ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ – 17 2

ഞാന്‍ ഏതൊക്കെയോ വഴിയില്‍ കൂടി വണ്ടിയോടിച്ചു. അവസാനം ജുമാ മസ്ജിദിനു പിറകിലുള്ള റോഡില്‍ വണ്ടി നിര്‍ത്തി. അല്ല ആരോ നിര്‍ത്തിച്ചത് പോലെ വണ്ടി തനിയെ നിന്നു എന്ന് പറയുന്നതാകും ശരി. എത്ര ശ്രമിച്ചിട്ടും വണ്ടി സ്റ്റാര്‍ട്ട്‌ ആകുന്നില്ല. അറിയാതെ ഞാന്‍ തിരിഞ്ഞു നോക്കി. അവിടെ നീ അത് പോലെ തന്നെ കിടപ്പുണ്ടായിരുന്നു.

പെട്ടെന്നാണ് ഒരു വെളിച്ചം ദൂരെ നിന്നും അടുത്ത് വരുന്നത് പോലെ എനിക്ക് തോന്നിയത്. അത് കുറച്ചകലെ നിന്നു. പെട്ടെന്ന് അത് അണഞ്ഞു. മങ്ങിയ നിലാ വെളിച്ചത്തില്‍ ഞാന്‍ തിരിച്ചറിഞ്ഞു അത് acp മേഡത്തിന്‍റെ കാര്‍ ആയിരുന്നു എന്ന്. ഈ നേരത്ത് ഇവര്‍ ഇവിടെ വന്നതെന്തിന് എന്ന് ചിന്തിക്കുംപോഴേക്കും അവര്‍ ഡോര്‍ തുറന്നു പുറത്തിറങ്ങിക്കഴിഞ്ഞിരുന്നു. ചുറ്റിലും നോക്കിയ ശേഷം അവര്‍ മതില്‍ ചാടി കടന്നു ആ പഴയ കെട്ടിടത്തിന്‍റെ മറവിലേക്ക് നടന്നു. എനിക്ക് സംശയം ആയി. ഞാനും അവരെ പിന്തുടര്‍ന്നു.

അവര്‍ ഒരു മുറിയിലേക്ക് കയറി. വിജനമായി കിടക്കുന്ന ആ കെട്ടിടത്തിനുള്ളില്‍ അങ്ങനെ ഒരു മുറി ഉണ്ടെന്നത് പോലും എന്നെ അതിശയിപ്പിച്ചു.

ഞാന്‍ വെന്റിലേറ്ററിനു ഉള്ളിലൂടെ പാളി നോക്കി. അതിനകത്ത് മേഡം ഒരാളുമായി സെക്സില്‍ ഏര്‍പ്പെടുന്നു. ഇത്ര പെട്ടെന്ന് തന്നെ മേഡത്തെ കുനിച്ചു നിര്‍ത്തി പണിയുന്ന ആ മനുഷ്യന്‍ ആരാണെന്നറിയാനുള്ള ആവേശം എന്‍റെ മനസ്സില്‍ തിളച്ചു കയറി. എന്നെക്കാള്‍ ആവേശത്തോടെ രതിയില്‍ ഏര്‍പ്പെട്ടിരുന്ന ആ മനുഷ്യന്‍ മുഖം ഉയര്‍ത്തിയപ്പോള്‍ ഞാന്‍ അദ്ഭുതപ്പെട്ടു. വെളുത്ത് നീണ്ട താടിയും നരച്ച മുടിയും വെളുത്ത് കുപ്പായവും വെള്ള തൊപ്പിയും ഇട്ട ഒരു ബാബ.

“ബാബ.” ഞങ്ങള്‍ മൂവരും ഞെട്ടി.

അവരുടെ രതി ക്രീഡകള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ കുറച്ചു സമയം കൊണ്ട് അവസാനിച്ചു. എല്ലാം കഴിഞ്ഞു അയാളെ കെട്ടിപ്പിടിച്ചു കിടന്നു കൊണ്ട് മേഡം ചോദിക്കുന്നത് ഞാന്‍ വ്യക്തമായി കേട്ടു.

“ദാദാ ഭായി ഇനിയെങ്കിലും നിങ്ങള്‍ക്ക് എന്നെ നിങ്ങളുടെ ഈ അധോലോകത്തില്‍ നിന്നും ഒഴിവാക്കി തന്നു കൂടെ. ഒരാവേശത്തോടെ പോലീസില്‍‍ ചേര്‍ന്ന എന്നെ നിങ്ങള്‍ പല രീതിയിലും ഉപയോഗിച്ചു. ഇപ്പോള്‍ ഞാന്‍ സ്വയം വെറുത്തു തുടങ്ങി ഈ പോലീസ് ജോലി.”

“ഹും… നീ എന്ത് കരുതി. എല്ലാം പെട്ടെന്ന് ഇട്ടെറിഞ്ഞിട്ടു അങ്ങ് പോകാമെന്നോ? വെറും ഒരു പിസി ആയിരുന്ന നിന്നെ ഇവിടുത്തെ acp വരെ ആക്കിയത് നിന്‍റെ ഈ ശരീരം കൊണ്ട്, പ്രത്യേകിച്ചു യൂണിഫോം ഇട്ട ഈ ശരീരം കൊണ്ട് എനിക്ക് ഒത്തിരി നേട്ടം ഉണ്ടാകും എന്ന് കരുതി കൂട്ടി തന്നെയാ.”

“ദാദാ ഭായി. പ്ലീസ്. നിങ്ങള്‍ പറഞ്ഞതെല്ലാം ഞാന്‍ ചെയ്തില്ലേ. ഇത്രയും വര്‍ഷങ്ങള്‍ ഞാന്‍ എന്‍റെ മനസ്സാക്ഷിക്കു നിരക്കാത്ത പലതും ചെയ്തില്ലേ. ഇനി എന്നെ വെറുതെ വിട്ടു കൂടെ? ഇപ്പോള്‍ നിങ്ങള്‍ ആവശ്യപ്പെടുന്നത് ചെയ്യാന്‍ എനിക്കാകില്ല.”

“അത് നീ ചെയ്തെ മതിയാകൂ. ആ രത്നങ്ങള്‍ എനിക്ക് കിട്ടണം. അത് കിട്ടിയാല്‍ നിനക്ക് നിന്‍റെ വഴി. ഞാന്‍ എല്ലാം ഉപേക്ഷിച്ചു ഇന്ത്യ വിടും. പക്ഷെ നിന്‍റെ ഫ്രണ്ട് ലക്ഷ്മിയുടെ കയ്യില്‍ നിന്നും ആ രത്നങ്ങള്‍ എനിക്ക് കിട്ടിയേ പറ്റൂ.”

“അവളുടെ കയ്യില്‍ അങ്ങനെയൊന്നും ഇല്ല. ഉണ്ടെങ്കില്‍ എന്നോട് അവള്‍ പറഞ്ഞേനെ.”

“അവള്‍ പഠിച്ച കള്ളിയാ. നിന്നോട് പറയാതെ അവള്‍ അവളുടെ അച്ഛന്‍റെ മാനേജരെ എവിടെക്കോ മാറ്റി. അയാള്‍ക്കറിയാം ആ ഡയമണ്ട്സ് എവിടെ ഉണ്ടെന്നു. നിന്‍റെ കൂട്ടുകാരി ആണെന്നുള്ള ഒരൊറ്റ പരിഗണനയിലാ അവളെ ഞാന്‍ ഒന്നും ചെയ്യാത്തത്. അതിനി അധികം നീ പ്രതീക്ഷിക്കണ്ടാ. എത്രയും പെട്ടെന്ന് അവളില്‍ നിന്നും കാര്യങ്ങള്‍ എല്ലാം മനസ്സിലാക്കി എടുക്കാന്‍ നോക്കു.”
“ഞാന്‍ ശ്രമിക്കാം.”

“ശ്രമിച്ചാ പോരാ. നടന്നിരിക്കണം. ഓര്‍മ്മയുണ്ടല്ലോ നിന്‍റെ ഭാവിയും നിന്‍റെ കൂട്ടുകാരിയുടെ ഭാവിയും എല്ലാം ആ ഡയമണ്ടുകളില്‍ ചുറ്റിപ്പറ്റിയാണ് ഇരിക്കുന്നത്.”

Leave a Reply

Your email address will not be published. Required fields are marked *