണവൾ… കുറച്ച് കൂടി സമയം കിട്ടിയിരുന്നേൽ,ബെറ്റിയുടെ സഹായത്തോടെത്തന്നെ താനവളെ കേറി മേഞ്ഞേനെ…

ഈ നാറിയവളെ കൊത്തിയെടുക്കുമെന്നറിഞ്ഞിരുന്നേൽ അവളെ ബലാൽസംഗം ചെയ്തിട്ടേലും തന്റെ ആഗ്രഹം നിറവേറ്റിയേനേ…

“ചന്ദ്രേട്ടാ… വന്നിട്ട് കുറേ നേരമായോ…?”

വണ്ടിയിൽ നിന്നിറങ്ങി ചിരിയോടെ സണ്ണി ചോദിച്ചു.

“ആ… ഞാൻ വന്നിട്ട് പത്തൻപത് കൊല്ലമായി…”

ചിരിയോടെത്തന്നെ ചന്ദ്രനും പറഞ്ഞു.

അയാൾ പറഞ്ഞത് തമാശയാണെന്ന് സണ്ണിക്ക് തോന്നിയെങ്കിലും മുഖഭാവം അതല്ലെന്ന് വിളിച്ച് പറയുന്നുണ്ടായിരുന്നു.. ആ ചിരി ഒരു കൊലച്ചിരിയാണെന്നും സണ്ണിക്ക് തോന്നി.

“ഇന്ന് പണിക്കാരെത്രയുണ്ട് ചന്ദ്രേട്ടാ,, ?
എന്തൊക്കെയാണ് പണി… ?
എല്ലാം ചന്ദ്രേട്ടൻ കാണിച്ച് തരുമെന്ന് ഡാഡി പറഞ്ഞിരുന്നു… “

വിനയത്തോടെയാണ് സണ്ണി പറഞ്ഞത്.

“ ഓ….ഇന്ന് തന്നെ ഭരണമേറ്റെടുക്കാനാവും മുതലാളി വന്നത് അല്ലേ… ?
ഇതെല്ലാം ഇത്രയും കാലം നോക്കി നടത്തിയിരുന്നത് ഞാനാണ്… പെട്ടെന്നൊരു ദിവസം ഇറങ്ങേണ്ടിവന്നതിൽ എനിക്ക് നല്ല വിഷമമുണ്ട്…”

ചന്ദ്രൻ വെട്ടിത്തുറന്ന് തന്നെ പറഞ്ഞു
സണ്ണി വെറുതെ ചിരിച്ചതേയുള്ളൂ.

“ഏതായാലും മുതലാളി വാ… എല്ലാം കാണിച്ച് തരാം…”

സിഗററ്റ് ആഞ്ഞ് വലിച്ച് നിലത്തിട്ട് ചവിട്ടി ഞെരിച്ച് ചന്ദ്രൻ മുന്നോട്ട് നടന്നു.

മുതലാളി എന്ന വിളി തന്നെ പരിഹസിച്ച് വിളിക്കുന്നതാണെന്ന് സണ്ണിക്ക് മനസിലായി.

അവൻ നേർത്തൊരു ചിരിയോടെ അയാളുടെ പിന്നാലെ നടന്നു.

കുറേ പണിക്കാരുണ്ട്. തെങ്ങ് കയറ്റക്കാരും, തേങ്ങ പെറുക്കി കൂട്ടുന്നവരും, കൃഷിയിടത്തിൽ പണിയെടുക്കുന്നവരും എല്ലാം… വിശാലമായ പറമ്പാണ്.

മുകളിൽ നാലഞ്ചേക്കർ വരുന്ന റബ്ബർ തോട്ടം. അതിലും ടാപ്പിംഗ് തൊഴിലാളികളുണ്ട് .

ചന്ദ്രൻ എല്ലാരേം വിളിച്ച് കൂട്ടി.

“ഇതാണ് ഇനി മുതൽ നിങ്ങളുടെ മുതലാളി…തോമസിന്റെ പുതിയ മരുമോനാ… ഇദ്ദേഹമായിരിക്കും ഇനി മുതൽ ഇതെല്ലാം നോക്കി നടത്തുക… എല്ലാരും മുതലാളിയെ അനുസരിച്ച് നിൽക്കണം… കേട്ടല്ലോ… ?”

ചന്ദ്രൻ പറഞ്ഞതത്രയും പുഛത്തോടെയും, പരിഹാസത്തോടെയുമാണെന്ന് അവർക്ക് മനസിലായില്ലെങ്കിലും സണ്ണിക്ക് മനസിലായി. എങ്കിലും അതവൻ കാര്യമാക്കിയില്ല.

“മുതലാളിയുടെ മകളെ പ്രേമിച്ച് ചാടിച്ചവനാ… സൂക്ഷിച്ച് നിന്നോട്ടോ നാരായണാ…”

തെങ്ങ് കയറ്റക്കാരൻ നാരായണനെ നോക്കി പറഞ്ഞു കൊണ്ട് ചന്ദ്രൻ ഉറക്കെ ചിരിച്ചു. നാരായണന് ചിരി വന്നില്ല..

“ഇനി കാര്യങ്ങളെല്ലാം ഈ മുതലാളിയോട് പറഞ്ഞാ മതി… ഞാനിടക്ക് വരാം… വന്നല്ലേ പറ്റൂ…”

ഒരു താക്കീതിന്റെ സ്വരത്തിൽ പറഞ്ഞ് കൊണ്ട് ചന്ദ്രൻ ബൈക്കിനടുത്തേക്ക് നടന്നു.
പണിക്കാരെല്ലാം അൽഭുതത്തോടെ സണ്ണിയെ നോക്കുകയാണ്. ചിലർക്കെല്ലാം അവനെ കണ്ട് പരിചയമുണ്ട്… എല്ലാവരും വന്ന് അവനെ പരിചയപ്പെട്ടു.
അവനും സൗഹാർദത്തോടെ അവരോട് സംസാരിച്ചു.
മുതലാളിയുടെ സുന്ദരിയായ മകൾക്ക് ഇതിനേക്കാൾ നല്ലൊരു ഭർത്താവിനെ കിട്ടാനില്ലെന്ന് അവർക്ക് തോന്നി. അവന്റെ പെരുമാറ്റം എല്ലാവർക്കും ഇഷ്ടമായി.

ഏറ്റവും പിന്നിൽ തന്നെത്തന്നെ നോക്കി , കയ്യിൽ ടാപ്പിംഗ് കത്തിയുമായി നിൽക്കുന്ന ആളെ സണ്ണി ശ്രദ്ധിച്ച് നോക്കി.

അവന്റെ കണ്ണുകൾ സന്തോഷം കൊണ്ട് വിടർന്നു.

“എടാ മാർട്ടിനേ… നീയെന്താടാ ഇവിടെ…?”

സണ്ണിക്ക് വിശ്വസിക്കാനായില്ല.
ഓർഫനേജിൽ ഒരുമിച്ച് വളർന്നവരാണവർ. മാർട്ടിൻ അനാഥനൊന്നുമല്ല. അവന്റപ്പന്റെ കുടി കാരണം മക്കളെ വളർത്താൻ വേറെ വഴിയില്ലാഞ്ഞാണ് അവന്റെ അമ്മച്ചി അവനേയും, അനിയത്തിയേയും അനാഥാലയത്തിലാക്കിയത്.

അതിന് ശേഷവും അവർ തമ്മിൽ സൗഹൃദമുണ്ടായിരുന്നു. പഠനം പാതിക്ക് നിർത്തി മാർട്ടിൻ പണിക്കിറങ്ങി. ഇവിടെയാണവന് പണിയെന്ന് കരുതിയതേയില്ല. ഇപ്പോ ഇടക്കൊക്കെയേ തമ്മിൽ കാണാറുള്ളൂ.
കഴിഞ്ഞ വർഷം അവന്റെ കല്യാണത്തിന് കൂടിയിരുന്നു.

“എനിക്കിവിടെയാടാ കുറെ നാളായിട്ട് പണി… നീ മുതലാളിയുടെ മകളെ കെട്ടിയതൊക്കെ ഞാനറിഞ്ഞിരുന്നു.. എനിക്ക് സന്തോഷമായെടാ… ഞാനേ മരം വെട്ടിയിട്ടിട്ട് പോന്നതാ… പാലെടുക്കാറായി… അത് കഴിഞ്ഞിട്ട് നമുക്ക് കാണാം…”

Leave a Reply

Your email address will not be published. Required fields are marked *