മലയാളം കമ്പികഥ – സര്‍പ്പസുന്ദരി – 2

അവന്‍ അതി വേഗത്തില്‍ അന്നാമ്മയുടെ നേര്‍ക്ക് ചീറികൊണ്ടു വന്നു. വടക്കന്‍ കളരിയില്‍ നിപുണയായ അന്നാമ്മ വായുവില്‍ ചാടി ചുഴറ്റി അവന്റെ നാഭിക്കിട്ട് ആഞ്ഞ് ചവിട്ടി. അതിനെ ആക്കത്തില്‍ വായുവില്‍ പറന്നവന്‍ സോഫയും മറിച്ചിട്ട് കാര്‍പെറ്റില്‍ വീണു. അവന്‍ വയര്‍ വേദനയാല്‍ അമര്‍ത്തിപ്പിടിച്ച് എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. സാത്താന്‍ സേവ്യര്‍ അവന്‌ നേര്‍ക്ക് പാഞ്ഞടുക്കാനായി തുടങ്ങിയപ്പോള്‍ അന്നാമ്മ തടഞ്ഞു.

ഇതേ നിമിഷത്തില്‍ വേദനയാല്‍ അലറികൊണ്ട് ആ ആജാനുബാഹു അവന്റെ പുറകിലൊളിപ്പിച്ച ചെറിയ പിസ്റ്റള്‍ എടുത്തതും ഞങ്ങളുടെ ഗൂര്‍ഖ റാം സിംങ്ങിന്റെ കത്തി അവന്റെ കാലില്‍ തുളച്ച് കയറിയതും ഒപ്പമായിരുന്നു. അടി തെറ്റി പതറിയ അവന്റെ കയ്യില്‍ നിന്ന് അന്നാമ്മ ഒരു വവ്വാല്‍ ചാടി പറന്ന് വരുന്നത് പോലെയെത്തി അവന്റെ പിസ്റ്റള്‍ കൈയ്യിലാക്കി.

“…അവന്റെ ഒരു പിസ്റ്റള്…..തൂഫൂ….”. അന്നാമ്മ ലക്ഷ്യമില്ലാതെ നീട്ടി തുപ്പി.

പുറത്ത് വെടിയൊച്ചകളുടെ മേളമായിരുന്നു. പെട്ടെന്നായിരുന്നു ഇരു ജീപ്പുകളും സ്റ്റാര്‍ട്ടായത്. റിവേഴ്സ്സ് ഗീയറിലൂടെ ഗെയിറ്റിനെ ലക്ഷ്യമാക്കി പുറത്തേക്ക് പായുന്ന ജീപ്പിലേക്ക് കയറാനായി കുറേ പേര്‍ പാഞ്ഞടുക്കുന്നത് ജനാലകളിലൂടെ എനിക്ക് കാണാന്‍ സാദ്ധിച്ചു. ഗെയ്റ്റിന്റെ അവിടെ ജീപ്പ് നിര്‍ത്തി. രണ്ടു പേര്‍ പാത്തും പതുങ്ങി വെടികൊണ്ട് പരിക്ക് പറ്റിയവന്‍മാരെ കയറ്റുന്നുണ്ടായിരുന്നു. ആ ജീപ്പുകള്‍ കാനന വഴിയിലൂടെ ബംഗ്ലാവ് വിട്ട് പാഞ്ഞു.

സാത്താന്‍ സേവ്യര്‍ ഇതിനിടയില്‍ മെയിന്‍ സ്വിച്ച് ഓണാക്കി. ആ വെളിച്ചത്തില്‍ വാതില്‍കടന്ന് വരുന്ന കാദറിക്കയും ഷേര്‍ളി മാഡത്തേയും ഞാന്‍ കണ്ടു. മാഡത്തിന്റെ മുടിയാകെ ഉലഞ്ഞ് ആ സുന്തരമായ മുഖത്ത് വീണു കിടന്നീരുന്നു. കനത്ത ഭീകരത നിഴലിച്ച ആ മുഖം എന്നില്‍ എന്തെന്നില്ലാത്ത ഭയം ഉളവാക്കി. ശരിക്കും ഒരു യക്ഷിയുടെ പ്രതീതിയായിരുന്നു ആ ഗൌണില്‍ നിഴലടിക്കുന്ന സൌന്തര്യത്തിനാകമാനം.

കാര്‍പ്പെറ്റില്‍ ചോരയൊലിപ്പിച്ച് കിടക്കുന്ന ആ ആജാനുബാഹുവിനെ കണ്ട കാദര്‍ അലറികൊണ്ടടുത്തു.

“…കള്ള ഹിമാറേ…..”. കാദര്‍ അവനെ കുത്തിന്‌ പിടിച്ച് പൊക്കി സോഫാ ചെയറിലേക്കെറിഞ്ഞു. കാദറിക്കയുടെ കായിക ബലം കണ്ട ഞാന്‍ അല്‍ഭുതപ്പെട്ടുപോയി. സത്യത്തില്‍ ഞാന്‍ മാത്രമായിരുന്നു ദുര്‍ബലയായവള്‍ എന്നെനിക്ക് തോന്നി. വീണ്ടും പാഞ്ഞടുക്കാന്‍ നോക്കിയ കാദറേ കനത്ത ശബ്‌ദം തടഞ്ഞു.

“…കാദറേ…വേണ്ട….”.

ഞങ്ങള്‍ അവിടേക്ക് നോക്കുബോല്‍ ഒരു വിസ്ക്കി കുപ്പി ഗ്ലാസ്സിലേക്ക് കമഴ്ത്തുന്ന അന്നാമ്മയെയാണ്‌ കണ്ടത്.

“…..കാദറേ….നിന്റെ അടുത്ത് കുറേ നാളായില്ലേ അടുക്കളയിലേക്ക് ഒരാള്‍ വേണമെന്ന് പറയാന്‍ തുടങ്ങീട്ട്…”.

“…അതിന്‌…”. കാദറിക്ക അറിയാതെ പെട്ടെന്ന് അല്‍ഭുതത്തോടെ ചോദിച്ചുപോയി.

“…ചെറുക്കന്‍ കൊള്ളാം …നല്ല ആറടിക്ക് മേലേ പൊക്കം….നല്ല മസിലുള്ള ശരീരം…..ദോശക്ക് മാവ് ആട്ടാനും പിന്നെ പുറത്തെ അടുപ്പിലേക്ക്..വിറക് കീറാനും കൊള്ളാം…..ദൈവ്യായീട്ടാ ഇവനെ കൊണ്ടു തന്നത്…ഇനി നീയായീട്ട് നശിപ്പിക്കരുതേ….ന്റെ കാദറേ….”. അന്നാമ്മ കടു വിസ്കി വെള്ളം ചേര്‍ക്കാതെ അകത്താക്കികൊണ്ട് പറഞ്ഞു.

ഞങ്ങള്‍ അറിയാതെ ചിരിച്ച് പോയി. സത്യത്തില്‍ അതു വഴി ഞാന്‍ കുറച്ച് മുന്നെ നടന്ന സംഭവങ്ങളില്‍ നിന്ന് മോചിതയാകുകയായിരുന്നു.

“…എന്റെ അന്നാമ്മേ….സത്യത്തില്‍ അങ്ങ് ആരാണ്‌…മാനത്ത് നിന്ന് പൊട്ടി വീണ മാലാഖയോ…???. കാദര്‍ കൈകൂപ്പികൊണ്ട് ചിരിച്ചുകൊണ്ട് ചോദിച്ചു.

“…ഒന്നു പോടപ്പാ….തല്ലിപ്പൊളി ഫോര്‍ട്ട് കൊച്ചി വളിപ്പടിക്കാതേ…..”. അന്നാമ്മ ഇരട്ടകുഴല്‍ തോക്കെടുത്ത് അടുക്കളയിലേക്ക് നടന്നു. പെട്ടെന്ന് എന്തോ ഓര്‍ത്തുകൊണ്ട് തിരിഞ്ഞു.

“…അല്ലാ…നിങ്ങള്‍ക്ക് വിശക്കുന്നില്ലേ…ഫ്രിഡ്ജില്‍ പോത്ത് വരട്ടീതുണ്ട്….ഞാനൊന്ന് ചൂടാക്കിയെടുക്കാം….”.

“….പോത്തിറച്ചി ചട്ടീലിട്ട് ഇളക്കാനാകും ഈ ഇരട്ട കുഴല്‍ തോക്കും കൊണ്ട് പോകുന്നേ…അല്ലേ അന്നാമ്മേ…”. കാദറിക്ക ഒന്ന് മൂപ്പിച്ചു

“…ഡാ…ചെറുക്കാ…കാദറേ…ഇന്ന് അന്നാമ്മേടെ തോക്കിലെ ഉണ്ടകൊണ്ട് മൂന്നാലെണ്ണം ഇപ്പം കാഞ്ഞീട്ടുണ്ടാകും….ങാ…എന്നോടാ കളി….” എന്നു പറഞ്ഞ് അന്നാമ്മ അടുക്കളയിലേക്ക് പോയി.

ആ സന്തോഷകരമായ മുഹൂര്‍ത്തത്തില്‍ അവന്റെ പോകറ്റില്‍ കിടന്ന ഫോണ്‍ ശബ്‌ദിച്ചു.
മാഡം അവന്റെ പോകറ്റില്‍ നിന്ന് ഫോണെടുത്തു. ഫീഡിയാത്ത നബര്‍ ആയതിനാല്‍ പേര്‌ തെളിഞ്ഞീരുന്നില്ല. കോള്‍ ബട്ടണില്‍ മാഡം അമര്‍ത്തിയതിനൊപ്പം അതിന്റെ സ്പീക്കര്‍ ഓണ്‍ ചെയ്തു.

അങ്ങേ തലക്കല്‍ നിന്ന് എതൊക്കെയോ വളര്‍ത്ത് മ്യഗങ്ങളുടെ കരച്ചില്‍ കേഴ്ക്കാമായിരുന്നു. അതിനെ ഭജിച്ച് കൊണ്ട് ഘനഗഭീരമുള്ള ശബ്‌ദം മുഴങ്ങി.

“….ഇസ് ദിസ്സ്.. മിസ്സീസ്സ്..ഡോ.ഷേര്‍ളി ഇടിക്കുള തെക്കന്‍…”. ആധികാരികത നിറഞ്ഞ ശബ്‌ദം ഒഴുകി.

“…സോറി..യൂ ആര്‍ റോങ്ങ്…ഐ ആം മിസ്സ് ഷേര്‍ളി ഇടിക്കുള തെക്കന്‍ …”.

“…ഓ…യാ…അണ്‍മാരീഡ്…അയേണ്‍ ലേഡി….”.

“…..മേ…മേ…ഐ നോ ഹൂ ഇസ് ദിസ്…..”.

“…ഡോ. ഷേര്‍ളി ഇടിക്കുളക്ക് എന്റെ ഐഡന്‍ഡിറ്റി അറിയണം അല്ലേ….”.

“….ഞാന്‍ അപചിതരോട് സംസാരിക്കാറില്ല……”.

“….ഡോ. ഷേര്‍ളി….നിങ്ങളുടെ വോയ്സ്സ് സോ ബോള്‍ഡ് ആന്റ് ബ്യൂട്ടിഫൂള്‍….”.

“….ഞാന്‍ ചോദ്യങ്ങള്‍ ആവര്‍ത്തിക്കാറില്ല….”.

” …ഓ…യാ….യൂ സെഡ് ഇറ്റ്….”.

മാഡം ചോദ്യം ആവര്‍ത്തിച്ചില്ല. മറുതലക്കലില്‍ നിന്ന് ഘനഗഭീരമുള്ള ശബ്‌ദം ഒഴുകി.

“…..ഞാന്‍ പ്രിന്‍സ്സ് ഓഫ് ഡാര്‍ക്ക്നെസ്സ്…..ഹഹഹഹ….നേരം പുലരുന്നു….സൂര്യന്റെ രശ്മികള്‍ പ്രകാശിക്കുന്നു…..അതിനാല്‍ ഈ അന്തകാരത്തിന്റെ രാജകുമാരന്‍ തത്കാലത്തേക്ക് വിട പറയുന്നു….”.

“…പ്രിന്‍സ്സ് ഒഫ് ഡാര്‍ക്ക്നെസ്സ്…..മിസ്റ്റര്‍ അതൊരു വിശേഷണം അല്ലേ…..മറിച്ച് ഞങ്ങള്‍ അതിനെ ഒരു പേരായി കണക്കാക്കുന്നില്ല…..”.

കുറച്ച് നേരത്തേക്ക് ആ ഘനഗാഭീര്യമുള്ള ശബ്‌ദ്ധം നിലച്ചു.

“…..ഐ..ആം ലൂസ്സിഫര്‍…..ഹഹഹഹ…..എതു എതു പ്രഭാതവും അന്തകാരത്തിലേക്ക് എരിഞ്ഞൊടുങ്ങിയേ തീരൂ…..ആ അന്തകാരത്തില്‍ എനിക്ക് ഡോ. മിസ്സ് ഷേര്‍ളി ഇടിക്കുള്ള തെക്കന്റെ ചുടു ചോര ബലികല്ലില്‍ വീഴ്ത്തണം…..മൈ ലോര്‍ഡ്…നിനക്കിതാ….ഈ സുന്തരിയുടെ രക്തം വാഗ്ദാനം ചെയ്യുന്നു…..”. അങ്ങേ തലക്കല്‍ ലൂസിഫര്‍ കിതക്കുന്നുണ്ടായിരുന്നു.

മാഡം അക്ഷോഭയായി നിന്നു. ആ സുന്തരമായ കവിളില്‍ ചെറു പുഞ്ചിരി വിടര്‍ന്നു.

“…മിന്റര്‍ ലൂസ്സിഫര്‍….താങ്കളുടെ കവിത എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടു….സോ റോമാന്‍റ്റിക്ക്…ഷാല്‍ വീ മീറ്റ്….”.

“..വാട്ട്…..”. ലൂസ്സിഫര്‍ അലറി.

Leave a Reply

Your email address will not be published. Required fields are marked *