ചില പ്രണയങ്ങളൊക്കെ വിവാഹത്തിൽ കലാശിക്കുന്നു. എന്നാൽ പലതും തട്ടിക്കൂട്ട് പ്രേമങ്ങളും അൽപ്പായുസുക്കളുമാണ്. ചുരുക്കം ചില മഹത്തായ ബന്ധങ്ങളും ഇവിടെ സംഭവിച്ചിട്ടുണ്ട്. പ്രഥമരാത്രിയോടെ മരണപ്പെട്ട എത്രയെത്ര മോഹനങ്ങളായ പ്രേമങ്ങൾ! ബർമൂഡാ ട്രയാങ്കിളിൽ വീണ ജെറ്റ് വിമാനം പോലെ!
അമ്പതു വർഷത്തിലേറെയായി വാടകവീടുകളിൽ എരിഞ്ഞമരുന്ന ജീവിതങ്ങൾ ഇന്നും അവിടെ കാണാം. മധുരകേളികളുടെ ആധിക്യത്താൽ ചോരയും നീരും വറ്റി പേക്കോലങ്ങളായ കുറെ ജൻമ്മങ്ങളും അവിടെ കാണാമായിരുന്നു. തൊഴിലൊന്നും ചെയ്യാതെ ഊണും ഉറക്കവും പിന്നെ ഊക്കുമായി ജന്മം ഹോമിച്ചു തീർക്കുന്നവർ.
അല്ലെങ്കിലും അങ്ങേനെയാണ് ദില്ലിയും പരിസരപ്രദേശങ്ങളും. ഒരിക്കൽ അകപ്പെട്ടുപോയാൽ പിന്നെ ഇവിടെ നിന്ന് രക്ഷപ്പെടുക അസാധ്യമാണ്. അത്ര സുഖകരമായിരുന്നു ഈ നാടിന്റെ മാസ്മരികത. തുശ്ചമായ പണം കൊണ്ട് ആർഭാടജീവിതം. ഉപ്പു തൊട്ടു അപ്പം വരെ വിലക്കുറവ്. മഹാസ്വാതന്ത്ര്യം. ആ സ്വാതന്ത്ര്യവും സുഖവും പരമാവധി അനുഭവിക്കാൻ എനിക്കും കഴിഞ്ഞു.
ഒന്ന് പറഞ്ഞോട്ടെ, ഈ വരികളിൽ കൂടി ഞാൻ ആരെയും അറിഞ്ഞു കൊണ്ട് വേദനിപ്പിക്കുകയോ അവഗണിക്കുകയോ ചെയ്തിട്ടില്ല. പ്രത്യേകിച്ച് മലയാളികളെ.
മലയാളികളെ ബഹുമാനിക്കുന്നവരായിരുന്നു ഉത്തരേന്ത്യക്കാർ. അതിനൊരു പ്രത്യേക കാരണം കൃത്യമായി വാടക കൊടുക്കുന്നത് നമ്മൾ മാത്രമായിരുന്നു.
ഈ നാട്ടിൽ വെച്ചു എനിക്ക് ഒരു കാര്യം വ്യക്തമായി. സ്ഥലവും സൗകര്യവും പ്രേമവും അവസരവുമുണ്ടെങ്കിൽ ഏതു പെണ്ണുമായും ആർക്കും വേഴ്ച ചെയ്യാം.
എന്നാൽ ഭാഗ്യം കൂടി കടാക്ഷിക്കണം.
നാട്ടിൽ നമുക്കൊന്നും ലഭിക്കാതിരുന്നത് അവസരവും സ്ഥലവുമാണ്.
അതുകൊണ്ടാണ് ഇന്നും നാട്ടിൽ ലൈംഗീക ദാരിദ്ര്യം നില നിൽക്കുന്നത്.
ഇത് വായിക്കുന്ന എല്ലാവരും മുകളിൽ പറഞ്ഞ കാര്യം മനസ്സിൽ കുറിച്ചിട്ടു കൊള്ളുക. ഭാവിയിൽ ഉപകാരപ്പെട്ടേക്കാം.
ഒരു MIG ഫ്ലാറ്റിന്റെ മുകളിലത്തെ നിലയിൽ ആയിരുന്നു ഞാനും ബെന്നിയും താമസിച്ചിരുന്നത്.
ഞങ്ങളുടെ ഫ്ലാറ്റിന്റെ മുകളിൽ റൂഫ് ആണ്. അവിടെ തുണി അലക്കിയിടാനുള്ള അശ കെട്ടിയിട്ടുണ്ട്. വീട്ടുടമസ്ഥന്റെ ഭാര്യ 30 – 35 വയസ്സ് പ്രായമുള്ള ഒരു ദീദി കൂടാതെ 7 വയസിൽ താഴെ പ്രായമുള്ള രണ്ടു കുട്ടികൾ. എല്ലാ മാസവും വാടക കൈപ്പറ്റാൻ വീട്ടുടമസ്ഥൻ എന്റടുത്തു വരുമായിരുന്നു. അല്ലാതെ ഞാൻ അയാളെ കാണുന്നത് തന്നെ വിരളമായിരുന്നു. എന്നാൽ ദീദി ഇടയ്ക്കിടെ അലക്കിയ തുണി അശയിൽ വിരിക്കുവാൻ റൂഫിൽ വരുമായിരുന്നു. അതിനൊപ്പം അവർ എന്റെ ഫ്ളാറ്റിന്റെ മുൻവശമൊക്കെ വൃത്തിയാക്കി ഇടുമായിരുന്നു.
വലിയ ചന്തികളും പൊട്ടിത്തെറിക്കുവാൻ വിമ്മിട്ടപ്പെട്ടു നിൽക്കുന്ന മുലകളുമുള്ള ദീദി ഒരു നെടുവരിയൻ സാധനമായിരുന്നു. അവർ ചിലപ്പോൾ കുത്തിയിരുന്ന് പരിസരം വൃത്തിയാക്കുന്ന സമയങ്ങളിൽ ഞാൻ കിച്ചന്റെ ജനാലയിൽ കൂടി ഒളിഞ്ഞു നോക്കിയിട്ടുണ്ട്. അടിവസ്ത്രം ധരിക്കാത്ത അവർ സാരിയും അടിപ്പാവാടയും പൊക്കി ഒറ്റ ഇരിപ്പാണ്. തടിച്ചു കൊഴുത്ത തുടയിടുക്കിൽ തളിർത്തു ഇരുണ്ട ഭാഗം ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്. ചിലപ്പോഴൊക്കെ കുറെ സമയം അവർ സംസാരിച്ചു നിന്നിട്ടുണ്ട്. ഹിന്ദി അത്ര നന്നായി അറിയില്ലായിരുന്നെങ്കിലും, അവരെന്നെ കാമക്കണ്ണുകൾ കൊണ്ട് നോക്കുന്നത് എനിക്കറിയാമായിരുന്നു.
ഈ നാടിനെപ്പറ്റി അൽപ്പം കൂടി പറയാം.
ആ പ്രദേശങ്ങളിലേക്ക് ഇറങ്ങിച്ചെന്നാൽ സുന്ദരികളായ വടക്കേ ഇന്ത്യൻ മദാലസമാർ. വീട്ടുമുറ്റങ്ങളിൽ തട്ടമിട്ടു ഒതുങ്ങിക്കൂടിയിരിക്കുന്ന വീട്ടമ്മമാർ. ഈ വീട്ടുമുറ്റമെന്നാൽ അവർക്കു റോഡ് ആണ്. ഈ ഇഷ്ടികക്കൂമ്പാരങ്ങൾക്കു ഇടയിൽ ഒരു കാർ കയറിപ്പോകും വിധത്തിൽ വീതി കുറഞ്ഞ റോഡുകളുണ്ട്. ആ റോഡുകൾ തന്നെയാണ് ഇവരുടെ മുറ്റവും. കൂടുതലും വ്യവസായികളുടെ ഭാര്യമാരാണ്. വീട്ടുടമസ്ഥരെ ‘മക്കാൻ മാലിക്’ എന്നാണു ഹിന്ദിയിൽ പറയുക. ഇവർ വെളുപ്പിനെ അഞ്ചു മണിക്ക് വീട് വിട്ടാൽ പിന്നെ രാത്രി പതിനൊന്നു മണിയൊക്കെയാകും തിരിച്ചെത്താൻ. പച്ചക്കറികളും പഴവർഗങ്ങളുമൊക്കെയാണ് ഇവരുടെ പ്രധാന വ്യവസായങ്ങൾ. ചിലരൊക്കെ ദില്ലിയിലും വ്യവസായങ്ങൾ ചെയ്യുന്നുണ്ട്.
