റിയാസ് സുഹ്റയുടെ അടുത്തേക്ക് നടന്നു ചെന്ന് റോസാച്ചെടിയെക്കുറിച്ച് എന്തോ ചോദിച്ചു. സുഹ്റ ചിരിച്ചുകൊണ്ട് അവന് മറുപടി നൽകി. അവരുടെ സംഭാഷണം കബീർ ദൂരെ നിന്ന് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. സൂര്യരശ്മിയിൽ സുഹ്റയുടെ വെളുത്ത മുഖം കൂടുതൽ തിളങ്ങുന്നുണ്ടായിരുന്നു. അവളുടെ ഒതുങ്ങിയ അരക്കെട്ടും വടിവൊത്ത ശരീരവും അവൾ ധരിച്ചിരുന്ന സരളമായ ചുരിദാറിലും എടുത്തു കാണിച്ചു. കബീർ ചാരുപടിയിൽ ഇരുന്നുകൊണ്ട് അവരെ തന്നെ നോക്കുകയാണ് . അവർ സംസാരിക്കുന്നത് കേൾക്കാൻ കഴിയുന്നില്ലെങ്കിലും ചെടികളെ കുറിച്ചാണ് സംസാരിക്കുന്നതെന്ന് കബീർ ഊഹിച്ചു. അവൾ കുനിഞ്ഞു നിന്ന് പൂന്തോട്ടത്തിലുള്ള ഒരു റോസാപ്പൂച്ചെടി പറിക്കുന്നതിനിടെ കയ്യിൽ ഒരു മുള്ളുകൊണ്ടു അല്പം ചോര പൊടിഞ്ഞു.
അയ്യോ മുറിഞ്ഞോ !!! ??
റിയാസ് അവളുടെ വിരലുകൾ പിടിച്ചു ചോദിച്ചു. ആകസ്മികമായാണ് റിയാസ് സുഹ്റയുടെ കയ്യിൽ സ്പർശിച്ചത്. അത് കബീറിൻ്റെ കണ്ണുകൾ ശ്രദ്ധിച്ചിരുന്നു. സുഹ്റ ഒരല്പം പിന്നോട്ട് മാറി ചിരിച്ചുകൊണ്ട് സംസാരിക്കുന്നത് അവൻ കണ്ടു.
“കുഴപ്പമില്ല മുള്ള് കൊണ്ടതാ… ” സുഹ്റ റിയാസിനോട് പറഞ്ഞു..
ആ നിമിഷം കബീറിൻ്റെ മനസ്സിൽ ഒരു വിചിത്രമായ ഒരു വികാരം ഉടലെടുക്കുകയായിരുന്നു. ഒരു ഭാഗത്ത് നേരിയ അസ്വസ്ഥതയും മറുവശത്ത് ഒരുതരം ആകാംഷയും. ശരീരത്തിൽ മദ്യത്തിന്റെ അളവ് കൂടെയുള്ളതുകൊണ്ട് അയാൾ അത് ആസ്വദിച്ചു നോക്കി. തൻറെ എല്ലാമെല്ലാമായ ഭാര്യയെ ആദ്യമായി ഒരു അന്യപുരുഷൻ സ്പർശിക്കുന്നത് കബീർ കണ്ടു.. മറ്റൊരാളോടും പറയാൻ കഴിയാത്ത ഒരു വികാരം അവൻ്റെ അരക്കെട്ടിൽ അപ്പോഴേക്കും ഉണർന്നിരുന്നു.
അവൻ അവരെ രണ്ടുപേരെയും സാകൂതം നോക്കി
റിയാസ് ഇപ്പൊൾ സുഹ്റയോട് അടുത്ത് നിന്ന് എന്തൊക്കെയോ വിശദീകരിക്കുകയാണ്. അവരുടെ തലകൾ തമ്മിൽ ചെറുതായി അടുത്തുവന്നു. കബീറിന് തൻ്റെ ഹൃദയം നന്നായി മിടിക്കുന്നതായി തോന്നി. അവൻ്റെ ഉള്ളിലെ കക്കോൾഡ് ഫാന്റസി പതിയെ യാഥാർത്ഥ്യത്തിലേക്ക് വരുന്നത് പോലെ അവനനുഭവപ്പെട്ടു. സുഹ്റയുടെ സൗന്ദര്യം മറ്റൊരാൾ ഇത്രയടുത്ത് നിന്ന് ആസ്വദിക്കുന്നത് കാണുമ്പോൾ അവനൊരു വിചിത്രമായ സന്തോഷവും അതേസമയം ഒരുതരം ഉത്കണ്ഠയും തോന്നി. അവരുടെ സംഭാഷണം കഴിയുന്നത് വരെ കബീർ അസ്വസ്ഥനായി അവിടെ ഇരുന്നു.
അത്താഴത്തിന് ശേഷം കബീറും സുഹ്റയും പതിവുപോലെ കിടപ്പറയിലേക്ക് പോയി. ലൈറ്റ് ഓഫ് ചെയ്തു കുറച്ചുനേരം ആയെങ്കിലും ഇരുവർക്കും ഉറക്കം വന്നിരുന്നില്ല. കബീറിൻ്റെ മനസ്സിൽ അപ്പോഴും പൂന്തോട്ടത്തിൽ കണ്ട കാഴ്ച ആയിരുന്നു. പറയാൻ മടിച്ച ഒരു വികാരം അവനെ അസ്വസ്ഥനാക്കി.
“സുഹ്റാ…” കബീർ പതിഞ്ഞ സ്വരത്തിൽ വിളിച്ചു.
“മ്മ്…” അവൾ മൂളി.
“ഇന്ന് പൂന്തോട്ടത്തിൽ നീ റിയാസിനൊരു റോസാപ്പൂച്ചെടി കാണിച്ചു കൊടുത്തില്ലേ?…” അവൻ ചോദിച്ചു. അവൻ്റെ ശബ്ദത്തിൽ ഒരുതരം പതർച്ചയുണ്ടായിരുന്നു.
“ഓ, അതേയ്…,” സുഹ്റ മറുപടി പറഞ്ഞു.
“അവൻ നിന്നോട് എന്തെങ്കിലും പ്രത്യേകമായി പറഞ്ഞോ?” കബീർ വീണ്ടും ചോദിച്ചു. അവൻ്റെ ചോദ്യം അൽപ്പം വിചിത്രമാണെന്ന് അവൾക്ക് തോന്നി.
“എന്ത് പ്രത്യേകമായി??…” സുഹ്റ എന്താണെന്നറിയാതെ അവനെ നോക്കി ചോദിച്ചു
അല്ലടി നിങ്ങൾ എന്താ പറഞ്ഞത് എന്ന് അറിയാൻ വേണ്ടി ചോദിച്ചതാ “… കബീർ വേഗം വിഷയം മാറ്റി
“ഏയ്, ഒന്നുമില്ല. ആ റോസാച്ചെടിയെക്കുറിച്ചും അതിൻ്റെ ഇനത്തെക്കുറിച്ചുമൊക്കെ ചോദിച്ചു,” സുഹ്റ പറഞ്ഞു.
കബീർ ഒന്നു നിശ്വസിച്ചു. തൻ്റെ ഉള്ളിലെ വികാരം എങ്ങനെ അവളോട് പറയണം എന്ന് അവനറിയില്ലായിരുന്നു. നേരിട്ട് ചോദിച്ചാൽ അവൾ എങ്ങനെ പ്രതികരിക്കുമെന്ന് അവന് ഭയമുണ്ടായിരുന്നു. അൽപനേരത്തെ മൗനത്തിനു ശേഷം ,
“സുഹ്റാ, നമ്മൾ രണ്ടുപേരും ഒരുമിച്ചായിട്ട് എത്ര വർഷമായി?” അവൻ വിഷയം മാറ്റാൻ ശ്രമിച്ചു.
“ഇപ്പൊ പതിനഞ്ച് വർഷം കഴിഞ്ഞില്ലേ ഇക്കാ…!! എന്തേ ഇപ്പോൾ ചോദിക്കാൻ ?” അവൾ ചിരിയോടെ പറഞ്ഞു.
“അതെ. ഈ വർഷങ്ങളിൽ നമ്മൾ ഒരുപാട് സന്തോഷിച്ചിട്ടുണ്ട്, അല്ലേ?”
