റോസിലിയും ഷൈജുവും പിന്നെ ഡോക്ടറും 1

റോസിലി ഓർക്കാൻ ശ്രമിച്ചു.

“അതെ…”

അപ്പോൾ ഡോക്ടറുടെ അരയിലെ മുഴ വല്ലാതെ വളർന്നത് അവൾ കണ്ടു. അയാൾ അതിൽ പിടിച്ച് ഇടയ്ക്ക് തലോടുന്നുമുണ്ട്.

മരുന്ന് ഇളക്കുന്നതിനിടയിൽ അയാൾ അത് കണ്ടു. അപ്പോൾ റോസിലി നോട്ടം മാറ്റി.

“എന്തിനാ നോട്ടം മാറ്റുന്നെ? ഷ്ടമാണേൽ നോക്കിക്കോടീ…”

“അയ്യേ…”

അവൾ ലജ്ജയോടെ അയാളുടെ മുഖത്തേക്ക് നോക്കി.

“എന്നാ അയ്യേന്ന്..? ഒളിച്ചു നോക്കാൻ നിനക്ക് ഒരു നാണോം ഇല്ല..! നേരിട്ട് നോക്കാൻ പറഞ്ഞപ്പം വേണ്ട. അതെന്നാടീ?”

റോസിലി ഒന്നും മിണ്ടിയില്ല.

“റോസിലി…”

അവളുടെ മുഖത്തിനടുത്തേക്ക് മുഖമടുപ്പിച്ച് അയാൾ ചോദിച്ചു.

അവൾ ചോദ്യർ രൂപത്തിൽ അയാളെ നോക്കി.

“നിനക്ക് ശരിക്കും ആരാണിനെ
അനുഭവിക്കാൻ ആഗ്രഹമുണ്ടോ?”

ലജ്ജയോടെ മുഖം തിരിക്കണമെന്ന് അവൾ ആഗ്രഹിച്ചെങ്കിലും തനിക്കതിനു കഴിയുന്നില്ല എന്നവൾ മനസ്സിലാക്കി.

“നീ ഒന്നും മിണ്ടുന്നില്ല…”

അയാൾ മന്ത്രിക്കുന്നത്പോലെപറഞ്ഞു.

“അതിനർത്ഥം നിനക്ക് ആഗ്രഹമുണ്ടെന്നാണ്. പക്ഷെ….”

അയാളുടെ മുഖം ആദ്യം ഗൗരവപൂർണ്ണവും പിന്നെ ദൈന്യവുമായി.

“പക്ഷെ നിനക്കതിന് കഴിയില്ല…”

റോസിലി ഞെട്ടലോടെ അയാളെ നോക്കി.

“കഴിഞ്ഞ ഒരു വർഷത്തിനിടയിൽ പലരും നിന്നെ ആഗ്രഹിച്ച് നിന്നെ സമീപിച്ചിട്ടില്ലേ?

“ഉണ്ട്…”

അവൾ പറഞ്ഞു.

“അവരിൽ ചിലരെ നിനക്ക് ഇഷ്ടവുമായിരുന്നില്ലേ?”

അവൾ സമ്മതിക്കുന്നത് പോലെ തലകുലുക്കി.

“പലരും നിന്നെ ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും നിന്റെ മൊലേൽ ഒക്കെ പിടിച്ച് ഞെക്കുകയും ചെയ്തിട്ടില്ലേ….”

“ഉവ്വ്….”

“എന്നിട്ട് നീ ആർക്കെങ്കിലും വഴങ്ങിയോ? ഇഷ്ടമുണ്ടായിട്ടും?”

റോസിലിയുടെ കണ്ണുകൾ നിറഞ്ഞു.

“എനിക്കറിയാം..അതിന്റെ ഉത്തരം….കഴിയില്ല..നിനക്കതിന്…നാച്ചുറൽ ആയ ലൈംഗികാകർഷണത്തെ തടയുന്ന ഒരു വസ്തു നിന്റെ ഉള്ളിലുണ്ട്….”

റോസിലി ഞെട്ടിപിമ്പോട്ടു മാറി.

“എന്ത് സാധനം?”

വിറയാർന്ന സ്വരത്തിൽ അവൾ ചോദിച്ചു.

“കൊളംബിയൻ
ക്രോക്കഡൈൽ ഐ…”

“അതെന്താ?”

“ലോകത്തെ ഏറ്റവും വിനാശകാരിയായ മരുന്ന്…”

“ഞാൻ അങ്ങനത്തെ മരുന്നൊന്നും കഴിച്ചിട്ടില്ല…”

“കഴിച്ചിട്ടുണ്ട്..നിങ്ങൾ അത് അറിഞ്ഞിട്ടില്ല എന്നേയുള്ളൂ…”

“എപ്പം?”

” രണ്ട് വര്ഷം മുമ്പ്?”

റോസിലിക്ക് ഒന്നും മനസ്സിലായില്ല.

“നിങ്ങക്ക് ടോക്കിയോവിലോ സ്‌പെയിനിലോ ട്യുണീഷ്യയിലോ ആരെങ്കിലും ഉണ്ടോ? ബന്ധുക്കൾ അടുത്ത സുഹൃത്തക്കൾ?” “ഈ സ്ഥലം ഒന്നും ഞാൻ കേട്ടിട്ടുപോലുമില്ല…പിന്നെ ബാന്ഗ്ലൂർ എന്റെ ഒരു അമ്മാച്ചൻ ഉണ്ട്…”

“ബാന്ഗ്ലൂർ! യെസ് ..ബാന്ഗ്ലൂർ…”

ജേതാവിനെപ്പോലെ അയാൾ മുകളിലേക്ക് മുഷ്ടി ചുരുട്ടി.

” രണ്ട് വര്ഷം മുമ്പ് അയാള് വീട്ടിൽ വന്നില്ലേ?” “ആ വന്നു ! അത് ഡോക്റ്റർക്ക് എങ്ങനെയറിയാം?”

“എങ്ങനെയറിയെന്നോ? എനിക്ക് ചാത്തൻ സേവയുണ്ട്. അതുകൊണ്ട് അറിയാം. നിങ്ങൾ ചോദിച്ചതിന് ഉത്തരം പറയൂ…” “പറയാം, വന്നിരുന്നു…”

“അമ്മാച്ചൻ തനിച്ചോ അതോ കൂട്ടത്തിൽ..?”

അമ്മാച്ചനും ആന്റ്റിയും…”

“ആന്റി? എന്നുവെച്ചാൽ അമ്മാച്ചന്റെ വൈഫ്?”

“അതേ…”

“അവരുടെ ദേഹത്ത് എവിടെയെങ്കിലും നക്ഷത്ര ചിഹ്നം..അല്ലെങ്കിൽ പകുതി വെട്ടിയ നീളമുള്ള ഇലയുടെ ചിഹ്നം? അല്ലെങ്കിൽ
“വി” എന്ന ഇന്ഗ്ലീഷ് അക്ഷരം ..ഇനി അതുമല്ലെങ്കിൽ അറുനൂറ്റി അറുപത്തിയാറു എന്ന സംഖ്യ?” “ആഹ് ..ഉണ്ടാരുന്നു …അമ്മാച്ചന്റെ കയ്യേൽ നക്ഷത്രം പച്ച കുത്തിയത് ഞാൻ കണ്ടു…ആന്റ്റിടെ വയറിൽ പൊക്കിളിന്റെ അടുത്ത് നീളത്തിൽ പകുതി വെട്ടിയ ഒരു ചുവന്ന ഇലയും…”

“അവരന്ന് പലഹാരം വല്ലതും കൊണ്ടുവന്നിരുന്നോ?”

“അവര് എപ്പം വന്നാലും പലഹാരം കൊണ്ടരും…”

“രണ്ട് കൊല്ലം മുമ്പ് അവസാനമായി വന്നപ്പം കൊണ്ടുവന്നിരുന്നോ?” “ആം ..കൊണ്ടുവന്നിരുന്നു…”

ഡോക്റ്റർ ആലോചനാമഗ്നനായി.

“എന്നതാ സാറേ?”

റോസിലി ചോദിച്ചു. അവരുടെ ശബ്ദത്തിൽ പരിഭ്രമം ഉണ്ടായിരുന്നു.

ഡോക്റ്റർ ഒന്നും പറയാതെ ഗ്ളാസ് അവളുടെ നേർക്ക് നീട്ടി.

“കുടിക്ക്…”

ഒന്ന് സംശയിച്ച് നിന്ന് റോസിലി ഗ്ളാസ്സിലെ മരുന്ന് കലർത്തിയ വെള്ളം മുഴുവൻ കുടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *