പ്രിയ : ഓ.. എന്ത് പറയാൻ, എന്റെ കൈയ്യീന്ന് വല്ല നാല് മുക്കാല് കിട്ടാൻ വേണ്ടി സോപ്പടിച്ചു നില്കാനല്ലാതെ വേറെ എന്തെങ്കിലും കാര്യത്തിന് എന്നോട് ലോഹ്യം പറയാറുണ്ടോ.?
പ്രിയ : അഞ്ച് പൈസ ചിലവില്ലാതെ എല്ലാ സ്വാതന്ത്ര്യത്തോട് കൂടി ഇവിടെ കഴിഞ്ഞു പോകാമല്ലോ.
ഇവിടെ പിടിച്ച് തൂങ്ങി നിൽക്കുന്നത് തന്നെ അവരുടെ നിലനിൽപ്പിനു വേണ്ടി മാത്രമല്ലേ…!!
♦️♦️
പെറ്റു പോറ്റി വളർത്തിയ ഒരു മക്കളുടെയും വീട്ടീ പോയാ ഇവിടെ കിട്ടുന്ന സ്വാതന്ത്ര്യവും സുഖവും കിട്ടില്ലെന്ന് അവർക്കറിയാം.
അങ്ങനെ, പലകാര്യങ്ങളും സംസാരിച്ച് നമ്മൾ ബീച്ച്ലെത്തി… ആ പഞ്ചാര മണലിൽ മന്തം മന്തം നടക്കുമ്പോൾ അവൾ എന്റെ വലതു കൈയ്യിൽ അവളുടെ ഇടതു കൈവിരലുകൾ കോർത്തു പിടിച്ച് കമിതാകളെ പോലെ നമ്മൾ നടന്നു.
ഇടയ്ക്ക് വച്ച് കപ്പലണ്ടിയും, ഐസ് ക്രീംമും ഒക്കെ ആസ്വദിച്ചു നടന്നു.
സത്യത്തിൽ ആ ഇളം നീല ജീൻസും വെള്ള ടോപ്പും ഇട്ടോണ്ട് അവളെ കാണാൻ ഒരു പ്രത്യേക ഭംഗി തന്നെ.
അഴിച്ചിട്ട മുടിയിഴകൾ കാറ്റിൽ പാറികളിക്കുമ്പോൾ ഇടയ്ക്കിടെ അവയെ പിടിച്ചു കെട്ടുന്ന പ്രിയുടെ മാറിലെ നിധി കുംഭങ്ങളുടെ പോളിപ്പ് നിറവെളിച്ചത്തിൽ കാണുമ്പോൾ ഉള്ള എന്റെ മനസ്സിലെ സങ്കൽപ്പങ്ങൾക്ക് വ്യത്യസ്ത വർണ്ണങ്ങളായിരുന്നു.
ടൈറ്റ് സ്‌ട്രെച്ച് ജീൻസിൽ പൂർണ്ണമായും ഒതുങ്ങി നിൽക്കുന്ന ശരീരത്തിൽ പുറകിൽ വിരിഞ്ഞു നിൽക്കുന്ന മാധകത്വം നിറഞ്ഞ പൃഷ്ട്ടകുടങ്ങൾ മാത്രം അനുസരണയില്ലാതെ തെന്നി തെറിച്ചു കളിക്കുന്നത് കാണാം.
തിരമാലകളില്ലാതെ, ചെറു ഓളം വെട്ടൽ മാത്രമാണെങ്കിലും, അതിലോട്ടു ഇറങ്ങാനുള്ള അവളുടെ മടി കാരണം ഞാനും അത് വേണ്ടെന്ന് വച്ചു.
അവിടെ നിന്നു വളരെ ദൂരമില്ലാത്ത മാളിലേക്കു പോയി സമയം ചിലവഴിച്ചു. പർചേസിലൊന്നും അവൾക്ക് താല്പര്യമില്ല എന്ന് പറഞ്ഞ സ്ഥിതിക്ക് അധികം വൈകാതെ ഞങ്ങൾ മടങ്ങി.
വീട്ടിൽ ചെന്നു കേറിയ പ്രിയയെ കാത്തിരുന്നത് അമ്മയുടെ നേരിയ അസ്വസ്ഥകൾ ആയിരുന്നു.
വേറൊന്നുമല്ല, കുറച്ചു നേരത്തേക്ക് അവളെ അവിടെ അടുത്തെങ്ങും കണ്ടില്ല എന്നതിന്റെ ചെറിയ ആസ്വസ്ഥതകൾ തന്നെ.
അമ്മ : നീ എവിടേക്യാ മോളേ പോയത്.??
പ്രിയ : അമ്മ… ഞാൻ ഒന്ന് ചുമ്മാ പുറത്തോട്ടിറങ്ങിയതാ… കഷ്ട്ടി ഒരു രണ്ടു മണിക്കൂറായി കാണും ഇവിടുന്ന് പോയിട്ട്…
അമ്മ : ഉവ്വോ… ഒത്തിരി വൈകിയത് പോലെ എനിക്ക് തോന്നി.
പ്രിയ : ഇല്ലമ്മ… ഒത്തിരി നാളായിട്ട് ഞാൻ എവിടെയും പോകാറില്ലല്ലോ.
അമ്മ : നീ നിന്റെ സുരേഷിന്റെ വീട്ടിലേക്ക് പോകാറില്ലേ…??
പ്രിയ : ഇല്ലമ്മ… ഒത്തിരി നാളായി പോയിട്ട് വന്നതിനു ശേഷം ഒരു തവണ പോയി വന്നതാണ്.
♦️♦️
അമ്മ : നിനക്ക് അവിടെയും കൂടെ ഒന്ന് പോയിക്കൂടെ
പ്രിയ : പോകണമെന്നുണ്ട് പക്ഷേ പോകാൻ പറ്റണ്ടേ അമ്മ… അമ്മയെ ഒറ്റക്കിട്ട് പോകാൻ എനിക്ക് മനസ്സ് വരുമോ.
അന്നത്തെ പ്രിയയുടെ അമ്മയുടെ അസ്വസ്ഥതകൾ കണ്ടുകൊണ്ട് പ്രിയ അവരുടെ മുറിയിൽ തന്നെ രാത്രി കിടന്നു കഴിച്ചു കൂട്ടി.
അതുകൊണ്ട് അന്ന് പ്രത്യേകിച്ച് കലാപരിപാടികൾ ഒന്നും തന്നെ നടന്നില്ല.
=========================
പിറ്റേന്ന്….
ഇന്ന് തിങ്കളാഴ്ച…
എല്ലാദിവസവും പോലെ പുതുമകളില്ലാത്ത ആഴ്ചയിലെ ആദ്യ ദിവസം. ആഴ്ചയിലെ ഏറ്റവും കൂടുതൽ അലച്ചിൽ ഉള്ള ദിവസങ്ങളിൽ ഒന്ന്. ഇന്നാണെങ്കിൽ ഫിലിപ്പും കൂടെയില്ല.
തിങ്കളാഴ്ച ആയതു കൊണ്ട് ഡോക്ടർ കൺസൾട്ടേഷൻന് വന്നിട്ടുള്ള പേഷ്യൻസിനെ പോലെ തന്നെ റെപ്പ്മാരുടെയും ഒരു ബഹളം തന്നെ.
പല പേഷ്യൻസിന്റെയും കണ്ണിലെ കരടുകളാണ് നമ്മൾ മെഡിക്കൽ റെപ്രസെന്ററ്റീവ് മാർ.
കാരണം അവരുടെ ഊഴം വരുന്ന സമയത്ത് ആയിരിക്കും നമ്മളുടെ പ്രവേശനവും കൂടെ… അതും കൂടി ആവുമ്പോഴേക്കും നമ്മളെ കടിച്ചുകീറേണ്ട ദേഷ്യത്തിൽ ആയിരിക്കും മുറിയിൽ കയറാൻ കാത്തു നിൽക്കുന്ന രോഗികൾ.
ദിവസത്തിന്റെ ആദ്യ പകുതി കഴിയുമ്പോൾ ഏകദേശം ഒന്നര മണിയോടെ ഞാൻ ഉച്ചയൂണ് കഴിക്കാനായി ഒരു റസ്റ്റോറന്റിൽ കയറി.
ഭക്ഷണത്തിൽ കൈകുത്തിയ നേരത്താണ് പ്രിയയുടെ ഫോൺ കോൾ.
