പലപ്പോഴും ഞങ്ങളുടെ ബംഗ്ലാവില്‍ ഉള്ള കൂടികാഴ്ച്ചയില്‍ എനിക്ക് ഡോക്ട്ടറെ വല്ലാതെ ഇഷ്ടപ്പെടുകയും ചെയ്തു. പക്ഷേ ഈ ലോകത്തിലെ എതു സുന്ദരിയേയും വിരല്‍ തുബിലിട്ട് കറക്കാന്‍ സൌന്തര്യവും കഴിവും ഉള്ള ഡോ.ശശി എന്നെ ശ്രദ്ധിക്കുക പോലും ചെയ്തീട്ടില്ല എന്നതാണ് പരമാര്‍ത്ഥം.
പക്ഷേ കഴിഞ്ഞ ആഴ്ച്ച ഒരു കേസിനായി വന്നപ്പോള്‍ എന്റെ ഒരു അഭിപ്രായം അദ്ദേഹത്തിന് വളരെ സഹായകരമായി. അത് ഡോ.ശശിക്ക് വളരെ ഇഷ്ടമാവുകയും എന്നെ നോക്കി ഒരു ചെറു പുഞ്ചിരി പൊഴിക്കുകയും ചെയ്തു.
ആ സുന്തരമായ മുഖത്ത് നിന്ന് പൊഴിഞ്ഞ മനോഹാരിതയേറിയ പുഞ്ചിരി എന്നെ കുറച്ചൊന്നുമല്ല ഉറക്കം കെടുത്തിയത്. രാത്രിയുടെ അന്ത്യയാമങ്ങളില്‍ വിരിയുന്ന ചെറു കിന്നരിപ്പില്‍ ആ മുഖം എത്രയോ വട്ടം ചെറിയ നനവുകള്‍ തുടകള്‍ക്കിടയില്‍ വരുത്തീരിക്കുന്നു.
എന്തായാലും എന്റെ മനം കണ്ടറിഞ്ഞതിനിലാവും രാഹൂല്‍ ഈശ്വറിന്റെ ഫോണില്‍ നിന്ന് ക്ലോണ്‍ ചെയ്ത ഈ ഫോണ്‍ ഡോ. ശശിക്ക് കൊടുക്കാന്‍ എന്നെ എല്‍പ്പിച്ചത്. മാഡത്തിനെ കെട്ടിപ്പിടിച്ച് ഒരു മുത്തം കൊടുക്കാന്‍ എനിക്ക് തോന്നി. ഞാന്‍ മാഡത്തിന്റെ മടിയിലേക്ക് തല ചായ്ച്ചു. എന്റെ കാര്‍കൂന്തലില്‍ ഷേര്‍ളി മാഡം സ്നേഹത്തോടെ തലോടി.
ജഗജിത്ത് സിങ്ങിന്റെ പാട്ടിന്റെ ശീലിമയില്‍ ഞങ്ങള്‍ സഞ്ചരിക്കുന്ന മാര്‍ക്ക് ഫോര്‍ അബാസെഡര്‍ കാര്‍ വലിയ തേയില എസ്റ്റേറ്റിനെ പീളര്‍ന്ന്കൊണ്ട് നീണ്ട് കിടക്കുന്ന വഴിയിലൂടെ ഇരമ്പി നീങ്ങി. തേയില തോട്ടത്തിന്റെ നടുവില്‍ ഉള്ള ബംഗ്ലാവിന്റെ ഗേയ്റ്റില്‍ സലാം പറഞ്ഞ് ഞങ്ങളുടെ ഗൂര്‍ഖ റാം സിങ്ങ് നില്‍ക്കുന്നുണ്ടായിരുന്നു. കാര്‍ ബംഗ്ലാവിന്റെ വിശാലമായ പോര്‍ട്ടികോയിലെത്തി നിന്നു. ഞങ്ങള്‍ ഇറങ്ങിയ വശം കാര്‍ കാദറിക്ക ഒരു ഇരബലോടെ മുന്നോട്ടെടുത്തു. മാഡത്തിന്റെ മുന്തിയ ഇനം വിദ്ദേശ കാറുകളുടെ ഇടയില്‍ പാര്‍ക്ക് ചെയ്ത് മൂളിപ്പാട്ടുമായി കാര്‍ കീ പെരു വിരലിലിട്ട് കറക്കി വീട്ടിനുള്ളിലേക്ക് കയറി.
ഞങ്ങള്‍ വീടിന്റെ ഉള്ളിലേക്ക് കയറിയപ്പോള്‍ അന്നകുട്ടി ഞങ്ങളെ സ്വീകരിക്കാന്‍ വന്നു. കയ്യില്‍ അവരുടെ പ്രിയപ്പെട്ട ഡബിള്‍ ബാരല്‍ ഗണ്ണും ഉണ്ട്. അന്നകുട്ടിക്ക് സദാസമയവും ഈ ഡബിള്‍ ബാരല്‍ ഗണ്ണിനെ പരിപാലിക്കലാണ് പതിവ്. സത്യത്തില്‍ ഞങ്ങളുടെ വീടിന്റെ കാവല്‍ ചുമതല അന്നകുട്ടിക്കാണ്. രാത്രി ഉറക്കമില്ലാത്ത അന്നകുട്ടി ശത്രുവിന്റെ ആക്രമണം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം എന്ന രീതിയില്‍ വീട്ടിലാകെ ഒരു മെന്റല്‍ എക്സെട്രിക്ക് പോലെ നടക്കുന്നുണ്ടാകും.
മാഡം ഒന്നും പറയാതെ മുകളിലെ നിലയിലുള്ള മുറിക്കുള്ളിലേക്ക് കയറിപ്പോയി. സ്റ്റെപ്പുകള്‍ കയറുബോള്‍ ആ ഉരുളി കമഴ്ത്തി വച്ചപോലെ സാധാര പെണ്ണുങ്ങളില്‍ കാണുന്നതിനേക്കാള്‍ അല്‍പ്പം താഴ്ന്ന് വിരിഞ്ഞു നില്‍ക്കുന്ന മാഡത്തിന്റെ നിതംബങ്ങള്‍ തുള്ളികളിച്ചു. ആ ചലനം വീക്ഷിച്ച എനിക്ക് പെട്ടെന്ന് തരിപ്പ് വരുകയും ആ മാംസളതയില്‍ തലചായ്ക്കാന്‍ മോഹം ഉള്ളില്‍ വിരിഞ്ഞു. മാഡത്തിനോടൊപ്പം സ്വവര്‍ഗ്ഗ കാമകേളി തുടങ്ങിയതില്‍ പിന്നെ എനിക്ക് ആ മാംസളത ഒരു ഹരമായി മാറീരിക്കുന്നു. മാഡത്തിന്റെ തുടകള്‍ക്കിടയിലെ കാമഗന്ധം ഇപ്പോഴും എന്റെ നാസ്വാദ്വാരത്തിലേക്ക് ഒരു മന്ദമാരുതന്‍ കണക്കിന് വരുന്നത് പോലെ ഒരു ഫീല്‍. മാഡമില്ലാതെ ഒരു രാത്രി പോലും എനിക്കുറങ്ങാന്‍ സാദ്ധിക്കാത്ത അവസ്ത്ഥയിലാണ് ഞാന്‍ ഇപ്പോള്‍. ഞാന്‍ അത്രക്കും അധപതിച്ചോ എന്ന ചിന്ത എന്നില്‍ ചെറിയ മൂകത പടര്‍ത്തി.
“…എന്താ….വൈഗ്ഗ കുട്ട്യേ….എന്താ ചിന്ത….”. അന്നകുട്ടി എന്റെ ചിന്തകളെ മുറിച്ച് കൊണ്ട് ചോദിച്ചു.
ഞാന്‍ അന്നകുട്ടിയുടെ മുഖത്തേക്ക് എന്തോ ചിന്തിച്ചുകൊണ്ട് നോക്കി. മുന്നിലുള്ള വിശാലമായ സോഫയില്‍ ഇരുന്നു മനസ്സിനെ ശാന്തമാക്കാന്‍ ഒരു പരിശ്രമം നടത്തി. എന്തൊക്കെയോ അന്നകുട്ടി ചോദിക്കുന്നുണ്ട്. ഒന്നും തന്നെ എന്റെ തലയില്‍ കയറുന്നുണ്ടായിരുന്നില്ല. ഞാന്‍ അന്നകുട്ടിയുടെ ഭൂതകാലത്തിലേക്ക് ഊളയിടുകയായിരുന്നു അപ്പോള്‍.
അന്നകുട്ടി മൂപ്പന്‍ പനമരത്തേല്‍.
ചോരയുടെ മണമുള്ള കബനി നദിയുടെ നാട്ടില്‍ നിന്ന് വന്ന അബതിനോടടുത്ത് പ്രായമുള്ള ഉരുക്ക് വനിത. കര്‍ണ്ണാടക പോലീസിന്റെ സില്‍ബന്ദികള്‍ നക്സ്സല്‍ എന്ന് പറഞ്ഞ് കുടുബത്തില്‍ കയറി മ്യഗീയമായി സഹോദരിമാരെ ഉപദ്രവിക്കുകയും അത് നിയമത്തിന് മുന്നില്‍ വരുമെന്ന് കണ്ടപ്പോള്‍ ആ കുടുബം ഉറങ്ങികിടക്കുബോള്‍ വീടിനാകെ തീ വച്ച് കൊലപ്പെടുത്തുകയും ചെയ്തു. കര്‍ണ്ണാടക് അതിര്‍ത്തിയിലാണ് കാടിനുള്ളിലെ ആ വാസസ്ഥലമെങ്കിലും വയനാടിലൂടെ മാത്രമേ വണ്ടി സൌകര്യമുള്ളൂ. അതിനാല്‍ പോലീസെത്തുബോഴേക്കും എല്ലാം ചാബലായികഴിഞ്ഞീരുന്നു.
അന്ന് മഹാരാജാസ്സില്‍ ബിരുദ്ദ പഠനം നടത്തി വരുന്ന അന്നകുട്ടി പിറ്റേ ദിവസ്സം എര്‍ണ്ണാകുളത്ത് നിന്ന് ഓടിപിടിച്ച് വയനാട്ടില്‍ എത്തിയപ്പോള്‍ കാണുന്നത് തന്റെ വീട് ചുട്ട് ചാബലായി കിടക്കുന്നതാണ്. പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് മാതാപിതാക്കളുടേയും സഹോദരിമാരുടേയും ശവശരീരം പള്ളിയങ്കണത്തില്‍ കയറ്റാതെ തടഞ്ഞു മതമേലാളന്‍മാര്‍. ഇത് ആത്മഹത്യയാണെന്നും അങ്ങനെ മരിച്ചവരെ പള്ളിക്ക് വേണ്ടാ എന്നും കുടുബത്തെ ചുട്ടെരിച്ചവര്‍ പള്ളിയെ സ്വാധീനിച്ച് വരുത്തി തീര്‍ത്തു. തെമ്മാടികുഴിയില്‍ അടക്കം തന്റെ പ്രിയരെ അടക്കം ചെയ്ത് ഉറച്ച തീരുമാനത്തോടെ അന്നകുട്ടി മൂപ്പന്‍ പനമരത്തേല്‍ നടന്നു.
നാല് മാസം കഴിഞ്ഞ് വേട്ടക്ക് പോയ തന്റെ കുടുബത്തെ ചുട്ടു ചാബലാക്കിയ ആറോളം വരുന്ന പോലിസ്സിനെ ചട്ടുകമാക്കി അക്രമപരബരകള്‍ കെട്ടഴിച്ച് വിട്ടീരുന്ന പ്രമാണിയേയും അയാളുടെ സില്‍ബന്ദികളേയും കാടിന്റെ നിഗൂഡതയിലിട്ട് പ്രതികാരദാഹിയായ അന്നകുട്ടി നിറയൊഴിച്ചു അപ്പന്റെ കത്തിയെരിയാത്ത സംബാദ്യമായ ഈ ഇരട്ടകുഴല്‍ തോക്കെടുത്താണ് നിറയൊഴിച്ചത്. കാടിനെ വിറപ്പിച്ച്കൊണ്ട് വെടിപൊട്ടുന്ന ശബ്‌ദ്ദം അനേകം തവണ മുഴങ്ങി.
ദിവസ്സങ്ങള്‍ക്ക് ശേഷം മ്യഗങ്ങള്‍ വലിച്ച് കീറിയ ശരീരത്തിന്റെ അവശിഷ്ടങ്ങളാണ് നാട്ടുകാര്‍ക്കും പോലീസ്സിനും കിട്ടിയത്. പോലീസ്സ് കാട്ടു മ്യഗത്തിന്റെ ആക്രമണമെന്ന് പറഞ്ഞ് കേസ്സ് ഒതുക്കി. ഇല്ലെങ്കില്‍ അതിനെ വാല് പിടിച്ച് പലതും പൊങ്ങി വരുമായിരുന്നു.
പക്ഷേ ഇതിനകം അന്നകുട്ടി മൂപ്പന്‍ പനമരത്തേല്‍ ഒരു മാനസ്സീക രോഗിയായി മാറീരുന്നു. പിന്നീട് കാട്ടിലായിരുന്നു അവരുടെ മുപ്പത് കൊല്ലകാലം ജീവിതം. മാഡത്തിന്റെ ആദിവാസ്സികളില്‍ ബാധിക്കുന്ന മാനസ്സീക പ്രശ്നങ്ങളെ കുറിച്ചുള്ള പ്രബന്ധം എഴുതുന്നതിനിടയില്‍ റഫറന്‍സ്സിനായി കാട് കയറിയപ്പോഴാണ് അന്നകുട്ടിയെ കാണുന്നത്. പിന്നീടവരുടെ ജീവിതം മാഡത്തിനൊപ്പമായി. ഇതെല്ലം ഞാന്‍ ഈയിടെ മാഡത്തിന്റെ പഴയ ക്ലൈന്റുകളുടെ ഫയല്‍ പരിശോദിക്കുബോഴാണ് വായിച്ചറിഞ്ഞത്.