“അവരൊക്കെ പോയോ? ഞാൻ കണ്ണ, തിരുമ്മി കൊണ്ട് ചോദിച്ചു. “പോയി പോയി? ഇസ്മയിൽ പറഞ്ഞു.
“എത്രയായി? ഞാൻ ചോദിച്ചു. “ഓ! ഇജ് ചോദിക്കണ് കേട്ടാ തോന്നും ഇപ്പൊ പേർസ്സ് തൊറന്ന് കായി തരൂന്ന്, ഒന്ന് പോടാ” ഇസ്മയിലിന്റെ വാക്കുകളിൽ അൽപം മുഷിവുള്ളതു പോലെ തോന്നി എനിക്ക്.
കായി!..ഹും.. ഇവനൊക്കെ എന്തറിയാം പണത്തെ പറ്റി, അപ്പന് ബിസ്സിനസ്സ ഉണ്ടായിരുന്ന നാളുകളിൽ, പുത്തൻ കാവസ്സാക്കി എലിമിനേറ്ററിൽ, ടെർമിനേറ്ററിന്റെ ഗ്ലാസ്സും ജാക്കറ്റും ജീൻസ്സുമിട്ട്, പേർസ്സിൽ 500ഇന്റെ കെട്ടുമായി, കോട്ടയം നഗരത്തിലുടെ പാറി പറന്നു നടന്നിരുന്ന എന്റെ മുഖത്തു നോക്കി കാശിനെ പറ്റി പറയുന്നോ ഇവൻ. ‘എടാ പുള്ളൂന്താൻ ഇസ്മയിന്റെ, ട്രാ ഞാനാടാ ഒറിജിനൽ രാജാവിന്റെ മകൻ, പക്ഷെ ഇപ്പോൾ കിരീടവും ചെങ്കോലും എന്റെ അപ്പന നഷ്ടപ്പെട്ടു, അതു കൊണ്ട് എനിക്കീ ഗതിയായി, പക്ഷെ ഒരിക്കൽ എന്റെ ദിവസം വരും, അന്ന് ഞാൻ നിനക്ക് ഈ ദുബായിലെ ഏറ്റവും മുന്തിയ ചരക്കിനെ എന്റെ ദോസ്തിനു പണ്ണാൻ തരും’ ഞാൻ മനസ്സിൽ പറഞ്ഞുറപ്പിച്ചു. അവന്റെവാക്കുകൾ എനിക്ക് ശരിക്കും നൊന്തു. ഇസ്മയിൽ അങ്ങിനെ എന്നോട് പറയുമെന്ന് ഞാൻ ഒരിക്കലും കരുതിയതല്ല.
“ഇസ്മയിലെ…ഞാൻ ചോദിച്ചത് എത്രയായി എന്നാണ്? എന്റെ സ്വരം കനത്തു. “അന്റെ കയ്യിൽ കായിണ്ടാ?? “ഇല്ല. പക്ഷെ നീ അങ്ങിനെ ചോദിച്ച സ്ഥിതിക്ക് ഇനി നിനക്ക് തരാനുള്ളതൊക്കെ തന്നിട്ടേ ബാക്കി കാര്യമുള്ളൂ’ ഞാൻ പറഞ്ഞു.
“പിലിപ്പോസ്റ്റെ. മതി, ഇനി ഞമ്മള് കായീന്റെ കാര്യം പറഞ്ഞ വഴക്കു ഇടേണ്ട , അന്റെ കയ്യിൽ കായില്ലെന്ന് എനിക്കറിയാം, നീ വെറുതെ ബേജാറാകാതെ. അനക്ക് നല്ല ജോലി കിട്ടിയാൽ മാത്രം ഇണ്ടെനിക്ക് കായി തിരിച്ച് തന്നാ മതി.
അതു വരെ ഞമ്മള് അന്റെ സ്പോൺസർ അറബി, ഷെയ്ക്ക് അൽ മമ്മതകുട്ടി അൽ ഇസ്മയിൽ ബിൻ സുൽത്താൻ. ഹി..ഹി..ഹി…! അത് പറഞ്ഞ് ഇസ്മയിൽ പൊട്ടി ചിരിച്ചു. അത് കേട്ട് എനിക്കും ചിരി വരാതിരുനില്ല.
അങ്ങിനെ അന്നു മുതൽ ഇസ്മയിൽ എനിക്ക് ‘ഷെയിക്ക് ഇസ്മയിൽ’ ആയി, അവൻ എന്റെ സ്പോണസ്സറും, ഇസ്മയിൽ ഇതിനിടയിൽ അവന്റേതായ കച്ചോടം തുടങ്ങിയിരുന്നു. സിഗരറ്റുകളായിരുന്നു അവന്റെ മുഖ്യ വിൽപ്പന. കടയിലേക്ക് സിഗരറ്റ വാങ്ങുന്നതിനിറ്റയിൽ അവൻ കുറച്ച് കൂടുതൽ മേടിക്കും, പിന്നെ അതെല്ലാ ം വിറ്റ് കാശാക്കും, പിന്നെ ആ കാൾ വെച്ച് കൂടുതൽ വേടിക്കും. ഏറ്റവും കൂടുതൽ പുകവലിയന്മാരുള്ള ദുബായിൽ സിഗരറ്റ വിറ്റഴിക്കാൻ ഒരു പ്രയാസ്സവുമൂണ്ടായിരുന്നില്ല.
ഇപ്പോൾ ഞാൻ എല്ലാ ആഴ്ചച്ചകളിലും പള്ളിയിൽ പോകാറുണ്ടായിരുന്നു. നയ്തന എന്ന ആ സുന്ദരിയെ ഞാൻ മതിയാവോളം നോക്കി വെള്ളമിറക്കി. പക്ഷെ ഒരിക്കൽ പോലും അവളോട് ഒരു വാക്ക് മിണ്ടാൻ എനിക്ക് സൈര്യം വന്നില്ല. പ്രശ്നം അതല്ല, എപ്പൊ നോക്കിയാലും അവളുടെ കൂടെ കുറെ അവളമാർ ചുറ്റിപ്പറ്റി ഉണ്ടാവും, ഒരിക്കൽ പോലും അവളെ തനിച്ച കണ്ടിട്ടില്ല, പിന്നെങ്ങനെ സ ംസാരിക്കാൻ, നയനാ സെബാസ്റ്റിനെ എന്നഘിനെയെങ്കിലും എന്റെ സ്വന്തമാക്കണമെന്നുള്ള ചിന്ത എന്റെ മനസ്സിൽ കല്ല് പോലെ ഉറച്ചു. അതിനുള്ള വഴി തിരയുമ്പോഴാണ് അനിത ചേച്ചി മുന്നിൽ വന്ന് പെട്ടത്.
“ഹലോ ഫിൽപ്പ! എന്തൊക്കെയുണ്ട് വിശേഷങ്ങൾ?” അവിടെ ലിപ്തസ്റ്റിക്കിൽ കുതിർന്ന് ചുണ്ടുകളിൽ ഞാൻ അറിയാതെ ഒരു നുമിഷം നോക്കി നിന്നു പോയി. ‘ഹേയ്ക്ക് ഫിലിപ്പ്, എന്താ ഇത്, ഇങ്ങനെ നോക്കുന്നത്” അവർ ചോദിച്ചു. ‘ഹേയ്ക്ക്..അല്ല.ഹലോ ചേച്ചി.ഞാൻ പെട്ടന്ന്.” “അയ്യോ! ഉരുളണ്ടാ…, പ്രായം അതാണല്ലോ. പോട്ടെ, പിന്നെ പറയൂ.. ഹവ് ആർ യൂ ഡുയിങ്ങ്?” ‘ഫൈൻ.ഫൈൻ.ചേച്ചിയുടെ ഹെയർ സ്റ്റൈയിലൊക്കെ മാറിയിട്ടുണ്ടല്ലോ? “ഓഹ! ചുമ്മാ…
അതൊക്കെ അങ്ങിനെയിരിക്കും, അതിരിക്കട്ടെ, പള്ളിയിൽ വന്നിട്ട അതിനകത്തോട്ട് കേറാതെ ഇവിടെന്താ പരിപാടി? ‘ഏയ്തു.അങ്ങിനെയൊന്നുമില്ല ചേച്ചി.ഭക്ടി മനസ്സിൽ ഉണ്ടായാൽ പോരെ, അത് പുറത്ത് കാട്ടണമെന്ന് വല്ല നിർബന്ധവുമുണ്ടോ? ഞാൻ ചോദിച്ചു. “മനസ്സിൽ മാത്രം വെച്ചു കൊണ്ട് നടന്നാൽ ഫിലിപ്പിന്റെ ഭക്ടിയുടെ കാര്യം ചിലപ്പോൾ നയ്തന ദേവി കേൾക്കാതെ പോകും” ഒരു കള്ള ചിരിയോടെ അനിത ചേച്ചി പറഞ്ഞു.
