മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം – 6 1

ബാലെ വിങ്ങില്‍ നിന്ന് ഇറങ്ങി കൈകള്‍ നിറയെ ചില സ്റ്റേജ് കോസ്റ്റ്യൂംസുമായി അവരിരിക്കുന്നിടത്തേക്ക് വരികയാണ് ഹെലന്‍. മുട്ടില്‍ നിന്നും വളരെ താഴെയെത്തുന്ന ക്രീം കളര്‍ സ്കര്‍ട്ടും ഇളം പച്ച നിറമുള്ള ടോപ്പും ആയിരുന്നു അവളുടെ വേഷം. ടോപ്പിന് മേലെ ഒരു പിങ്ക് സ്വെറ്റര്‍ അവള്‍ ധരിച്ചിരുന്നു.

ചുറ്റുവട്ടത്ത് നിന്നവര്‍ അവളെ പുഞ്ചിരിയോടെ നോക്കുന്നത് അവര്‍ കണ്ടു.

ചിലര്‍ മിക്കവാറും എല്ലാവരും അവളെ കൈ വീശിക്കാണിച്ചു. അവള്‍ പുഞ്ചിരിയോടെ തിരിച്ചും.

“എന്‍റെ പൊന്നേ…!”

അടക്കിയ സ്വരത്തില്‍ ജഗദീഷ് പറഞ്ഞു.

“ഇവളെ എന്നാകൊണ്ടാ പടച്ച തമ്പുരാന്‍ ഒണ്ടാക്കിയെ! എന്നാ ഒരു ബ്യൂട്ടിയാടാ, ഉവ്വേ!”

“മൈരാ…”

ഹെലനെ ഒന്ന് പാളിനോക്കിയതിനു ശേഷം നെവില്‍ പറഞ്ഞു.

“അവളെപ്പറ്റി പറഞ്ഞ് നാവെടുത്തില്ല, അതിനു മുമ്പ് തന്നെ പ്രത്യക്ഷപ്പെട്ടല്ലോ…”

സാന്ദ്ര പറഞ്ഞു.

“ഇവള്‍ക്ക് ഈ ഒരു സ്വറ്റര്‍ മാത്രമേയുള്ളോ?”

എറിക് അവജ്ഞയോടെ ചോദിച്ചു.

“എന്നും ഇങ്ങനെ ഒന്ന് മാത്രം ഇടാന്‍?”

“ഷോയാ എറിക്കെ!”

അതേ അവജ്ഞ തുളുമ്പുന്ന സ്വരത്തില്‍ രവീണ പറഞ്ഞു.

“സിമ്പിള്‍ ആണ് എന്ന് കാണിക്കാന്‍!”

അപ്പോഴേക്കും ഹെലന്‍ അവരുടെ അടുത്ത് എത്തി.

“ഹായ്…”

എറിക് അവളുടെ നേരെ കൈ ഉയര്‍ത്തി.

ഹെലന്‍ അവനെ നോക്കി പുഞ്ചിരിച്ചു.

“എന്‍റെ അമ്മെ!”

ഫിലിപ്പ് അടക്കിയ സ്വരത്തില്‍ മന്ത്രിച്ചു.

“എന്നാ ഒരു സ്മൈലാടാ…ഇന്ന് നൈറ്റില്‍ പിടിച്ചു വിട്ട് തെറുപ്പിക്കാന്‍ ഈ ഒരു സ്മൈല്‍ മാത്രം മതി…”

അത് കേട്ട് സാന്ദ്ര അവനെ പിച്ചി.

“ഹായ്, ഹെലന്‍, നൈസ് സ്വെറ്റര്‍…”

രവീണ ഹെലനോട്‌ പറഞ്ഞു.

“താങ്ക്യൂ…”

ഹെലന്‍ അവളെ നോക്കി പറഞ്ഞു.

അത് കേട്ട് ജഗദീഷ് രവീണയുടെ പിമ്പില്‍ മറഞ്ഞു. എന്നിട്ട് അടക്കാന്‍ പറ്റാതെ, ഹെലന്‍ കാണാതെ പരിഹസിച്ച് പൊട്ടിച്ചിരിച്ചു.

ഹെലന്‍ അവരെ വിട്ട് ഡ്രാമ ഡിപ്പാര്‍ട്ട്മെന്‍റ്റിന്‍റെ നേര്‍ക്ക് നടന്നു.

അവള്‍ തിരിഞ്ഞതും എറിക് പൊട്ടിച്ചിരിച്ചു. ചിരിക്കിടയില്‍ അവന്‍ കൂട്ടുകാരുടെ മുഖത്തേക്ക് നോക്കി. എന്നിട്ട് ഹെലന്‍ പറഞ്ഞത് പോലെ അനുകരിച്ച് പറഞ്ഞു.

“താങ്ക്യൂ…”

സാന്ദ്രയൊഴികെയുള്ള കൂട്ടുകാര്‍ അവനോടൊപ്പം ചേര്‍ന്ന് നടന്നു മറയുന്ന ഹെലന്റെ നേരെ നോക്കി പരിഹാസത്തോടെ ചിരിച്ചു.

“എന്നാടീ നിനക്ക് ഇഷ്ട്ടപ്പെട്ടില്ലേ?”

സാന്ദ്രയുടെ മുഖത്തേക്ക് നോക്കി ഫിലിപ്പ് ചോദിച്ചു.

“അവളെക്കളിയാക്കിയത് നെനക്ക് ഇഷ്ട്ടപ്പെട്ടില്ലേ?”

“പിന്നെ ഇഷ്ട്ടപ്പെടാതെ!”

സാന്ദ്ര അതേ സ്വരത്തില്‍ പറഞ്ഞു.

“വളരെ നല്ല സ്വഭാവം! ഗ്രേറ്റ്! കീപ്പിറ്റപ്പ്!”

“അല്ല, രവീ…”

ജഗദീഷ് രവീണയോട് ചോദിച്ചു.

“ഹെലനെ കണ്ടപ്പം നിന്‍റെ ബോയ്‌ ഫ്രണ്ട് പറഞ്ഞത് കേട്ടോ…അവളുടെ പുഞ്ചിരി മാത്രം മതി രാത്രീല്‍ സ്വയം പിടിച്ച് കളയാന്‍ എന്ന്…അതെന്നാടീ…നിന്‍റെ കൂടെയുള്ള അവന്‍റെ കളി അത്രയ്ക്കും ബോറാണോ?”

“ഒന്ന് പതുക്കെ പറ എന്‍റെ ജഗ്ഗൂ…”

സാന്ദ്ര അവനോട് പറഞ്ഞു.

“നിന്‍റെ ഒടുക്കത്തെ ഒരു സൌണ്ട്..ക്യാമ്പസ് മൊത്തം കേള്‍ക്കൂല്ലോ!”

ജഗദീഷ് പറഞ്ഞത് കേട്ടിട്ട് രവീണ മുഖം കോട്ടി കൂട്ടുകാരെ നോക്കി.

“നീ ആ പറഞ്ഞത് ശരിയായില്ല ഫിലിപ്പെ!”

നെവില്‍ അവനോട് പറഞ്ഞു.

 

*********************************************

സെയിന്‍റ് ലോറന്‍സ് സ്കൂളില്‍ ക്ലാസ് കഴിഞ്ഞിരുന്നു. പണിഷ്മെന്‍റ് ക്ലോസ് അനുസരിച്ച് നെവിലിന് ക്ലീനിങ്ങ് ഡ്യൂട്ടിയുണ്ട് ക്ലാസിനു ശേഷം. അവന്‍ നോട്ടീസ് ബോര്‍ഡ് നോക്കി.

പണിഷ്മെന്റ് സെക്ഷനില്‍ അപ്പോള്‍ ആറു പേരുണ്ട്. ആര്‍ക്കും ക്ലീനിംഗ് ഡ്യൂട്ടിയില്ല. താന്‍ അപ്പോള്‍ ഒറ്റയ്ക്ക് ചെയ്യണം.

“മൈര്!”

അവന്‍ കലികയറി മുരണ്ടു.

ജാനിറ്റോറിയല്‍ സ്റ്റാഫിന്‍റെ ടൂള്‍സ് സൂക്ഷിച്ചിരിക്കുന്ന കേയര്‍ടേക്കിംഗ് റൂമിലേക്ക് അവന്‍ ചെന്നു. തുറന്ന് കിടക്കുന്ന റൂമിനുള്ളില്‍ കയറി. സ്വീപ്പറെടുത്തു.

“ബക്കറ്റും ക്ലീനിങ്ങ് ലിക്വിഡ് മറ്റീരിയലും കൊണ്ടുവന്ന് തരുമോ?”

ടേബിളിനു പിമ്പില്‍ സ്നാക്ക്സ് എന്തോ കഴിക്കുകയായിരുന്ന ജാനിറ്റോറിയല്‍ ഇന്‍ചാര്‍ജ്ജിനോട്‌ അവന്‍ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *