“ആ നാവിന്റെ പിടിപ്പുകേടാണേൽ അതിനി അവിടെ നിലനിർത്തണോന്ന് ആലോശിക്കേണ്ടി ബൈരും…” താക്കീതിന്റെ ധ്വനിയുണ്ടായിരുന്നു അതിന്.
ഏതു സമയത്താണാവോ ഈ പഹച്ചിയെ കെട്ടാൻ തോന്നിയത്. ഇവളുടെ മൂത്തത് പച്ചപ്പാവമായിരുന്നു. ഏഴെട്ടു കൊല്ലം തന്റെ കൂടെ ജീവിച്ചിട്ടും അവളെക്കൊണ്ട ഒരു ശല്യവുമുണ്ടായിട്ടില്ല. പ്രസവത്തോടെ അവൾ മരിച്ചതും മോളെ നോക്കാൻ വേണ്ടി മാത്രമാണ് അവളുടെ അനിയത്തിയായ ഇവളെ കെട്ടിയത്. അല്ലാതെ പണ്ണാൻ പൂറു കിട്ടാഞ്ഞിട്ടില്ല. താൻ ഫരീദയെ കെട്ടുമ്പോൾ അവൾ പ്രീഡിഗ്രി സെക്കൻറിയറിനു പഠിക്കുകയായിരുന്നു. അതാണ് എല്ലാ കുഴപ്പത്തിനും കാരണം!. പെൺകുട്ടികളെ പത്തിനു മുകളിലേക്ക് ഒരിക്കലും പഠിക്കാൻ വിടരുത്. അവർ ചീത്തയാകും!. ഇപ്പോൾ പത്തിൽ പഠിക്കുന്ന മോള ഷഹാനയെ ജയിച്ചാലും പ്ലസ് വണ്ണിനു ചേർക്കില്ല, ഹാജിയാർ ഉറപ്പിച്ചു.
“വണ്ടിയെടുക്കെടാ…’
അയാൾ ലാൻസറിൽ കടന്നിരുന്നു. കാർ പോർച്ചിൽ നിന്നും റിവേഴ്സ്സെടുത്ത് ഗേറ്റ കടന്ന് പാഞ്ഞുപോയി.
‘ശിവാ നിനക്ക് പണമാണോ ജീവിതമാണോ വലുത്? പൊടുന്നന്നെ ഫരീദ തിരക്കി.
അവളുടെ നോട്ടം നേരിടാനാവാതെ അവൻ നോട്ടം പിൻവലിച്ചു.
“ജീവിതമാണു പ്രധാനം മനസ്സിലാക്കിക്കോ…’ മറുപടിയും അവൾ തന്നെ പറഞ്ഞു. പിന്നെ അകത്തേക്ക് നോക്കി,
“മെഹറുന്നിസാ.അതിങ്ങേടുത്തേ…”
വേലക്കാരിപ്പെണ്ണ് ഒരു ബിഗ്ഷോപ്പറുമായെത്തി. ഫരീദ് അതു വാങ്ങി.
“ഞാനിന്നു വൈകീട്ടേ വരൂ.”
അവൾ ചെന്ന് മാരുതി കാറിന്റെ ബാക്ക് ഡോർ തുറന്ന് ബിഗ്ഷോപ്പർ സീറ്റിൽ വെച്ചു. പിന്നെ ഡോറടച്ച്, ക്രൈഡ്വിംഗ് സീറ്റിൽ കയറിയിരുന്നു. ശിവൻകുട്ടി ബാക്ക് ഡോർ തുറക്കാൻ തുടങ്ങുകയായിരുന്നു. അപ്പോൾ കേട്ടു? “ഞാനെന്താ ഡ്രൈവറോ ? ഇവിടെ വന്നിരി.”
അവൻ മുൻഡോർ തുറന്നു. കടന്നിരുന്നു. കാർ ഓടിത്തുടങ്ങി.
കായലോരത്തെ തെങ്ങിൻ തോപ്പിലെത്തി കാർ നിന്നു.
ഫരീദ ബോട്ട് കെട്ടിയിരിക്കുന്നിടത്തേക്ക് പോയി . പിന്നാലെ ബിഗ്ഷോപ്പറുമായി ശിവൻകുട്ടിയും. സുലൈമാൻ ഹാജിയുടെ ഹൗസ്ബോട്ടാണത്.
അവളെ കണ്ട സ്രാങ്ക് പൗലോസ് വിനയത്തോടെ നിന്നു.
“പൗലോസ് ചേട്ടാ ചൂണ്ട ബോട്ടിലില്ലെ?’
“ഉവ്വ”
“ന്നാ ചന്തേലോട്ട് ചെന്നോ. ഇപ്പഴാണേൽ നല്ല ചെത്തുകളുള കിട്ടും. അല്ലേൽ മത്തങ്ങനീരിൽ പഞ്ചസാര മോന്തേണ്ടി വരും. ആമാശയത്തിന് കേടാ.” അവൾ ഹാൻറബാഗ് തുറന്ന് അഞ്ഞൂറിന്റെ ഒരു നോട്ടെടുത്ത് അയാൾക്ക് കൊടുത്തു
“വൈകീട്ടെത്തിയാ മതി”
“ഉവ്വ”
അയാൾ തെങ്ങിൻ തോപ്പിലൂടെ നടന്നു പോയി. ശിവൻകുട്ടി ബോട്ടിന്റെ എൻജിൻ റൂമിലേക്ക് കയറി.
ഫരീദ കാഴ്ചച്ചകൾ ആസ്വദിക്കാൻ തയ്യാറെടുത്ത് കിടക്കറയുടെ കിളിവാതിലിനടുത്ത് സ്ഥാനം പിടിച്ചു. തലയിണ ചാരിവെച്ചാൽ കിടന്നുകൊണ്ട കാഴ്ചച്ച കാണാം.
എൻജിനു ജീവൻ വെച്ചു. ആ ജലയാനം ഓളങ്ങളെ കീറിമുറിച്ച മുന്നോട്ടു പാഞ്ഞു
സമയം ഉച്ച കഴിഞ്ഞു. കണ്ടൽക്കാട് മറച്ചുവെച്ചിരിക്കുന്ന കായലിന്റെ നിഗൂഢതയിൽ നങ്കുരമിട്ടാണ് ചൂണ്ടയിട്ടത്. വാളയും കരിമീനും കിട്ടി. അത് ബോട്ടിൽ വെച്ചു തന്നെ പാകം ചെയ്തു. ഫരീദാ ബീവിയോട് ദേഷ്യം തോന്നിയിരുന്നെങ്കിലും ആ വേളകൾ ശിവൻകുട്ടി നന്നായി ആസ്വദിച്ചു. അവർക്ക് തന്നോടെന്തോ താൽപര്യമുണ്ട്. ആൾ പാവമാണെന്നു തോന്നുന്നു.
വിജനമായ കായലിൽ ഹൗസ് ബോട്ടിൽ യൗവ്വനയുകരായ സ്ത്രീ പുരുഷന്മാർ! എന്തും സംഭവിക്കാവുന്ന നിമിഷങ്ങൾ.! പക്ഷെ ഒന്നും അരങ്ങേറുന്ന ലക്ഷണമില്ല. അവർ അസാധാരണയായൊരു സ്ത്രീയാണ്. വാക്കിനും പെരുമാറ്റത്തിനും തീവ്രത
“ശിവാ. നിന്റെ മുതലാളിക്ക് കായലോരത്തൊരു വീടില്ലേ..? എവിടെയാണത്?”
പെട്ടെന്നുള്ള അവരുടെ ചോദ്യം കേട്ട അവന്റെ ഉളൊന്നു കാളി, ഈ സമയത്ത് മിക്കവാറും മുതലാളി അവിടെ കാണും. ചിലപ്പോൾ വല്ല കിളുന്ത് പെൺകിടാങ്ങളും കൂടെ കാണും. ഇവരെ അങ്ങോട്ട് കൊണ്ടുപോയാൽ തന്റെ പണി പോയത് തന്നെ
“മുതലാളി വിളിക്കാതെ ഒരിക്കലും അങ്ങോട്ടു ചെല്ലരുതെന്നാ മുതലാളിയുടെ കൽപ്പന!, താക്കോലും മുതലാളിയുടെ കയ്യിലാണ്. ബംഗ്ലാവ് നോക്കാനും ആരുമില്ല” അവൻ അവരുടെ മുഖത്തു നോക്കാതെ പറഞ്ഞു. ഫരീദ പിന്നീടൊന്നും പറഞ്ഞില്ല. ശിവൻകുട്ടി മറ്റൊരു ദിശയിലേക്ക് ബോട്ടു തിരിച്ചു വിട്ടു
കാവൽക്കാരൻ പോലുമില്ലാത്ത കായലോരത്തെ ബംഗ്ലാവ്. ബംഗ്ലാവിന്റെ മാർബിൾ തറയിൽ കള്ളിമുണ്ടു വിരിച്ച് കിടക്കുകയായിരുന്നു സുലൈമാൻ ഹാജി. ഇടക്കിടെയെത്തുന്ന കായൽക്കാറ്റ് അയാളെ തലോടി തെന്നിയകന്നു. താരീഖ് കാറുമെടുത്ത് അകിൽ മരം അന്വേഷിച്ചു പോയതാണ്.
മയക്കം കൺപോളകളെ തഴുകിയപ്പോൾ അയാൾ മയക്കത്തിലേക്ക് വഴുതി. അപ്പോഴാണ് ഇരുമ്പുഗേറ്റിന്റെ ഞരക്കം.
അതുകേട്ടെങ്കിലും അയാൾ തലയുയർത്തിയില്ല. പാദസരത്തിന്റെ കിലുക്കം കേട്ടപോലെ.
അൽപനിമിഷം കഴിഞ്ഞപ്പോൾ പതിഞ്ഞൊരു വിളിയൊച്ചു. “മുതലാളീ…’
അയാൾ എഴുന്നേറ്റു. സ്വിറ്റൗട്ടിന്റെ പടിയിൽ ഒരു പെൺകൊടി അയ്യപ്പന്റെ മകൾ
“ങ്ങും …?” മനമൊന്നു തുടിച്ചെങ്കിലും അയാൾ തിരക്കി
“അച്ചനെവിടെ?”
“അച്ചൻ.” അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
“കരയാതെ കാര്യം പറ കൊച്ചേ.” അപ്പോഴാണു ടെലഫോൺ ബെല്ലടിച്ചത്. അയാൾ ചെന്ന് അറ്റന്റ് ചെയ്തു.
“ഞാനാ മുതലാളി.ഫ്യൂഡറാൻ കഴിച്ച അയ്യപ്പൻ ഡിസ്പൻസറീലൊണ്ട്. നമ്മുടെ ചിങ്ങോത്തെയാണേ.. സരസൂനേം മോളെയും കണ്ടു കണ്ടു.കൊഴപ്പൊന്നുല്യാ…”
ഹാജിയാർ ചെറുതായൊന്നു നടുങ്ങി. അയ്യപ്പന്റെ മകളാണല്ലൊ സ്വിറ്റൗട്ടിൽ!
“അന്നെ നാട്ടാരെ വിശേഷം അറിയാനാണോ ശൈയ്തത്താനെ വിട്ടത്?” അയാൾ താരീഖിനോട് കയർത്തു.
Views 4659
“ഒത്തു മൊതലാളി. ഡിസ്പൻസറീടെ പിന്നിലെ മാമച്ചന്റെ പറമ്പില് നാൽപ്പതു വർഷം പിന്നിട്ട ആറെണ്ണമാ കെടക്കണത്. കാതലുണ്ടോന്ന് തൊര്ന്നു നോക്ക്വാ.” താരീഖ് വിശദീകരിച്ചു.
“ങാ.ഇയ് തൊരക്ക്. രാത്രി മരച്ചീനി തൊരക്കലായിരുന്നല്ലൊ അന്റെ ബാപ്പ തൊരപ്പൻ ജബ്ബാറിന്റേം പണി’ അയാൾ ഫോൺ വെച്ചു. പിന്നെ സ്വിറ്റൗട്ടിലേക്ക് ചെന്നു.
“അച്ചനെന്താ കിറുക്കാ.. വൈഷം കയ്ച്ചേക്കണ്.”
“എല്ലാവരും കുടിക്കാൻ തീരുമാനിച്ചതാ. പക്ഷെ പറ്റണില്ല. ഒരു മണിക്കുറല്ല, മുതലാളിക്ക് ഇഷ്ടമുള്ളത്രേം നേരം ഞാനിവിടെ കഴിയാം. വീടിന്റെ ആധാരം തരുമെങ്കിൽ.നാലു ജീവൻ കളയണതിലും പ്രധാനപ്പെട്ടതല്ലല്ലൊ മാനം..!!” വൃന്ദ പൊട്ടിക്കരഞ്ഞു .
“ആരും അറിയാതെ വന്നതാണു ഞാൻ. ആരും അറിയാനും പാടില്ല.”
“കരയല്ലെ.ഇയ്യാണു പെണ്ണ്..” വൃന്ദയെ അയാൾ ബെഡ്ഡിലിരുത്തി.
“ഇജ്ജ് പേടിക്കണ്ടാന്ന്. അനക്കൊന്നും സംഭവിക്കുല്ലാ..” അയാൾ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. “ഞമ്മക്കാകെ ഇഷ്ടമുള്ള ഏർപ്പാട് ഇത് മാത്രാ. അൻറച്ചനു നല്ല ട്രീറ്റ്മെൻറ് കൊടുപ്പിക്കാം. പ്രമാണത്തിനൊപ്പം ശ്ശി, കായും ഞമ്മളിന്നു തരണുണ്ട്. അനക്ക് സന്തോഷായോ..?”
അയാൾ അവളുടെ തോളിൽ കൈവെച്ചു. പിന്നെ അടക്കാനാവാത്ത ആർത്തിയോടെ അവളെ ആപാദചൂഢം നോക്കി.
ചുവന്ന ഹാഫ് സാരിയാണു അവളുടെ വേഷം . അവൾ ഉദയസൂര്യനെപ്പോലെ ജ്വലിക്കുന്നുണ്ടെന്ന് അയാൾക്ക് തോന്നി. വെളുത്തു തുടുത്ത അരുണകപോലങ്ങൾ ചന്ദ്രനിൽ കുങ്കുമം വിതറിയപോലെ കാണപ്പെട്ടു. ചെന്തൊണ്ടിപ്പഴം തോൽക്കും അധരോഷ്ഠങ്ങൾ. മുഴുത്ത മാറിടം, ഒതുങ്ങിയ അരക്കെട്ട്.