സുഹൃത്തുക്കളേ,
എന്റെ ആദ്യ കഥയായ ‘അലൻ’ നു നിങ്ങൾ തന്ന പ്രോത്സാഹനങ്ങൾക്ക് നന്ദി. അതിൽ കമ്പി തീരെ ഇല്ലായിരുന്നു. ക്ഷമിക്കുക, ഈ കഥയിൽ ഞാൻ കുറച്ചു കമ്പി കേറ്റിയിട്ടുണ്ട്. എല്ലാം എന്റെ അനുഭവങ്ങൾ ആണ്. ഈ കൊറോണകാലത്തു ചുമ്മാ അതെല്ലാം അയവിറക്കുന്നു. പണ്ട് ബ്ലോഗിൽ എഴുതിയിട്ട കഥയാണ്, കുറച്ച് മാറ്റങ്ങൾ വരുത്തി ഇവിടെ ഇടുന്നു.
നന്ദി, ഹരൻ.
———————————————————————————————————————–
പണ്ട് പണ്ട്, ബോംബെയിൽ ചില ആളുകൾ……….
————————-
ഞാൻ – അന്യമനസ്കൻ, അസ്ഥിരചിത്തൻ, ഉത്സാഹശീലൻ, സാഹസികൻ, സർവ്വോപരി ഇന്ത്യയുടെ സ്വപ്ന നഗരിയായ ബോംബെയിൽ ജോലി ചെയ്തിരുന്നവൻ, അലൻ.
കാലം ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യപാദം, കൃത്യമായി പറഞ്ഞാൽ 2004 – 2008 കാലഘട്ടം. മദ്യപാനം ഒരാവേശമായി മാറിയിരുന്ന കാലം, മദ്യപാനത്തിന്റെ ഭവിഷ്യത്തുകൾ അനുഭവിച്ചു തുടങ്ങാത്ത കാലം. കൂടെ ആരെയോ തോല്‍പ്പിക്കാന്‍ എന്നവണ്ണമുള്ള പുകവലിയും. ഗോള്‍ഡ് ഫ്ലേക്ക് കിങ്ങ്സൈസ് സിഗരെറ്റ് എന്നെ മദിപ്പിച്ചിരുന്ന കാലം.
എന്‍റെ സുഹൃത്ത് – തൊട്ടയല്‍പക്കത്തുള്ള, ഒന്നാം ക്ലാസ് മുതല്‍ ഏഴു വരെ ഒരുമിച്ച് കളിച്ച, രസിച്ച, ഘടാഘടിയന്‍ അറിവുകളും, രഹസ്യങ്ങളും ഗൂഡ വിദ്യകളും പങ്കുവച്ച, കാശ് വച്ചുള്ള ചീട്ടുകളിയില്‍ സ്വന്തം അച്ഛനെ വരെ തോല്‍പ്പിച്ച, അതിബുദ്ധിമാന്‍ വിശാല്‍. ധീരോദാത്തൻ, സ്ഥിരചിത്തൻ അതിലുപരി പല കലകളിലും എൻ്റെ ഗുരു.
പത്താം ക്ലാസില്‍ വച്ചു തന്നെ വിദ്യാഭാസം നിര്‍ത്തിയെങ്കിലും, ബിസിനസ്സില്‍ വിശാല്‍ ഒരു പഹയന്‍ തന്നെ ആയിരുന്നു. അഞ്ചു വര്‍ഷം മുന്‍പ് അച്ഛന്‍റെ കയ്യില്‍ നിന്നും ബോംബയിലെ ദാദറിലുള്ള ബാറിന്‍റെ നടത്തിപ്പവകാശം വാങ്ങുമ്പോള്‍, ‘ലാഭം ഇരട്ടിയാക്കണം’ എന്ന മൂപ്പിലാന്‍റെ നിര്‍ദ്ദേശം അക്ഷരം പ്രതി നടപ്പിലാക്കി അച്ഛനെ വിസ്മയിപ്പിച്ചൂ വിശാല്‍. അത് കൊണ്ട് ആറ് മാസം കഴിഞ്ഞപ്പോള്‍ അച്ഛന്‍ അമ്മയോടൊപ്പം വിശ്രമ ജീവിതത്തിനായി നാട്ടിലേയ്ക്ക് പോന്നു. ദാദറിലും താനെയിലുമുള്ള രണ്ട് ഫ്ലാറ്റുകളുടെ ഉടമസ്ഥാവകാശം, രണ്ട് കാറുകള്‍, ഒരു ബുള്ളറ്റ്, വ്യാജന്‍ ഉണ്ടാക്കി വില്കാനുള്ള അനുഗ്രഹാശിസ്സുകള്‍, ലോക്കല്‍ പോലീസുകാരുമായുള്ള ചങ്ങാത്തം എന്നിവ മൊത്തത്തോടെ വിശാലിന്‍റെ തലയില്‍ ചോരിഞ്ഞിട്ടാണ് അദ്ദേഹം പോയത്. ജെറ്റ് എയര്‍വെയിസില്‍ ജോലി ചെയ്തു ക്ഷീണിക്കുമ്പോള്‍ വീക്കെന്റുകള്‍ ആനന്ദകരമാക്കാനായി ഞാന്‍ എല്ലാ വെള്ളിയാഴ്ചയും അവിടെ ഹാജര്‍ വയ്ക്കുക പതിവായിരുന്നു.
കൂട്ടുകാരന്‍റെ അടുത്ത് പോകുന്നതിന്‍റെ പ്രധാന കാരണം അവന് സമീപ പ്രദേശങ്ങളിലെ ലേഡീസ് ബാറുകളിലും, സര്‍വീസ് ബാറുകളിലും ഉണ്ടായിരുന്ന സ്വാധീനവും പ്രശസ്തിയുമായിരുന്നു. അവിടങ്ങളിലൊക്കെ അവന്‍റെ കൂടെ പോകുമ്പോള്‍, നമ്മളെയും ഒരു സേട്ട് (മുംബയില്‍ കാശുള്ളവനൊക്കെ സേട്ട് ആണ്) ആയിട്ടാണ് അവിടുത്തെ സ്റ്റാഫോക്കെ കരുതുക.
ഇനി സർവീസ് ബാർ എന്താണെന്ന് അറിയാത്തവർക്ക് – അവിടങ്ങളിൽ ലേഡീസ് ബാറുകളിലെ പോലെ ഡാൻസ് ഉണ്ടായിരിക്കില്ല. സാധാബാറുകളിലെ പോലെ കുറെ ടേബിളുകൾ ഉണ്ടാവും, ഇരുട്ടും അല്ലാതെയുമുള്ള സെറ്റപ്പുകൾ കണ്ടിട്ടുണ്ട്. നമുക്ക് ഇഷ്ട്ടമുള്ള പെൺകുട്ടിയെ അടുത്തു വിളിച്ചിരുത്താം, സംസാരിക്കാം, തഴുകാം, ഉമ്മ വയ്ക്കാം, മുല പുറത്തിട്ട് ചപ്പാം, പൂറ്റിൽ വിരലിടാം, ചുരുക്കം ചിലയിടത്ത് വായിലെടുപ്പും നടക്കാറുണ്ട്. സംഭോഗം ഒഴികെ എല്ലാം നടക്കും. ഒരു ചെറിയ രസം.
കാണാന്‍ അത്യാവശ്യം സൌന്ദര്യമുള്ള, നന്നായി സംസാരിക്കുന്ന, ഹിന്ദി ബോംബെ സ്ലാങ്ങില്‍ തന്നെ സംസാരിക്കുന്ന ഞങ്ങൾ ബാറിലേയ്ക്ക് കയറുമ്പോള്‍ തന്നെ കൊത്തിവലിക്കുന്ന കണ്ണുകളോടെ അവിടത്തെ പെണ്ണുങ്ങള്‍ നോക്കി നില്‍ക്കുമായിരുന്നു. എന്ട്രി ഒന്ന് കൊഴുപ്പിക്കാന്‍ വേണ്ടി സിഗരെറ്റ് വായില്‍ വലത്തേ സൈഡില്‍ കടിച്ചു പിടിക്കുമായിരുന്നു ഞാന്‍. അതെനിക്കൊരു നിര്‍ബന്ധമായിരുന്നു. കാര്യം പൊതുസ്ഥലത്ത് പുകവലി നിരോധിച്ചതാണെങ്കിലും അവിടങ്ങളിലൊന്നും അതൊരു പ്രശ്നമായിരുന്നില്ല. അവര്‍ ദിവസവും കാണുന്ന, കാമം കണ്ണുകളിലും കൈകളിലും നിറച്ചു നടക്കുന്ന സാധാരണക്കാരായ കസ്റ്റമേഴ്സ് ഞങ്ങളുടെ മുന്‍പില്‍ വെറും കീടങ്ങള്‍ ആയി മാറും.
ഏതു ബാറിലാണെങ്കിലും എന്ട്രന്സില്‍ നില്‍ക്കുന്ന പാറാവുകാരന്‍റെ കയ്യില്‍ ആദ്യം തന്നെ ഒരു ആയിരത്തിന്‍റെ നോട്ട് കൊടുത്തിട്ട് മാറിക്കൊണ്ട് വരാന്‍ പറയും എന്നിട്ട് 100 രൂപ വച്ച് പാറാവിനും അവിടെയുള്ള പെണ്ണുങ്ങള്‍ക്കും കൊടുക്കും. ബിയറൊക്കെ കുടിച്ച് , സിഗറെറ്റും വലിച്ച്, അവിടെയുള്ള പെണ്ണുങ്ങളോടൊക്കെ അനുകമ്പയോടെ സംസാരിച്ച്, ചിരിച്ചു കളിച്ച്, ആവശ്യമെങ്കില്‍ ധനസഹായവും ചെയ്ത് കുറെ കഴിയുമ്പോള്‍ മാത്രം കലാപരിപാടികളിലേയ്ക്ക് കടക്കും. അങ്ങിനെ അവിടെയുള്ള ഒരു മാതിരി പെണ്ണുങ്ങളൊക്കെ അവന്‍റെ ആരാധികമാരായി, പോകെപ്പോകെ എന്റെയും.
അതൊക്കെ കൊണ്ട് തന്നെ ഞങ്ങള്‍ എപ്പോള്‍ വിളിച്ചാലും എവിടേയ്ക്കും ഇറങ്ങി വരാന്‍ തയാറായിരുന്നു അവരൊക്കെ. അങ്ങിനെ പുറത്ത് പോയിരുന്നു അവരെല്ലാം, പക്ഷേ കാടന്‍ കസ്റ്റമേഴ്സ് അവരെ കടിച്ചു കുടയാറായിരുന്നു പതിവ്. ബാര്‍ മുതലാളി പറയുമ്പോള്‍ അനുസരിക്കാതിരിക്കാനും പറ്റില്ലല്ലോ. അവിടുത്തെ പ്രായം ചെന്ന നടത്തിപ്പുകാരി ചേച്ചിയോട് കാണാന്‍ കൊള്ളാവുന്ന കുറച്ചു പെണ്‍കുട്ടികള്‍ തുറന്നു പറയുകയും ചെയ്തു, “ആ സേട്ട് വന്നു വിളിച്ചാല്‍ ഞങ്ങള്‍ ഫ്രീ ആയി പോകും കൂടെ” എന്ന്. പക്ഷേ ഞങ്ങള്‍ വിളിച്ചില്ല. ആ വിളിക്ക് വേണ്ടി അവര്‍ കാതോര്‍ത്തിരുന്നു. അതില്‍ പൂച്ചക്കണ്ണുള്ള ഒരു കന്നഡക്കാരിയ്ക്ക് കടുത്ത പ്രേമവും ആയി എന്‍റെ സുഹൃത്തിനോട്.
പലയിടത്തും കറങ്ങുമെങ്കിലും താനെയിലെ കിസൻ നഗറിലുള്ള ഒരു സർവീസ് ബാറിൽ എല്ലാ ആഴ്ചയിലും ഞങ്ങൾ സ്ഥിരം പോകുമായിരുന്നു. ആയിടയ്ക്കാണ് അവിടെ പുതുതായ് വന്നുപെട്ട ഒരു ഒറ്റപ്പാലംകാരി മലയാളി ചേച്ചിയെപ്പറ്റി ബാറിന്റെ നടത്തിപ്പുകാരി ചേച്ചി പറയുന്നത്. സ്വാഭാവികമായും ഞങ്ങൾ പോയി, വിശാൽ ആദ്യം പോയി. അവൻ പോയി കഥ പറഞ്ഞിരുന്നു നേരവും പോയി അത് കാരണം അന്നെനിക്ക് ചേച്ചിയെ അടുത്തിരുത്തി കൊഞ്ചിക്കാനൊത്തില്ല. പക്ഷെ കണ്ടപ്പോൾ കുണ്ണ എണീറ്റിരുന്നു സല്യൂട്ട് അടിച്ചു. ഹോ നമ്മുടെ പഴയ വിജി തമ്പി പടത്തിലെ സുചിത്രയുടെ ഇപ്പോഴത്തെ കോലം, ഒരസ്സൽ മദാലസ.
പക്ഷെ ചേച്ചിയുടെ ജീവിത കഥ കേട്ട് എന്‍റെ സുഹൃത്ത് കോപാകുലനായി. വെറും വൃത്തികെട്ട, മദ്യപാനിയായ അവരുടെ ഭര്‍ത്താവ് അവരെ നിര്‍ബന്ധിച്ച് അയക്കുന്നതായിരുന്നു ആ സര്‍വ്വീസ് ബാറിലേയ്ക്ക്. അയാള്‍ ജോലിയ്ക്കൊന്നും പോവുകയുമില്ല. കാണാന്‍ നല്ല ഐശ്വര്യമായിരുന്നു അവര്‍ക്ക്. ഒരു ദിവസം സുഹൃത്ത് ഫോണ്‍ ചെയ്തു പറഞ്ഞു,” ഡാ ഞാന്‍ അയാളെ നാല് പൂശാന്‍ പൂവാ, ആ ചേച്ചീനെ അയാള് നശിപ്പിച്ചു നാശകോശാക്കി. വെള്ളിയാഴ്ച തന്നെ ആയ്ക്കോട്ടെ, ആളെവിടെ ഉണ്ടാകും എന്ന് വിവരം കിട്ടീട്ടുണ്ട്, നീ നേരത്തെ വാ” സ്വതവേ ധീരനായ എന്‍റെ സുഹൃത്ത്, ബാറില്‍ നിന്നും കണക്കില്ലാതെ, കള്ളച്ചാരായം വിറ്റ കാശ് കയ്യില്‍ വന്നപ്പോള്‍, കൂടെ എന്തിനും തയ്യാറായ ജോലിക്കാരും ഉണ്ടായപ്പോള്‍ കൂടുതല്‍ ധീരനായ് മാറിയിരുന്നു.