ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ – 17

“അത് നീ ചെയ്തെ മതിയാകൂ. ആ രത്നങ്ങള്‍ എനിക്ക് കിട്ടണം. അത് കിട്ടിയാല്‍ നിനക്ക് നിന്‍റെ വഴി. ഞാന്‍ എല്ലാം ഉപേക്ഷിച്ചു ഇന്ത്യ വിടും. പക്ഷെ നിന്‍റെ ഫ്രണ്ട് ലക്ഷ്മിയുടെ കയ്യില്‍ നിന്നും ആ രത്നങ്ങള്‍ എനിക്ക് കിട്ടിയേ പറ്റൂ.”

“അവളുടെ കയ്യില്‍ അങ്ങനെയൊന്നും ഇല്ല. ഉണ്ടെങ്കില്‍ എന്നോട് അവള്‍ പറഞ്ഞേനെ.”

“അവള്‍ പഠിച്ച കള്ളിയാ. നിന്നോട് പറയാതെ അവള്‍ അവളുടെ അച്ഛന്‍റെ മാനേജരെ എവിടെക്കോ മാറ്റി. അയാള്‍ക്കറിയാം ആ ഡയമണ്ട്സ് എവിടെ ഉണ്ടെന്നു. നിന്‍റെ കൂട്ടുകാരി ആണെന്നുള്ള ഒരൊറ്റ പരിഗണനയിലാ അവളെ ഞാന്‍ ഒന്നും ചെയ്യാത്തത്. അതിനി അധികം നീ പ്രതീക്ഷിക്കണ്ടാ. എത്രയും പെട്ടെന്ന് അവളില്‍ നിന്നും കാര്യങ്ങള്‍ എല്ലാം മനസ്സിലാക്കി എടുക്കാന്‍ നോക്കു.”
“ഞാന്‍ ശ്രമിക്കാം.”

“ശ്രമിച്ചാ പോരാ. നടന്നിരിക്കണം. ഓര്‍മ്മയുണ്ടല്ലോ നിന്‍റെ ഭാവിയും നിന്‍റെ കൂട്ടുകാരിയുടെ ഭാവിയും എല്ലാം ആ ഡയമണ്ടുകളില്‍ ചുറ്റിപ്പറ്റിയാണ് ഇരിക്കുന്നത്.”

അയാള്‍ മേഡത്തിനെ വീണ്ടും ഭോഗിക്കാന്‍ ആരംഭിച്ചു. കുറച്ചു കഴിഞ്ഞു മേഡം പുറത്തേക്കു പോയി.

അവന്‍ കതകു അടച്ചിരുന്നില്ല. വര്‍ഷങ്ങളായി ഞാന്‍ കാത്തിരുന്ന ആ അവസരം ഞാന്‍ മുതലാക്കി. മേഡത്തിനെ പണിഞ്ഞു തളര്‍ന്നു കിടന്നതിനാല്‍ അധികം ചെറുത്തു‌ നില്‍പ്പിനു അയാള്‍ക്ക് കഴിഞ്ഞില്ല. അവസാനം എന്‍റെ കലിയടങ്ങുമ്പോള്‍ ശ്വാസം നിലച്ചു ഒരു പിണമായി അയാള്‍ മാറിയിരുന്നു.

അയാളെ അവിടെ അങ്ങനെ ഉപേക്ഷിച്ചു പോയാല്‍ മേഡത്തിനു സംശയം തോന്നും എന്നുള്ളത് കൊണ്ട് ഞാന്‍ ആ ശവ ശരീരം കൂടി മറവു ചെയാന്‍ തീരുമാനിച്ചു. ആ ശരീരവും ചുമന്നു തിരികെ ജീപ്പിനരുകില്‍ എത്തിയ ഞാന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ അന്തം വിട്ടു പോയി. അവിടെ അനിയുടെ ശരീരം കാണ്മാനില്ല. വേഗം തന്നെ ദാദ ഭായിയുടെ ശരീരം ജീപ്പിലിട്ടു ഞാന്‍ അവിടെയാക്കെ തെരഞ്ഞു. പക്ഷെ ഒരു ചോരപ്പാടു പോലും ശേഷിപ്പിക്കാതെ അനി അപ്രത്യക്ഷനായിരുന്നു. എനിക്ക് അധികം അവിടെ നില്‍ക്കാന്‍ കഴിയുമായിരുന്നില്ല. മസ്ജിദില്‍ ലൈറ്റുകള്‍ തെളിഞ്ഞു തുടങ്ങി. ഉടനെ തന്നെ നിസ്കാരത്തിനായി ആളുകള്‍ വരാന്‍ തുടങ്ങും. എന്തായാലും വര്‍ഷങ്ങളുടെ പക എരിഞ്ഞടങ്ങിയ സമാധാനത്തില്‍ ആ ശവ ശരീരവും കൊണ്ട് ഞാന്‍ വസായിയുടെ തീരങ്ങളിലേക്ക് പോയി. അവിടെ മുഴുവന്‍ കണ്ടല്‍ക്കാടുകള്‍ ആണ്. കടല്‍ വെള്ളത്തില്‍ പൂണ്ടു കിടക്കുന്ന ആ വേരുകള്‍ക്കിടയില്‍ ഈ ശരീരം ഒളിപ്പിച്ചാല്‍ ഒരു കുഞ്ഞു പോലും അറിയില്ല എന്ന് എന്നെക്കാള്‍ നല്ലത് പോലെ മറ്റാര്‍ക്കാണ് അറിയുക. നേരം വെളുത്ത് തുടങ്ങിയിരുന്നെങ്കിലും അവിടെയെങ്ങും ആരും ഉണ്ടായിരുന്നില്ല. അധികം ബുദ്ധിമുട്ടൊന്നും കൂടാതെ ഞാന്‍ ദാദാ ഭായി എന്ന ഡോണിന്റെ ശരീരം ആ കണ്ടല്‍ മരങ്ങളുടെ വേരുകള്‍ക്കിടയിലേക്ക് പൂഴ്ത്തി വച്ചു.

തിരികെ വീടെത്തിയപ്പോഴേക്കും മഴ ശക്തമായി പെയ്യാന്‍ തുടങ്ങിയിരുന്നു. ഏതോ ഒരു ശക്തി ഉറഞ്ഞു തുള്ളുന്നത് പോലെ തോന്നിയ നാളുകള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. ഒരാഴ്ചയോളം മുംബൈ മുഴുവന്‍ മഴ ഉറഞ്ഞു തുള്ളി. കടല്‍ വെള്ളം ഇരച്ചു കയറി. കണ്ടല്‍ക്കാടുകളെല്ലാം വെള്ളത്തിനടിയിലായി.

മേഡത്തിനു അനിയെപ്പറ്റി തിരക്കാന്‍ തോന്നിയില്ല. ദാദാ ഭായിയെ അന്വേഷിക്കാനും തോന്നിയില്ല. എല്ലാം ഒരു സ്വപ്നം ആയിരുന്നോ എന്നെനിക്കു തോന്നിപ്പോയി. കാരണം അന്നത്തെ ദിവസത്തിന് ശേഷം ഹീരയും അമ്മയും പതിവ് പോലെ തന്നെ എന്നോട് പെരുമാറി. ആ ഒരു ദിവസം സംഭവിച്ചിട്ടില്ല എന്നു എനിക്ക് തോന്നിപ്പോയ നിമിഷങ്ങള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍.
എങ്കിലും ഞാന്‍ മേഡത്തെ നിരീക്ഷിച്ചു കൊണ്ടേയിരുന്നു. മഴ തോരുന്നത് വരെ അവര്‍ ഒന്നിനും മുതിരില്ല എന്നെനിക്കുറപ്പുണ്ടായിരുന്നു. പക്ഷെ അതിനു ശേഷവും അവര്‍ ഒന്നിനും മുതിരുകയോ മറ്റേതെങ്കിലും തരത്തിലുള്ള മോശം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുകയോ ചെയ്തതായി എനിക്ക് തോന്നിയില്ല. ഒരുപക്ഷേ ദാദാ ഭായി രക്ഷപ്പെട്ടോ എന്ന് പോലും ഞാന്‍ സംശയിച്ചു. അത് കൊണ്ട് തന്നെ ഇത്രയും നാളായി ഞാന്‍ അവരെ നിരീക്ഷിച്ചു വരികയായിരുന്നു. ഇന്ന് യാദ്രിശ്ചികമായി മേഡം ഇങ്ങോട്ട് വരണം എന്ന് പറഞ്ഞു. അവരെ കൊണ്ട് വിട്ടത് ഞാന്‍ ആണ്. അവര്‍ നിങ്ങളെ ഉപദ്രവിക്കുകയോ മറ്റോ ചെയ്യുമോ എന്നറിയാനും ദാദാ ഭായിയെ പറ്റി വല്ല വിവരവും കിട്ടുമോ എന്നറിയാനും കൂടിയാണ് ഞാന്‍ ഇവിടെ വന്നത്.

അയാള്‍ പറഞ്ഞു നിര്‍ത്തിയിട്ടു ഞങ്ങളെ മാറി മാറി നോക്കി. ഞാന്‍ രണ്ടു സുന്ദരികളെയും എന്നില്‍ നിന്നുമടര്‍ത്തി മാറ്റിയിട്ട് അയാളുടെ കെട്ടുകള്‍ അഴിച്ചു കൊടുത്തു.

“നിങ്ങള്‍ നിങ്ങളുടെ പ്രതികാരം നിര്‍വഹിച്ചില്ലേ. അത് ഹീരയോടും അമ്മയോടും പറഞ്ഞു കൂടായിരുന്നോ?”

“അനീ. അത് ഞാന്‍ എങ്ങനെ? അത് ദാദാ ഭായി ആണെന്നതിന് പ്രത്യേകിച്ചു തെളിവുകള്‍ ഒന്നും ഇല്ലല്ലോ? അയാള്‍ ഓരോ തവണയും ഓരോ രൂപത്തിലാണ് കറങ്ങി നടന്നിരുന്നത്.”

“ഹ്മം. നിങ്ങള്‍ക്ക് acpയോട് ഇപ്പോഴും ദേഷ്യം ഉണ്ടോ?”

“ഉണ്ടോ എന്ന് ചോദിച്ചാല്‍, എന്‍റെ ശത്രുവിന്‍റെ വെപ്പാട്ടിയായിരുന്ന അവരോടു എനിക്ക് വെറുപ്പായിരുന്നു. പക്ഷെ എന്നെപ്പോലെ സാഹചര്യത്തിന്‍റെ സമ്മര്‍ദ്ദത്തില്‍ അടിപ്പെട്ടു അവരും അങ്ങനെയൊക്കെ ആയിപ്പോയതല്ലേ.”

“ഹം… പക്ഷെ എനിക്ക് അവരോടും നിങ്ങളോടും ഒത്തിരി ദേഷ്യം ഉണ്ട്. നിങ്ങളോടുള്ളത് ഞാന്‍ ഹീരയ്ക്ക് വേണ്ടി ക്ഷമിക്കാം. പക്ഷെ acp, അവര്‍ കാണിച്ചത് എനിക്ക് പൊറുക്കാന്‍ ആകില്ല.” ഞാന്‍ അത് പറഞ്ഞിട്ട് ലക്ഷ്മിയും മേഡത്തെയും നോക്കി.

അവരും ഏതാണ്ട് അതെ അഭിപ്രായത്തില്‍ നില്‍ക്കുവായിരുന്നു.

“ഞാന്‍ പറയുന്നതു പോലെ നിങ്ങള്‍ ചെയ്താല്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ഞാന്‍ നിങ്ങളോട് ക്ഷമിക്കാം. എന്നെ കെട്ടി തൂക്കിയിട്ടു മര്‍ദ്ദിച്ച പോലെ ആ acp യെ നിങ്ങള്‍ മര്‍ദ്ദിക്കണം. അത് എനിക്ക് കാണണം.”
അയാള്‍ സംശയത്തോടെ എന്നെ നോക്കി.

പിന്നെ എല്ലാം പെട്ടെന്നായിരുന്നു. മുറിയില്‍ പോയി acp യെ അവര്‍ മൂന്നും കൂടി കെട്ടി തൂക്കി. അവരുടെ ബെല്‍റ്റ്‌ അഴിച്ചു അയാള്‍ പ്രഹരിക്കാന്‍ തുടങ്ങി. എന്ത് കൊണ്ടോ ഒരനക്കവും ഇല്ലാതെ കിടക്കുന്ന അവരെ കണ്ടപ്പോള്‍ എനിക്ക് സഹിച്ചില്ല. ലക്ഷ്മിയെക്കൊണ്ട് ബോധം തെളിയാനുള്ള ഇന്‍ജെക്ഷന്‍ എടുപ്പിച്ചു.

ഞാന്‍ അവിടെ കിടന്ന സോഫയില്‍ ഇരുന്നു. ഒപ്പം ലക്ഷ്മിയും മേടവും.

ഒരല്പ സമയത്തിനുള്ളില്‍ അവര്‍ ഞരങ്ങാന്‍ തുടങ്ങി. പാതി മയക്കത്തിലെന്ന പോലെ കണ്ണുകള്‍ തുറക്കാന്‍ നോക്കി.

Leave a Reply

Your email address will not be published. Required fields are marked *